ന്യൂഡൽഹി: കൊച്ചി മത്സ്യബന്ധന തുറമുഖം വാണിജ്യ ഹബ്ബാക്കി മാറ്റുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റില്‍ പ്രഖ്യാപിച്ചു. അഞ്ച് ഹാർബറുകള്‍ വികസിപ്പിക്കുമെന്നും എയർ ഇന്ത്യ സ്വകാര്യവൽക്കരണം 2022ൽ പൂർത്തിയാക്കുമെന്നും ധനമന്ത്രി. ഡിജിറ്റൽ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാൻ 1,500 കോടിയും 15,700 കോടി രൂപയുടെ പദ്ധതികള്‍ ചെറുകിട ഇടത്തരം കമ്പനികള്‍ക്കും അനുവദിക്കും. എംഎസ്എംഇ വിഹിതം ഇരട്ടിയാക്കുമെന്നും രണ്ട് കോടി രൂപ വരെ മുതൽമുടക്കുള്ളവയെ ചെറുകിട ഇടത്തരം കമ്പനികളായി കണക്കാക്കുമെന്നും ധനമന്ത്രിയുടെ പ്രഖ്യാപനം.
കൊച്ചി മത്സ്യബന്ധന തുറമുഖം വാണിജ്യ ഹബ്ബാക്കും - വ്യവസായം
അഞ്ച് ഹാർബറുകള്‍ വികസിപ്പിക്കുമെന്നും എയർ ഇന്ത്യ സ്വകാര്യവൽക്കരണം 2022ൽ പൂർത്തിയാക്കുമെന്നും ധനമന്ത്രി
![കൊച്ചി മത്സ്യബന്ധന തുറമുഖം വാണിജ്യ ഹബ്ബാക്കും budget Union budget 2020-2021 Finance Minister Nirmala Sitharaman tablet computer Paperless Budget ഇന്ത്യ ഗവണ്‍മെന്‍റ് യൂണിയന്‍ ബജറ്റ് ബഡ്ജറ്റ് 2021 കേന്ദ്ര ബജറ്റ് ബജറ്റ് വിഹിതം ഫിനാൻസ് മിനിസ്റ്റര്‍ നിര്‍മലാ സീതാരാമന്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ പേപ്പര്‍ലെസ് ബജറ്റ് കടലാസ് രഹിത ബജറ്റ് ദുരന്ത കാലത്തെ ബജറ്റ് സാമ്പത്തികം വ്യവസായം ബിസിനസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10454122-thumbnail-3x2-sss.jpg?imwidth=3840)
ന്യൂഡൽഹി: കൊച്ചി മത്സ്യബന്ധന തുറമുഖം വാണിജ്യ ഹബ്ബാക്കി മാറ്റുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റില്‍ പ്രഖ്യാപിച്ചു. അഞ്ച് ഹാർബറുകള്‍ വികസിപ്പിക്കുമെന്നും എയർ ഇന്ത്യ സ്വകാര്യവൽക്കരണം 2022ൽ പൂർത്തിയാക്കുമെന്നും ധനമന്ത്രി. ഡിജിറ്റൽ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാൻ 1,500 കോടിയും 15,700 കോടി രൂപയുടെ പദ്ധതികള്‍ ചെറുകിട ഇടത്തരം കമ്പനികള്‍ക്കും അനുവദിക്കും. എംഎസ്എംഇ വിഹിതം ഇരട്ടിയാക്കുമെന്നും രണ്ട് കോടി രൂപ വരെ മുതൽമുടക്കുള്ളവയെ ചെറുകിട ഇടത്തരം കമ്പനികളായി കണക്കാക്കുമെന്നും ധനമന്ത്രിയുടെ പ്രഖ്യാപനം.