ETV Bharat / state

തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ കലോത്സവത്തിന് തിരിതെളിഞ്ഞു - തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ കലോത്സവത്തിന് തിരിതെളിഞ്ഞു

കലോത്സവത്തിന്‍റെ ഉദ്ഘാടനം ടി.എന്‍ പ്രതാപന്‍ എംപി നിര്‍വഹിച്ചു. മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ.ജി.മുകുന്ദന്‍ അധ്യക്ഷനായി.

തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ കലോത്സവത്തിന് തിരിതെളിഞ്ഞു
author img

By

Published : Oct 25, 2019, 4:48 PM IST

Updated : Oct 25, 2019, 6:35 PM IST

തൃശ്ശൂര്‍: എണ്‍പത്തി അഞ്ചാമത് സി.ബി.എസ്.ഇ ജില്ലാ കലോത്സവത്തിന് ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ തിരിതെളിഞ്ഞു. നാലു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ഏഴായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. സഹോദയ കോംപ്ലക്‌സിന്‍റെയും മാനേജ്മെന്‍റ് അസോസിയേഷന്‍റെയും നേതൃത്വത്തിലാണ് മേള നടക്കുന്നത്. കലോത്സവത്തിന്‍റെ ഉദ്ഘാടനം തൃശ്ശൂര്‍ എംപി ടി.എന്‍ പ്രതാപന്‍ നിര്‍വഹിച്ചു. മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ.ജി.മുകുന്ദന്‍ അധ്യക്ഷനായി. നാല് കാറ്റഗറികളിലാണ് മത്സരം.

31 സ്റ്റേജുകളാണ് ഒരുക്കിയിട്ടുള്ളത്. പ്രൊഫസര്‍ കെ.യു അരുണന്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. കവി വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു, ഐ.ടി മുഹമ്മദ് അലി, സതീഷ് മേനോന്‍, ഡോ.ദിനേഷ് ബാബു, സന്തോഷ് ചെറാക്കുളം, കെ.ആര്‍ നാരായണന്‍, അനില ജയചന്ദ്രന്‍, എന്‍.ആര്‍ രതീഷ്, സ്‌കൂള്‍ മാനേജര്‍ ഡോ. ടി.കെ ഉണ്ണികൃഷ്ണന്‍ ബാബു കോയിക്കര തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

തൃശ്ശൂര്‍: എണ്‍പത്തി അഞ്ചാമത് സി.ബി.എസ്.ഇ ജില്ലാ കലോത്സവത്തിന് ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ തിരിതെളിഞ്ഞു. നാലു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ഏഴായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. സഹോദയ കോംപ്ലക്‌സിന്‍റെയും മാനേജ്മെന്‍റ് അസോസിയേഷന്‍റെയും നേതൃത്വത്തിലാണ് മേള നടക്കുന്നത്. കലോത്സവത്തിന്‍റെ ഉദ്ഘാടനം തൃശ്ശൂര്‍ എംപി ടി.എന്‍ പ്രതാപന്‍ നിര്‍വഹിച്ചു. മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ.ജി.മുകുന്ദന്‍ അധ്യക്ഷനായി. നാല് കാറ്റഗറികളിലാണ് മത്സരം.

31 സ്റ്റേജുകളാണ് ഒരുക്കിയിട്ടുള്ളത്. പ്രൊഫസര്‍ കെ.യു അരുണന്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. കവി വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു, ഐ.ടി മുഹമ്മദ് അലി, സതീഷ് മേനോന്‍, ഡോ.ദിനേഷ് ബാബു, സന്തോഷ് ചെറാക്കുളം, കെ.ആര്‍ നാരായണന്‍, അനില ജയചന്ദ്രന്‍, എന്‍.ആര്‍ രതീഷ്, സ്‌കൂള്‍ മാനേജര്‍ ഡോ. ടി.കെ ഉണ്ണികൃഷ്ണന്‍ ബാബു കോയിക്കര തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

Intro:അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരായ മന്ത്രി ജി.സുധാരന്റെ പൂതന പരമാര്‍ശം ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. സുധാകരന്റെ ഈ പരാമര്‍ശം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനി മോള്‍ ഉസ്മാന്‍ പ്രതിനിധാനം ചെയ്യുന്ന വിഭാഗങ്ങളെ എല്‍.ഡി.എഫില്‍ നിന്ന് അകറ്റി. തിരഞ്ഞെടുപ്പ് കാലത്ത് റോഡുപണി നടത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സര്‍ക്കാര്‍ നടപടിയും തിരിച്ചടിയായി. അരൂരിലെ പരാജയം വിശദമായി വിലയിരുത്താന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം നല്‍കി. മന്ത്രി ജി.സുധാകരന്‍ നേരിട്ട് നേതൃത്വം നല്‍കുകയും മന്ത്രിസഭയിലെ മറ്റൊരു പ്രമുഖനായ ഡോ.തോമസ് ഐസക്ക് സജീവമായി പങ്കെടുക്കുകയും വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തിട്ടും അരൂരില്‍ എല്‍.ഡി.എഫ് പരാജയപ്പെട്ടത് സി.പി.എമ്മിന് കനത്ത ആഘാതമായ സാഹചര്യത്തിലാണ് തോല്‍വി വിശദമായി പരിശോധിക്കാന്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. മഞ്ചേശ്വരത്ത് കന്നഡ ഭാഷാ ന്യൂനപക്ഷത്തില്‍ നിന്നുള്ള ശങ്കര്‍ റേയുടെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്തുവെന്ന വിലയിരുത്തല്‍ യോഗത്തില്‍ ഉണ്ടായി. എന്നാല്‍ വിശ്വാസവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ മതേതര വോട്ടുകള്‍ എല്‍.ഡി.എഫിലേക്ക് അടുപ്പിക്കുന്നതിന് തടസമായെന്നും യോഗം വിലയിരുത്തി. അരൂരില്‍ 16,842 വോട്ടുകളും മഞ്ചേശ്വരത്ത് 4264 വോട്ടുകളും 2016ലെ തിരഞ്ഞെടുപ്പിനേക്കാള്‍ എല്‍.ഡി.എഫിനു ഈ ഉപതിരഞ്ഞെടുപ്പില്‍ കുറഞ്ഞതാണ് സി.പി.എമ്മിന്റെ ഉറക്കം കെടുത്തുന്നത്.
Body:അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരായ മന്ത്രി ജി.സുധാരന്റെ പൂതന പരമാര്‍ശം ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. സുധാകരന്റെ ഈ പരാമര്‍ശം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനി മോള്‍ ഉസ്മാന്‍ പ്രതിനിധാനം ചെയ്യുന്ന വിഭാഗങ്ങളെ എല്‍.ഡി.എഫില്‍ നിന്ന് അകറ്റി. തിരഞ്ഞെടുപ്പ് കാലത്ത് റോഡുപണി നടത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സര്‍ക്കാര്‍ നടപടിയും തിരിച്ചടിയായി. അരൂരിലെ പരാജയം വിശദമായി വിലയിരുത്താന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം നല്‍കി. മന്ത്രി ജി.സുധാകരന്‍ നേരിട്ട് നേതൃത്വം നല്‍കുകയും മന്ത്രിസഭയിലെ മറ്റൊരു പ്രമുഖനായ ഡോ.തോമസ് ഐസക്ക് സജീവമായി പങ്കെടുക്കുകയും വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തിട്ടും അരൂരില്‍ എല്‍.ഡി.എഫ് പരാജയപ്പെട്ടത് സി.പി.എമ്മിന് കനത്ത ആഘാതമായ സാഹചര്യത്തിലാണ് തോല്‍വി വിശദമായി പരിശോധിക്കാന്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. മഞ്ചേശ്വരത്ത് കന്നഡ ഭാഷാ ന്യൂനപക്ഷത്തില്‍ നിന്നുള്ള ശങ്കര്‍ റേയുടെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്തുവെന്ന വിലയിരുത്തല്‍ യോഗത്തില്‍ ഉണ്ടായി. എന്നാല്‍ വിശ്വാസവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ മതേതര വോട്ടുകള്‍ എല്‍.ഡി.എഫിലേക്ക് അടുപ്പിക്കുന്നതിന് തടസമായെന്നും യോഗം വിലയിരുത്തി. അരൂരില്‍ 16,842 വോട്ടുകളും മഞ്ചേശ്വരത്ത് 4264 വോട്ടുകളും 2016ലെ തിരഞ്ഞെടുപ്പിനേക്കാള്‍ എല്‍.ഡി.എഫിനു ഈ ഉപതിരഞ്ഞെടുപ്പില്‍ കുറഞ്ഞതാണ് സി.പി.എമ്മിന്റെ ഉറക്കം കെടുത്തുന്നത്.
Conclusion:
Last Updated : Oct 25, 2019, 6:35 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.