ജോലിയില്‍ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഭിന്നശേഷിക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തി. താല്‍ക്കാലികമായി ജോലി നേടിയ ശേഷം പിന്നീട് പിരിച്ചു വിടപ്പെട്ടവരാണ് സമരവുമായി രംഗത്തിറങ്ങിയത്. ഇക്കുറി വോട്ട് ചെയ്യില്ലെന്ന മുദ്രവാക്യത്തോടെയായിരുന്നു സമരം. 2004 മുതല്‍ 2018 വരെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമിക്കപ്പെട്ടവരയായിരുന്നു ധര്‍ണക്കെത്തിയത്. പല തവണ ഈ ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ധര്‍ണയില്‍ പങ്കെടുത്തവര്‍ പറയുന്നു.
ഭിന്നശേഷിക്കാര്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി - താല്‍ക്കാലിക ജീവനക്കാര്‍
താല്‍ക്കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്തണമെന്നാണ് ആവശ്യം. സ്ഥിരപ്പെടുത്തിയില്ലെങ്കില്‍ ഇക്കുറി വോട്ട് ചെയ്യില്ലെന്ന് സമരക്കാര്‍
![ഭിന്നശേഷിക്കാര്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി](https://etvbharatimages.akamaized.net/etvbharat/images/768-512-2794894-310-8866a972-23a3-409a-b1d3-8b821f8b3b44.jpg?imwidth=3840)
ഭിന്നശേഷിക്കാര്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി
ജോലിയില്‍ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഭിന്നശേഷിക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തി. താല്‍ക്കാലികമായി ജോലി നേടിയ ശേഷം പിന്നീട് പിരിച്ചു വിടപ്പെട്ടവരാണ് സമരവുമായി രംഗത്തിറങ്ങിയത്. ഇക്കുറി വോട്ട് ചെയ്യില്ലെന്ന മുദ്രവാക്യത്തോടെയായിരുന്നു സമരം. 2004 മുതല്‍ 2018 വരെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമിക്കപ്പെട്ടവരയായിരുന്നു ധര്‍ണക്കെത്തിയത്. പല തവണ ഈ ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ധര്‍ണയില്‍ പങ്കെടുത്തവര്‍ പറയുന്നു.
ഭിന്നശേഷിക്കാര്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി
ഭിന്നശേഷിക്കാര്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി
Intro:ജോലിയില്ലെങ്കിൽ വോട്ടില്ല എന്ന മുന്നറിയിപ്പുമായി സെക്രട്ടേറിയറ്റിനുമുന്നിൽ ഭിന്നശേഷിക്കാർ. വിവിധ തസ്തികകളിൽ താൽക്കാലിക ജോലി ചെയ്ത് പിരിഞ്ഞു പോയവരാണ് സ്ഥിരനിയമനം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുന്നത്.
Body:vo
hold- ആംഗ്യ ഭാഷയിൽ സംസാരിക്കുന്ന സമരക്കാരൻ
എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി താൽക്കാലികമായി നിയമിക്കപ്പെടുകയും പിന്നീട് ജോലി നഷ്ടപ്പെടുകയും ചെയ്തവരാണ് ഇവർ. 2004 മുതൽ 2018 വരെ ഇത്തരത്തിൽ ജോലി നഷ്ടപ്പെട്ട അയ്യായിരത്തോളം പേർ സംസ്ഥാനത്തുണ്ട് . 2003 വരെ ജോലി ചെയ്ത ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു.
byte 1
പലർക്കും മരുന്നിനു തന്നെ മാസംതോറും വലിയ തുക വേണ്ടിവരുന്നു. പലതവണ സർക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടാകാത്ത പശ്ചാത്തലത്തിലാണ് ഇവർ വോട്ട് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.
byte 2,3,4
Conclusion:ഭിന്നശേഷി പെൻഷൻ തുകയായ 1200 രൂപ മാത്രമാണ് പലരുടെയും ആകെ വരുമാനം
ഇടിവി ഭാരത്
തിരുവനന്തപുരം.
Body:vo
hold- ആംഗ്യ ഭാഷയിൽ സംസാരിക്കുന്ന സമരക്കാരൻ
എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി താൽക്കാലികമായി നിയമിക്കപ്പെടുകയും പിന്നീട് ജോലി നഷ്ടപ്പെടുകയും ചെയ്തവരാണ് ഇവർ. 2004 മുതൽ 2018 വരെ ഇത്തരത്തിൽ ജോലി നഷ്ടപ്പെട്ട അയ്യായിരത്തോളം പേർ സംസ്ഥാനത്തുണ്ട് . 2003 വരെ ജോലി ചെയ്ത ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു.
byte 1
പലർക്കും മരുന്നിനു തന്നെ മാസംതോറും വലിയ തുക വേണ്ടിവരുന്നു. പലതവണ സർക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടാകാത്ത പശ്ചാത്തലത്തിലാണ് ഇവർ വോട്ട് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.
byte 2,3,4
Conclusion:ഭിന്നശേഷി പെൻഷൻ തുകയായ 1200 രൂപ മാത്രമാണ് പലരുടെയും ആകെ വരുമാനം
ഇടിവി ഭാരത്
തിരുവനന്തപുരം.
Last Updated : Mar 25, 2019, 6:44 PM IST