ETV Bharat / briefs

കാസർഗോഡ് ഇരട്ടക്കൊലപാതകം: രാഷ്ട്രീയ പ്രേരിതമെന്ന് എഫ്ഐആർ - murder

കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം രാഷ്ട്രീയ പ്രേരിതമെന്ന് എഫ്ഐആർ. സിപിഎം പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെന്നും എഫ്ഐആര്‍.

കാസർഗോഡ് നടന്ന കൊലപാതകം രാഷ്ടീയ പ്രേരിതമെന്ന് എഫ് ഐ ആർ: സംഭവത്തിൽ സി.പിഐ എമ്മിന്റെ പ്രദേശിക നേതൃത്വത്തിന് പങ്ക്
author img

By

Published : Feb 18, 2019, 4:10 PM IST

Updated : Feb 18, 2019, 5:15 PM IST

ഇന്നലെ രാത്രിയോടെയാണ് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വാഹനത്തിലെത്തിയ ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. കൃപേഷ് സംഭവസ്ഥലത്തും ശരത് ലാല്‍ മംഗളുരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയുമാണ് മരണപ്പെട്ടത്. അതേസമയം കൊലപാതകം രാഷ്ടീയ പ്രേരിതമെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ സിപിഎമ്മിന്‍റെ പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെന്നും നേരത്തെയുണ്ടായ അക്രമസംഭവങ്ങളുടെ പ്രതികാരമായാണ് കൊലപാതകമെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രദേശത്ത് സിപിഎം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. സിപിഎം പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കൃപേഷും ശരത്തും ഉൾപ്പടെ ഒമ്പതോളം കോൺഗ്രസ് പ്രവർത്തർക്കെതിരെ വധശ്രമം അടക്കെയുള്ള കുറ്റം ചുമത്തി ജയിലിൽ അടച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഇവർ ജാമ്യത്തിൽ ഇറങ്ങിയത്. സംഭവത്തിൽ ഊർജിതമായ അന്വേഷണം നടത്തുമെന്ന് കണ്ണൂർ റേഞ്ച് ഐജി ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക ടീമിനെ രൂപീകരിച്ചു.

കാസർഗോഡ് നടന്ന കൊലപാതകം രാഷ്ടീയ പ്രേരിതമെന്ന് എഫ് ഐ ആർ: സംഭവത്തിൽ സി.പിഐ എമ്മിന്റെ പ്രദേശിക നേതൃത്വത്തിന് പങ്ക്
സംഘർഷ സാധ്യത മുൻ‌നിർത്തി ജില്ലയിൽ വൻ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹം വൈകിട്ടോടെ വിലാപയാത്രയായി നാട്ടിലെത്തിക്കും. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ സംസ്ഥാനത്ത് പൂർണമാണ്‌.
undefined

ഇന്നലെ രാത്രിയോടെയാണ് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വാഹനത്തിലെത്തിയ ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. കൃപേഷ് സംഭവസ്ഥലത്തും ശരത് ലാല്‍ മംഗളുരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയുമാണ് മരണപ്പെട്ടത്. അതേസമയം കൊലപാതകം രാഷ്ടീയ പ്രേരിതമെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ സിപിഎമ്മിന്‍റെ പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെന്നും നേരത്തെയുണ്ടായ അക്രമസംഭവങ്ങളുടെ പ്രതികാരമായാണ് കൊലപാതകമെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രദേശത്ത് സിപിഎം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. സിപിഎം പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കൃപേഷും ശരത്തും ഉൾപ്പടെ ഒമ്പതോളം കോൺഗ്രസ് പ്രവർത്തർക്കെതിരെ വധശ്രമം അടക്കെയുള്ള കുറ്റം ചുമത്തി ജയിലിൽ അടച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഇവർ ജാമ്യത്തിൽ ഇറങ്ങിയത്. സംഭവത്തിൽ ഊർജിതമായ അന്വേഷണം നടത്തുമെന്ന് കണ്ണൂർ റേഞ്ച് ഐജി ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക ടീമിനെ രൂപീകരിച്ചു.

കാസർഗോഡ് നടന്ന കൊലപാതകം രാഷ്ടീയ പ്രേരിതമെന്ന് എഫ് ഐ ആർ: സംഭവത്തിൽ സി.പിഐ എമ്മിന്റെ പ്രദേശിക നേതൃത്വത്തിന് പങ്ക്
സംഘർഷ സാധ്യത മുൻ‌നിർത്തി ജില്ലയിൽ വൻ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹം വൈകിട്ടോടെ വിലാപയാത്രയായി നാട്ടിലെത്തിക്കും. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ സംസ്ഥാനത്ത് പൂർണമാണ്‌.
undefined
Intro:Body:

കാസർഗോഡ് കല്യോട്ട് രണ്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ കൊലപാതകം  രാഷ്ടീയ പ്രേരിതമെന്ന് എഫ് ഐ ആർ

സംഭവത്തിൽ സി.പി.ഐ എമ്മിന്റെ പ്രദേശിക നേതൃത്വത്തിന് പങ്കുണ്ടെന്നും എഫ് ഐ ആറിൽ പറയുന്നു.

കൊല്ലപെട്ട  കൃപേഷിന്റെയും,

ശരത് ലാലിന്റെയും മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിലെ പോസറ്റമോർട്ട

നടപടികൾക്ക് ശേഷം വൈകിട്ടോടെ നാട്ടിലെത്തിക്കും. 



വി ഒ



ഇന്നലെ രാത്രയോടെയാണ് കോൺഗ്രസ്സ് പ്രവർത്തകരായ കൃപേഷിനെയും

ശരത് ലാലിനെയും വാഹനത്തിലെത്തിയ ഒരു സംഘം വെട്ടി കൊലപടുത്തിയത്.

കൃപേഷ് സംഭവസ്ഥലത്തും

ശരത് ലാലിനെ മംഗളുരുവിലേക്ക് കൊണ്ടു പോകും വഴിയുമാണ്  മരണപെട്ടത്.

അതേസമയം കൊലപാതകം  രാഷ്ടീയ പ്രേരിതമെന്ന് എഫ് ഐ ആറിൽ പറയുന്നു.

സംഭവത്തിൽ സി.പിഐ എമ്മിന്റെ പ്രദേശിക നേതൃത്വത്തിന് പങ്കുണ്ടെന്നും 

നേരത്തെയുണ്ടായ അക്രമസംഭവങ്ങളുടെ  പ്രതികാര നടപടിയായാണ് കൊലപാതകമെന്നും എഫ് ഐ ആറിൽ രേഖപെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് മാസങ്ങളിലായി 

പ്രദേശത്ത്  സിപഎം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു .

സിപിഎം പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ

കൃപേഷും ശരത്തും ഉൾപ്പെടെ ഒമ്പതോളം കോൺഗ്രസ് പ്രവർത്തർക്കെതിരെ വധശ്രമ കേസ് ഉൾപ്പെടെ കുറ്റം ചുമത്തി ജയിലിൽ അടച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപാണ്

ഇവർ ജാമ്യത്തിൽ ഇറങ്ങിയത്. 

സംഭവത്തിൽ ഊർജിതമായ അന്വേഷണം നടത്തുമെന്ന് 

 ണ്ണൂർ റേയഞ്ച് ഐ ജി

ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. അന്വേഷണത്തിന്  പ്രത്യേക ടീമിനെ രൂപീകരച്ചു.



ബൈറ്റ്





ബൽറാം കുമാർ ഉപാധ്യായ

 (കണ്ണൂർ റേഞ്ച് ഐ ജി)



സംഘർഷ സാധ്യത മുൻ‌നിർത്തി ജില്ലയിൽ വൻ പോലീസ് സംഘത്തെ വിന്യസിപ്പിച്ചിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളേജിലെ വിദഗ് നടപടികൾക്ക് ശേഷം മൃതദേഹം വൈകിട്ടോടെ വിലാപയാത്രയായി നാട്ടിലെത്തിക്കും.

സംഭവത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് ആഹ്വാനം ചെയ്യത ഹർത്താൽ പൂർണ്ണമാണ്‌.





etv ഭാരത് 

കാസറഗോഡ്


Conclusion:
Last Updated : Feb 18, 2019, 5:15 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.