ETV Bharat / bharat

ഹിമാചലില്‍ ബിജെപി വേട്ടയാടും; നേതാക്കളെ ചണ്ഡീഗഢിലേക്കയച്ച് കോണ്‍ഗ്രസ് - Assembly Election Result Live

നിയമസഭ തെരഞ്ഞെടുപ്പില്‍ ഹിമാചലില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചടക്കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ ബിജെപി വേട്ടായാടാനുള്ള സാധ്യതയുണ്ട്. അതൊഴിവാക്കാനായി കോണ്‍ഗ്രസ് നേതാക്കളെ ചണ്ഡീഗഢിലേക്കയച്ച് കോണ്‍ഗ്രസ്.

Congress sending top leaders to Chandigarh  Congress  Congress top leaders  ഹിമാചൽ തിരഞ്ഞെടുപ്പ് ഫലം  ബിജെപി വേട്ടയാടും  നേതാക്കളെ ചണ്ഡീഗഢിലേക്കയച്ച് കോണ്‍ഗ്രസ്  നിയമസഭ തെരഞ്ഞെടുപ്പില്‍ ഹിമാചലില്‍ കോണ്‍ഗ്രസ്  ഹിമാചലില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചടക്കി  ഹിമാചല്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍  ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍  HP Assembly Election Result 2022 Live Counting  Himachal Pradesh Election Result 2022  Assembly Election Result 2022  Assembly Election Result Live  Himachal Pradesh Election
നേതാക്കളെ ചണ്ഡീഗഢിലേക്കയച്ച് കോണ്‍ഗ്രസ്
author img

By

Published : Dec 8, 2022, 4:02 PM IST

റായ്‌പൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം കൊയ്‌ത ഹിമാചലില്‍ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ വേട്ടയാടാന്‍ സാധ്യയുണ്ടെന്ന് ഹിമാചല്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ കൂടിയായിരുന്ന ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. അതുകൊണ്ട് താന്‍ ഡല്‍ഹി വഴി അവിടെക്കെത്തുമെന്നും ബാഗേല്‍ പറഞ്ഞു.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ രാജീവ് ശുക്ല, ഭൂപീന്ദർ ഹൂഡ എന്നിവര്‍ ഇപ്പോള്‍ ഛണ്ഡിഗഢിലുണ്ട്. "ഞങ്ങൾ ഞങ്ങളുടെ നേതാക്കളെ സംരക്ഷിക്കുന്നതിനായി ചണ്ഡീഗഡിലേക്ക് കൊണ്ടുപോയി. കാരണം ബിജെപി അവരെ വേട്ടയാടും. നേരത്തെ പല തവണ അതുപോലെ സംഭവിച്ചിട്ടുണ്ടെന്ന് ഹിമാചൽ കോൺഗ്രസ് ഇൻചാർജ് തജീന്ദർ സിങ് ബിട്ടു പറഞ്ഞു.

സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണം അവസാനിക്കുകയാണെന്നും എഎപി സര്‍ക്കാര്‍ രൂപീകരിക്കുകയാണെന്നും ആം ആദ്‌മി പാര്‍ട്ടി പറയാറുണ്ടായിരുന്നെങ്കിലും അത് അവസാനിച്ചെന്നും ബാഗേല്‍ പറഞ്ഞു. ആംആദ്‌മി പാര്‍ട്ടി ബിജെപിയുടെ ബി ടീമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് ഒരു വലിയ സംസ്ഥാനമാണ്. വോട്ടെണ്ണല്‍ മാറിമറിയുമെന്നും അതുകൊണ്ട് തന്നെ വേട്ടെണ്ണലിന്‍റെ അവസാനം നിമിഷം വരെ കാത്തിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

റായ്‌പൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം കൊയ്‌ത ഹിമാചലില്‍ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ വേട്ടയാടാന്‍ സാധ്യയുണ്ടെന്ന് ഹിമാചല്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ കൂടിയായിരുന്ന ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. അതുകൊണ്ട് താന്‍ ഡല്‍ഹി വഴി അവിടെക്കെത്തുമെന്നും ബാഗേല്‍ പറഞ്ഞു.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ രാജീവ് ശുക്ല, ഭൂപീന്ദർ ഹൂഡ എന്നിവര്‍ ഇപ്പോള്‍ ഛണ്ഡിഗഢിലുണ്ട്. "ഞങ്ങൾ ഞങ്ങളുടെ നേതാക്കളെ സംരക്ഷിക്കുന്നതിനായി ചണ്ഡീഗഡിലേക്ക് കൊണ്ടുപോയി. കാരണം ബിജെപി അവരെ വേട്ടയാടും. നേരത്തെ പല തവണ അതുപോലെ സംഭവിച്ചിട്ടുണ്ടെന്ന് ഹിമാചൽ കോൺഗ്രസ് ഇൻചാർജ് തജീന്ദർ സിങ് ബിട്ടു പറഞ്ഞു.

സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണം അവസാനിക്കുകയാണെന്നും എഎപി സര്‍ക്കാര്‍ രൂപീകരിക്കുകയാണെന്നും ആം ആദ്‌മി പാര്‍ട്ടി പറയാറുണ്ടായിരുന്നെങ്കിലും അത് അവസാനിച്ചെന്നും ബാഗേല്‍ പറഞ്ഞു. ആംആദ്‌മി പാര്‍ട്ടി ബിജെപിയുടെ ബി ടീമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് ഒരു വലിയ സംസ്ഥാനമാണ്. വോട്ടെണ്ണല്‍ മാറിമറിയുമെന്നും അതുകൊണ്ട് തന്നെ വേട്ടെണ്ണലിന്‍റെ അവസാനം നിമിഷം വരെ കാത്തിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.