ETV Bharat / bharat

പൗരത്വ നിയമം; പ്രതിഷേധങ്ങള്‍ക്കിടെ പൊതുസ്വത്ത് നശിപ്പിക്കുന്നത് പൊലീസെന്ന് സീതാറാം യെച്ചൂരി - പൗരത്വ ഭേദഗതി നിയമത്തിൽ യെച്ചൂരി

പൗരത്വ ഭേദഗതി നിയമത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുകയാണ്. ഇതെന്തിനാണെന്ന് മോദി സർക്കാർ ചിന്തിക്കണമെന്നും ജനാധിപത്യ പ്രതിഷേധത്തെ നേരിടാനുള്ള ശരിയായ മാർഗമല്ല സർക്കാർ സ്വീകരിച്ചതെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിലാണ് യെച്ചൂരിയുടെ പരാമർശം.

CPIM Left Parties Sitaram Yechuri CAA NRC National Register of Citizens Citizenship Amendment Act National Population Registe സീതാറാം യെച്ചൂരി സീതാറാം യെച്ചൂരി അഭിമുഖം പൗരത്വ ഭേദഗതി നിയമത്തിൽ യെച്ചൂരി Sitaram Yechury on CAA protest
പൗരത്വ ഭേദഗതി നിയമ പ്രതിഷേധത്തിനിടെ പൊതുസ്വത്ത് നശിപ്പിക്കുന്നത് പൊലീസെന്ന് സീതാറാം യെച്ചൂരി
author img

By

Published : Dec 27, 2019, 7:11 AM IST

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റർ, പൗരത്വ ദേശീയ രജിസ്റ്റർ എന്നിവയ്‌ക്കെതിരെ ഇടതുപാർട്ടികൾ ജനുവരി 1 മുതൽ 7 വരെ രാജ്യവ്യാപകമായി പ്രതിഷേധവും ജനുവരി 8ന് പൊതുപണിമുടക്കും സംഘടിപ്പിക്കും. സിപിഐ(എം), സിപിഐ, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് (എഐഎഫ്ബി), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി(ആർ.എസ്.പി) എന്നിവർ സംയുക്തമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. ട്രേഡ് യൂണിയനുകളുമായുള്ള ഐക്യദാർഢ്യത്തിലാണ് ജനുവരി എട്ടിന് പൊതു പണിമുടക്ക് സംഘടിപ്പിക്കുന്നത്.

പൗരത്വ നിയമം; പ്രതിഷേധങ്ങള്‍ക്കിടെ പൊതുസ്വത്ത് നശിപ്പിക്കുന്നത് പൊലീസെന്ന് സീതാറാം യെച്ചൂരി

വിവിധ സംസ്ഥാനങ്ങളിലെ 13 മുഖ്യമന്ത്രിമാർ എൻ‌ആർ‌സിയും സി‌എ‌എയും നിരസിച്ചു. അത് സംസ്ഥാനങ്ങളിൽ നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാർഥികൾ പ്രതിഷേധിക്കുകയാണ്. ഇതെന്തിനാണെന്ന് മോദി സർക്കാർ ചിന്തിക്കണം. എൻഡിഎയിൽ തന്നെ നിരവധി പാർട്ടികൾ നിയമത്തിനെതിരാണെന്നും സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. പ്രതിഷേധിക്കുന്ന വിദ്യർഥികൾക്കെതിരെ പൊലീസ് അക്രമം അഴിച്ചുവിടുകയാണ്. പ്രതിഷേധത്തിനിടെ പൊതുസ്വത്ത് നശിപ്പിക്കുന്നത് പൊലീസാണെന്നും സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ജനാധിപത്യ പ്രതിഷേധത്തെ നേരിടാനുള്ള ശരിയായ മാർഗമല്ല ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റർ, പൗരത്വ ദേശീയ രജിസ്റ്റർ എന്നിവയ്‌ക്കെതിരെ ഇടതുപാർട്ടികൾ ജനുവരി 1 മുതൽ 7 വരെ രാജ്യവ്യാപകമായി പ്രതിഷേധവും ജനുവരി 8ന് പൊതുപണിമുടക്കും സംഘടിപ്പിക്കും. സിപിഐ(എം), സിപിഐ, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് (എഐഎഫ്ബി), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി(ആർ.എസ്.പി) എന്നിവർ സംയുക്തമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. ട്രേഡ് യൂണിയനുകളുമായുള്ള ഐക്യദാർഢ്യത്തിലാണ് ജനുവരി എട്ടിന് പൊതു പണിമുടക്ക് സംഘടിപ്പിക്കുന്നത്.

പൗരത്വ നിയമം; പ്രതിഷേധങ്ങള്‍ക്കിടെ പൊതുസ്വത്ത് നശിപ്പിക്കുന്നത് പൊലീസെന്ന് സീതാറാം യെച്ചൂരി

വിവിധ സംസ്ഥാനങ്ങളിലെ 13 മുഖ്യമന്ത്രിമാർ എൻ‌ആർ‌സിയും സി‌എ‌എയും നിരസിച്ചു. അത് സംസ്ഥാനങ്ങളിൽ നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാർഥികൾ പ്രതിഷേധിക്കുകയാണ്. ഇതെന്തിനാണെന്ന് മോദി സർക്കാർ ചിന്തിക്കണം. എൻഡിഎയിൽ തന്നെ നിരവധി പാർട്ടികൾ നിയമത്തിനെതിരാണെന്നും സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. പ്രതിഷേധിക്കുന്ന വിദ്യർഥികൾക്കെതിരെ പൊലീസ് അക്രമം അഴിച്ചുവിടുകയാണ്. പ്രതിഷേധത്തിനിടെ പൊതുസ്വത്ത് നശിപ്പിക്കുന്നത് പൊലീസാണെന്നും സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ജനാധിപത്യ പ്രതിഷേധത്തെ നേരിടാനുള്ള ശരിയായ മാർഗമല്ല ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Intro:नागरिकता संशोधन कानून और NRC के विरोध में अभी प्रदर्शनों का दौर थमा भी नहीं था कि सरकार ने NPR को कैबिनेट से मंजूरी देते हुए इसके लीये भी प्रक्रिया शुरु करने की घोषणा कर दी है । ऐसे में वामपंथी दलों ने एक बार फिर से देशव्यापी विरोध प्रदर्शन का आव्हान किया है । एक जनवरी से सात जनवरी तक देश की सभी पाँच प्रमुख वामपंथी पार्टियाँ NRC, CAA, और NPR के खिलाफ देशव्यापी विरोध प्रदर्शन करेंगी ।
ईटीवी भारत से बातचीत करते हुए CPI (M) के महासचिव सीताराम येचुरी ने बताया की देश भर के अलग अलग राज्यों के 13 मुख्यमंत्रीयों ने CAA और NRC को खारिज कर दिया है और कहा है की वो अपने राज्यों में इसे लागू नहीं होने देंगे , इसके अलावा छात्र और आम जनता भी सड़कों पर लगातार विरोध प्रदर्शन कर रही है लेकिन मोदी सरकार को ये आवाजें सुनाई नहीं दे रही हैं । अभी NPR के विरोध में भी दो राज्यों ने अपनी बात कही है और खुद एनडीए के कई घटक दलों ने भी अपनी असहमति सार्वजनिक तौर पर जाहिर कर दी है । ऐसे में सरकार को अब विचार करना चाहिये की वो क्या गलत कर रहे हैं ।


Body:एक तरफ विपक्ष और छात्र संगठन लगातार लोगों और छात्रों पर हुए पुलिस बर्बरता का मुद्दा उठा रहे हैं लेकिन पहले गृह मंत्री अमित शाह और अब खुद प्रधानमंत्री ने भी कहीं न कहीं पुलिस करवाई का समर्थन किया और कहा कि प्रदर्शनकारियों को विरोध करने का पूरा हक है लेकिन सार्वजनिक सांपत्ती को नुकसान पहुँचाने को सही नहीं ठहराया जा सकता । स्पष्ट तौर पर गृह मंत्री और प्रधानमंत्री मोदी ने पुलिस करवाई का समर्थन ही किया है ।
सीताराम येचुरी ने कहा की छात्र देश का भविष्य हैं और वो शान्तिपूर्ण प्रदर्शन कर रहे थे जब पुलिस ने उन पर बर्बरता की ।अब इसके सबूत भी सामने आने लगे हैं कि किस तरह पुलिस ही जनता की सांपत्ती को तोड़ फोड़ कर रही है । शान्तिपूर्ण विरोध प्रदर्शन सबका अधिकार है लेकिन सरकार ने इसको भी लगातार दबाने का काम किया है ।


Conclusion:भीमा कोरेगाओं की जाँच में FBI की मदद और RSS प्रमुख के बयान पर प्रतिकृया

ऐसी खबर आ रही है की भीमा कोरेगाँव हिंसा में अहम हार्ड डिस्क की जाँच अब FBI द्वारा कराई जाएगी । इस पर प्रतिकृया देते हुए मार्क्सवादी कम्युनिस्ट पार्टी के महासचिव सीताराम येचुरी ने कहा की ये देखना चाहिये की पहले उन्हें रिहा किया गया था और अब फिर से FBI द्वारा जाँच की बात सामने आ रही है । जो लोग हिंसा का शिकार हुए थे उन्हीं के खिलाफ मुकदमे दर्ज कर उन्हें गिरफ्तार कर के जेल में डाला गया था और इसके सबूत भी सामने आये थे । बाद में कई लोगों को रिहा भी किया गया ।

RSS प्रमुख मोहन भागवत के बयान पर

संघ प्रमुख ने कहा था की देश के सभी 130करोड़ लोगों को संघ हिन्दू मानता है और उन्हें एक सूत्र में पिरोना चाहता है ।
सीताराम येचुरी ने संघ प्रमुख के बयान पर प्रतिकृया देते हुए कहा की अगर एक सूत्र में पिरोना चाहते हैं तो क्यूँ देश में मुसलमानों के साथ अत्यचार हो रहा है ।
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.