ETV Bharat / bharat

മോദിയെ പിന്തുണച്ച് അഭിഷേക് മനു സിങ്‌വി - #Jairamramesh

"മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നതും അദ്ദേഹത്തിന്‍റെ നേട്ടങ്ങളെ അംഗീകരിക്കാത്തതും പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല"

After Ramesh, Singhvi says demonising Modi is wrong
author img

By

Published : Aug 23, 2019, 4:41 PM IST

Updated : Aug 23, 2019, 6:16 PM IST

ന്യൂഡല്‍ഹി: മോദിയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി. നേരത്തെ മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജയറാം രമേശും മോദിയെ പിന്തുണച്ചിരുന്നു. മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നതും അദ്ദേഹത്തിന്‍റെ നേട്ടങ്ങളെ അംഗീകരിക്കാത്തതും പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് അഭിഷേക് മനു സിങ്‌വി പറഞ്ഞു. പ്രവര്‍ത്തനങ്ങളെ വ്യക്തിപരമായി അല്ലാതെ വസ്തുതാപരമായി പരിഗണിക്കണമെന്നും ഉജ്വലയോജന ഉള്‍പ്പെടെയുള്ള പദ്ധതികള്‍ മികച്ചതായിരുന്നെന്നും അഭിഷേക് മനു സിങ്‌വി ട്വിറ്ററില്‍ കുറിച്ചു.
മോദിയുടെ ഭരണ മാതൃക പൂര്‍ണമായും തെറ്റല്ലെന്നും ജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നതെന്നും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് ഡല്‍ഹിയിലെ ഒരു പുസ്തകപ്രകാശന ചടങ്ങില്‍ പറഞ്ഞിരുന്നു. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് പല കോണ്‍ഗ്രസ് നേതാക്കളും മോദി സര്‍ക്കാരിനെ പിന്തുണച്ചിരുന്നു.

ന്യൂഡല്‍ഹി: മോദിയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി. നേരത്തെ മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജയറാം രമേശും മോദിയെ പിന്തുണച്ചിരുന്നു. മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നതും അദ്ദേഹത്തിന്‍റെ നേട്ടങ്ങളെ അംഗീകരിക്കാത്തതും പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് അഭിഷേക് മനു സിങ്‌വി പറഞ്ഞു. പ്രവര്‍ത്തനങ്ങളെ വ്യക്തിപരമായി അല്ലാതെ വസ്തുതാപരമായി പരിഗണിക്കണമെന്നും ഉജ്വലയോജന ഉള്‍പ്പെടെയുള്ള പദ്ധതികള്‍ മികച്ചതായിരുന്നെന്നും അഭിഷേക് മനു സിങ്‌വി ട്വിറ്ററില്‍ കുറിച്ചു.
മോദിയുടെ ഭരണ മാതൃക പൂര്‍ണമായും തെറ്റല്ലെന്നും ജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നതെന്നും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് ഡല്‍ഹിയിലെ ഒരു പുസ്തകപ്രകാശന ചടങ്ങില്‍ പറഞ്ഞിരുന്നു. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് പല കോണ്‍ഗ്രസ് നേതാക്കളും മോദി സര്‍ക്കാരിനെ പിന്തുണച്ചിരുന്നു.

Intro:बुधवार शाम तुग़लकाबाद इलाके में हुए संत रविदास मंदिर के तोरे जाने के खिलाफ प्रदर्शन में गिरफ्तार भीम आर्मी के चीफ चंद्रशेखर आजाद समेत 96 लोगों को आज कोर्ट में पेश किया गया जिन को कोर्ट ने 14 दिनों की न्यायिक हिरासत में भेज दिया सभी आरोपियों को दिल्ली के तिहार और रोहिणी जेल भेजा गया है इस दौरान बड़ी संख्या में पुलिस बल तैनात किया गया ।Body: साउथ ईस्ट जिले के कालकाजी पुलिस स्टेशन को ही कोर्ट रूप में तब्दील कर दिया गया और यहीं पर कोर्ट के सामने सभी 96 आरोपियों को पेश किया गया जिसमें भीम आर्मी के चंद्रशेखर आजाद भी शामिल थे सभी को कोर्ट ने आज 14 दिन की न्यायिक हिरासत में भेज दिया

जब सभी 96 लोगों को साउथ ईस्ट जिले के कालकाजी थाने में बने कोर्ट में पेश किया गया उससे पहले कालकाजी थाने में सुरक्षा के चाक-चौबंद सुरक्षा के व्यवस्था किए गए थे कालकाजी थाने में बड़ी संख्या में पुलिसकर्मियों को तैनात किया गया था साथ ही जिले बड़े पुलिस अधिकारी मौजुद रहे कोर्ट के द्वारा आरोपियों को 14 दिन की न्यायिक हिरासत में भेजे जाने के बाद सभी आरोपियों को बसों में बैठाकर तिहार और रोहिणी जेल ले जाया गया ।

आरोपियों के वकील का कहना था कि सारे आरोप बेबुनियाद हैं कोर्ट ने हमारी सारी मांगे मान ली और किसी को भी पुलिस रिमांड पर नहीं भेजा हम अब बेल एप्लिकेशन कोर्ट में दायर करेंगे इस दौरान चंद्रशेखर का कहना था कि बड़ी साजिश हुई है हम बाबा साहब के संविधान को मानते हैं ।

बाइट - सुनील कुमार ( आरोपियो के वकिल की )

चंद्रशेखर आजाद पुलिस हिरासत में बोलते हुएConclusion:बुधवार शाम संत रविदास के मंदिर तोड़े जाने के खिलाफ प्रदर्शन उग्र हो गया था जिसमें काफी तोड़फोड़ और आगजनी हुई थी उसके बाद पुलिस को बल प्रयोग करते हुए लाठीचार्ज करना पड़ा था और फिर इन 96 लोगों को गिरफ्तार किया गया था जिनको आज अदालत के सामने पेश किया गया ।
Last Updated : Aug 23, 2019, 6:16 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.