ETV Bharat / state

കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്‌നം; വയനാട് കലക്‌ടർ റിപ്പോർട്ട് നൽകി

author img

By

Published : Jan 1, 2020, 11:33 PM IST

Updated : Jan 2, 2020, 12:00 AM IST

ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് 2015 ഓഗസ്റ്റ് 15 മുതൽ വയനാട് കലക്ടറേറ്റിന് മുൻപിൽ ജോർജിൻ്റെ മകളുടെ കുടുംബം സമരത്തിലാണ്

കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്‌നം  വയനാട്  മാനന്തവാടി താലൂക്ക്  ജില്ലാ കലക്ടർ  12 ഏക്കർ ഭൂമി  wayanad collector  wayanad news  12 acre land  manadawadi news  district collector
കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്‌നം; വയനാട് കലക്‌ടർ റിപ്പോർട്ട് നൽകി

വയനാട്: മാനന്തവാടി താലൂക്കിലെ കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്‌ന പരിഹാരം നിർദേശിച്ച് റിപ്പോർട്ട് നൽകി വയനാട് കലക്‌ടർ. ഭൂമി തിരികെ കൊടുക്കുകയോ കമ്പോളവില നൽകുകയോ വേണമെന്നാണ് വയനാട് കലക്‌ടറുടെ റിപ്പോർട്ട്. 1976ലാണ് വനഭൂമി ആണെന്നാരോപിച്ച് കാഞ്ഞിരത്തിനാൽ ജോർജിൻ്റെ ഭൂമി വനംവകുപ്പ് ഏറ്റെടുത്തത്. എന്നാൽ ഈ പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. ഭൂമി പ്രശ്നം പരിഹരിക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ആവശ്യപ്പെട്ട റിപ്പോർട്ടിനുള്ള മറുപടിയായാണ് വനംവകുപ്പിൻ്റെ വിജ്ഞാപനം റദ്ദു ചെയ്യണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചത്. ഇല്ലാത്ത പക്ഷം ജോർജിൻ്റെ കുടുംബത്തിന് ഭൂമിയുടെ കമ്പോളവില നൽകണമെന്നും ആവശ്യപ്പെടുന്നു.

കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്‌നം; വയനാട് കലക്‌ടർ റിപ്പോർട്ട് നൽകി

ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് 2015 ഓഗസ്റ്റ് 15 മുതൽ വയനാട് കലക്ടറേറ്റിനു മുൻപിൽ ജോർജിൻ്റെ മകളുടെ കുടുംബം സമരത്തിലാണ്. കഴിഞ്ഞ ഓഗസ്റ്റിൽ നിയമസഭാ പെററീഷൻസ് കമ്മിറ്റി വിവാദ സ്ഥലം സന്ദർശിച്ച് കാഞ്ഞിരത്തിനാൽ കുടുംബത്തിന് അനുകൂലമായി റിപ്പോർട്ട് നൽകിയിരുന്നു. വിലകൊടുത്തു വാങ്ങിയ 12 ഏക്കർ ഭൂമിയാണ് വനംവകുപ്പ് പിടിച്ചെടുത്തതെന്നാണ് ജോർജിൻ്റെ വാദം.

വയനാട്: മാനന്തവാടി താലൂക്കിലെ കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്‌ന പരിഹാരം നിർദേശിച്ച് റിപ്പോർട്ട് നൽകി വയനാട് കലക്‌ടർ. ഭൂമി തിരികെ കൊടുക്കുകയോ കമ്പോളവില നൽകുകയോ വേണമെന്നാണ് വയനാട് കലക്‌ടറുടെ റിപ്പോർട്ട്. 1976ലാണ് വനഭൂമി ആണെന്നാരോപിച്ച് കാഞ്ഞിരത്തിനാൽ ജോർജിൻ്റെ ഭൂമി വനംവകുപ്പ് ഏറ്റെടുത്തത്. എന്നാൽ ഈ പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. ഭൂമി പ്രശ്നം പരിഹരിക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ആവശ്യപ്പെട്ട റിപ്പോർട്ടിനുള്ള മറുപടിയായാണ് വനംവകുപ്പിൻ്റെ വിജ്ഞാപനം റദ്ദു ചെയ്യണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചത്. ഇല്ലാത്ത പക്ഷം ജോർജിൻ്റെ കുടുംബത്തിന് ഭൂമിയുടെ കമ്പോളവില നൽകണമെന്നും ആവശ്യപ്പെടുന്നു.

കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്‌നം; വയനാട് കലക്‌ടർ റിപ്പോർട്ട് നൽകി

ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് 2015 ഓഗസ്റ്റ് 15 മുതൽ വയനാട് കലക്ടറേറ്റിനു മുൻപിൽ ജോർജിൻ്റെ മകളുടെ കുടുംബം സമരത്തിലാണ്. കഴിഞ്ഞ ഓഗസ്റ്റിൽ നിയമസഭാ പെററീഷൻസ് കമ്മിറ്റി വിവാദ സ്ഥലം സന്ദർശിച്ച് കാഞ്ഞിരത്തിനാൽ കുടുംബത്തിന് അനുകൂലമായി റിപ്പോർട്ട് നൽകിയിരുന്നു. വിലകൊടുത്തു വാങ്ങിയ 12 ഏക്കർ ഭൂമിയാണ് വനംവകുപ്പ് പിടിച്ചെടുത്തതെന്നാണ് ജോർജിൻ്റെ വാദം.

Intro:വയനാട്ടിൽ മാനന്തവാടി താലൂക്കിലെ കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്നം പരിഹരിക്കാൻ ഭൂമി തിരികെ കൊടുക്കുകയോ കമ്പോളവില നൽകുകയോ വേണമെന്ന് വയനാട് കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകി. 1976ലാണ് വനഭൂമി ആണെന്ന് പറഞ്ഞ് കാഞ്ഞിരത്തിനാൽ ജോർജിന്റെ ഭൂമി വനംവകുപ്പ് ഏറ്റെടുത്തത് . പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല


Body:ഭൂമി പ്രശ്നം പരിഹരിക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ആവശ്യപ്പെട്ട റിപ്പോർട്ടിനുള്ള മറുപടിയായി ജോർജിൻറെ ഭൂമി വനഭൂമിആക്കിയുള്ള വനംവകുപ്പിൻറെ വിജ്ഞാപനം റദ്ദു ചെയ്യണമെന്നാണ് ജില്ലാ കലക്ടർ നിർദേശിച്ചത് . ഇല്ലെങ്കിൽ ജോർജിൻറെ കുടുംബത്തിന് ഭൂമിയുടെ കമ്പോളവില നൽകണമെന്നും പറയുന്നു. ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് 2015 ഓഗസ്റ്റ് 15 മുതൽ വയനാട് കലക്ടറേറ്റിനു മുൻപിൽ ജോർജിൻറെ മകളുടെ കുടുംബം സമരം ചെയ്യുന്നുണ്ട് . കഴിഞ്ഞ ഓഗസ്റ്റിൽ നിയമസഭാ പെററീഷൻസ് കമ്മിറ്റി വിവാദ സ്ഥലം സന്ദർശിച്ച് കാഞ്ഞിരത്തിനാൽ കുടുംബത്തിന് അനുകൂലമായി റിപ്പോർട്ട് നൽകിയിരുന്നു.
byte.james,ജോർജിന്റെ മകളുടെ ഭർത്താവ്


Conclusion:ജോർജ് വിലകൊടുത്തു വാങ്ങിയ 12 ഏക്കർ ഭൂമിയാണ് വനംവകുപ്പ് പിടിച്ചെടുത്തത്.
Last Updated : Jan 2, 2020, 12:00 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.