ETV Bharat / state

മണൽ മാഫിയയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഗീതിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു

author img

By

Published : Jan 25, 2020, 2:51 PM IST

Updated : Jan 25, 2020, 7:22 PM IST

മണൽ മാഫിയകളെ തടയാൻ ശ്രമിക്കുന്നതിനിടയിൽ മണ്ണുമാന്തിയന്ത്രം കൊണ്ട് അടിയേറ്റാണ് സംഗീത് മരിച്ചത്

Sand Mafia attack visctims body send to home  മണ്ണ് മാഫിയ ആക്രമണം  സംഗീതിന്‍റെ മൃതദേഹം വീട്ടിൽ എത്തിച്ചു  Sand Mafia
സംഗീത്

തിരുവനന്തപുരം: മണൽ മാഫിയയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഗീതിന്‍റെ മൃതദേഹം നിറകണ്ണുകളോടു കൂടിയാണ് ഗ്രാമം ഏറ്റുവാങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം വിലാപയാത്രയായാണ് അമ്പലത്തുംകാലയിലെ സംഗീതിന്‍റെ വീട്ടിൽ മൃതദേഹം എത്തിച്ചത്. കാട്ടാക്കട എംഎൽഎ ഐ.ബി സതീഷ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും, രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ നിരവധി പേരും അന്തിമോപചാരമർപ്പിക്കാൻ എത്തി.

മണൽ മാഫിയ ആക്രമണം; സംഗീതിന്‍റെ മൃതദേഹം വീട്ടിൽ എത്തിച്ചു

വെള്ളിയാഴ്ച പുലർച്ചെയാണ് സംഗീതിന്‍റെ വീടിന് പുറകിൽനിന്നും മണ്ണ് മോഷ്ടിക്കാൻ മാഫിയകൾ എത്തിയത്. ഇതു തടയാൻ ശ്രമിക്കുന്നതിനിടയിൽ മണ്ണുമാന്തിയന്ത്രം കൊണ്ട് അടിയേറ്റാണ് സംഗീത് മരിച്ചത്. സംഭവത്തിൽ ആറ് പേർക്കെതിരെ കാട്ടാക്കട പോലീസ് കേസെടുത്തു. ജെസിബി ഡ്രൈവർ വിജിൻ ഇന്നലെ പൊലീസിന് മുന്നിൽ കീഴടങ്ങി. മുഖ്യപ്രതികളായ ഉത്തമൻ, സജു എന്നിവർ ഒളിവിലാണ്. ഇവർ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന. അതേസമയം പ്രതികളെ പിടികൂടാൻ സാധിക്കാത്തതിൽ പൊലീസിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

തിരുവനന്തപുരം: മണൽ മാഫിയയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഗീതിന്‍റെ മൃതദേഹം നിറകണ്ണുകളോടു കൂടിയാണ് ഗ്രാമം ഏറ്റുവാങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം വിലാപയാത്രയായാണ് അമ്പലത്തുംകാലയിലെ സംഗീതിന്‍റെ വീട്ടിൽ മൃതദേഹം എത്തിച്ചത്. കാട്ടാക്കട എംഎൽഎ ഐ.ബി സതീഷ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും, രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ നിരവധി പേരും അന്തിമോപചാരമർപ്പിക്കാൻ എത്തി.

മണൽ മാഫിയ ആക്രമണം; സംഗീതിന്‍റെ മൃതദേഹം വീട്ടിൽ എത്തിച്ചു

വെള്ളിയാഴ്ച പുലർച്ചെയാണ് സംഗീതിന്‍റെ വീടിന് പുറകിൽനിന്നും മണ്ണ് മോഷ്ടിക്കാൻ മാഫിയകൾ എത്തിയത്. ഇതു തടയാൻ ശ്രമിക്കുന്നതിനിടയിൽ മണ്ണുമാന്തിയന്ത്രം കൊണ്ട് അടിയേറ്റാണ് സംഗീത് മരിച്ചത്. സംഭവത്തിൽ ആറ് പേർക്കെതിരെ കാട്ടാക്കട പോലീസ് കേസെടുത്തു. ജെസിബി ഡ്രൈവർ വിജിൻ ഇന്നലെ പൊലീസിന് മുന്നിൽ കീഴടങ്ങി. മുഖ്യപ്രതികളായ ഉത്തമൻ, സജു എന്നിവർ ഒളിവിലാണ്. ഇവർ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന. അതേസമയം പ്രതികളെ പിടികൂടാൻ സാധിക്കാത്തതിൽ പൊലീസിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

Intro:
സംഗീതിന്റ ചേതനയറ്റ ശരീരം
നിറകണ്ണുകളോടെ ഗ്രാമം ഏറ്റുവാങ്ങി.



മണ്ണു മാഫിയയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഗീതിന്റ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ നിറകണ്ണുകളോടു കൂടിയാണ് ഗ്രാമം ഏറ്റുവാങ്ങിയത് . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വിലാപ യാത്രയായാണ് അമ്പലത്തുംകാലയിലെ സംഗീതിന്റ വീട്ടിൽ എത്തിച്ചത് .

കാട്ടാക്കട എം എൽ എ ഐ ബി സതീഷ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും , രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ നിരവധി പേരും അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

വെള്ളിയാഴ്ച പുലർച്ചെയാണ് സംഗീതിന്റ വീടിന് പുറകിൽനിന്നും മണ്ണ് മോഷ്ടിക്കാൻ മാഫിയകൾ എത്തിയത്. ഇതു തടയാൻ ശ്രമിക്കുന്നതിനിടയിൽ മണ്ണുമാന്തിയന്ത്രം കൊണ്ട് അടിയേറ്റാണ് സംഗീത് മരിച്ചത്.

ആറു പേർക്കെതിരെയാണ് കാട്ടാക്കട പോലീസ് കേസെടുത്തത് . ജെസിബി ഡ്രൈവർ വിജിൻ ഇന്നലെ പോലീസിന് മുന്നിൽ കീഴടങ്ങി ഇരുന്നു. അതേസമയം മുഖ്യപ്രതികളായ ഉത്തമൻ, സജു എന്നിവർ ഒളിവിലാണ്. ഇവർ തമിഴ്നാട്ടിൽ പ്രവേശിച്ചു എന്നാണ് അറിയാൻ കഴിയുന്നത്.

അതേസമയം പ്രതികളെ പിടിക്കാത്തതിൽ പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്

ബൈറ്റ് എൻ ഹരി (ബിജെപി കാട്ടാക്കട മണ്ഡലം സെക്രട്ടറി)
Body:സംഗീതിന്റ ചേതനയറ്റ ശരീരം
നിറകണ്ണുകളോടെ ഗ്രാമം ഏറ്റുവാങ്ങി.



മണ്ണു മാഫിയയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഗീതിന്റ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ നിറകണ്ണുകളോടു കൂടിയാണ് ഗ്രാമം ഏറ്റുവാങ്ങിയത് . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വിലാപ യാത്രയായാണ് അമ്പലത്തുംകാലയിലെ സംഗീതിന്റ വീട്ടിൽ എത്തിച്ചത് .

കാട്ടാക്കട എം എൽ എ ഐ ബി സതീഷ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും , രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ നിരവധി പേരും അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

വെള്ളിയാഴ്ച പുലർച്ചെയാണ് സംഗീതിന്റ വീടിന് പുറകിൽനിന്നും മണ്ണ് മോഷ്ടിക്കാൻ മാഫിയകൾ എത്തിയത്. ഇതു തടയാൻ ശ്രമിക്കുന്നതിനിടയിൽ മണ്ണുമാന്തിയന്ത്രം കൊണ്ട് അടിയേറ്റാണ് സംഗീത് മരിച്ചത്.

ആറു പേർക്കെതിരെയാണ് കാട്ടാക്കട പോലീസ് കേസെടുത്തത് . ജെസിബി ഡ്രൈവർ വിജിൻ ഇന്നലെ പോലീസിന് മുന്നിൽ കീഴടങ്ങി ഇരുന്നു. അതേസമയം മുഖ്യപ്രതികളായ ഉത്തമൻ, സജു എന്നിവർ ഒളിവിലാണ്. ഇവർ തമിഴ്നാട്ടിൽ പ്രവേശിച്ചു എന്നാണ് അറിയാൻ കഴിയുന്നത്.

അതേസമയം പ്രതികളെ പിടിക്കാത്തതിൽ പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്

ബൈറ്റ് എൻ ഹരി (ബിജെപി കാട്ടാക്കട മണ്ഡലം സെക്രട്ടറി)Conclusion:സംഗീതിന്റ ചേതനയറ്റ ശരീരം
നിറകണ്ണുകളോടെ ഗ്രാമം ഏറ്റുവാങ്ങി.



മണ്ണു മാഫിയയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഗീതിന്റ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ നിറകണ്ണുകളോടു കൂടിയാണ് ഗ്രാമം ഏറ്റുവാങ്ങിയത് . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വിലാപ യാത്രയായാണ് അമ്പലത്തുംകാലയിലെ സംഗീതിന്റ വീട്ടിൽ എത്തിച്ചത് .

കാട്ടാക്കട എം എൽ എ ഐ ബി സതീഷ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും , രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ നിരവധി പേരും അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

വെള്ളിയാഴ്ച പുലർച്ചെയാണ് സംഗീതിന്റ വീടിന് പുറകിൽനിന്നും മണ്ണ് മോഷ്ടിക്കാൻ മാഫിയകൾ എത്തിയത്. ഇതു തടയാൻ ശ്രമിക്കുന്നതിനിടയിൽ മണ്ണുമാന്തിയന്ത്രം കൊണ്ട് അടിയേറ്റാണ് സംഗീത് മരിച്ചത്.

ആറു പേർക്കെതിരെയാണ് കാട്ടാക്കട പോലീസ് കേസെടുത്തത് . ജെസിബി ഡ്രൈവർ വിജിൻ ഇന്നലെ പോലീസിന് മുന്നിൽ കീഴടങ്ങി ഇരുന്നു. അതേസമയം മുഖ്യപ്രതികളായ ഉത്തമൻ, സജു എന്നിവർ ഒളിവിലാണ്. ഇവർ തമിഴ്നാട്ടിൽ പ്രവേശിച്ചു എന്നാണ് അറിയാൻ കഴിയുന്നത്.

അതേസമയം പ്രതികളെ പിടിക്കാത്തതിൽ പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്

ബൈറ്റ് എൻ ഹരി (ബിജെപി കാട്ടാക്കട മണ്ഡലം സെക്രട്ടറി)
Last Updated : Jan 25, 2020, 7:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.