ETV Bharat / state

ആനപ്രേമികളെ കാത്ത് കാപ്പുകാട്ടെ ആനസവാരി

വനത്തില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരെയും നാട്ടിലിറങ്ങി കയ്യാങ്കളി കാട്ടുന്നവരെയുമാണ് കൂടുതലായും ഈ പുനരധിവാസകേന്ദ്രത്തിൽ എത്തിക്കുക.

author img

By

Published : Mar 24, 2019, 4:09 AM IST

കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം

അവധിക്കാലത്തെ വരവേൽക്കാനൊരുങ്ങി കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം. നെയ്യാർ വന്യജീവി സങ്കേതത്തിന്‍റെഭാഗമായ ഇവിടെ എത്തിയാൽ ആനകളുടെ ദിനചര്യകൾ അടുത്തറിയാം.

ആനപ്രേമികളെ കാത്ത് കാപ്പുകാട്ടെ ആനസവാരി

പത്ത് കൊമ്പന്മാര്‍ ഉള്‍പ്പെടെ 18 ആനകള്‍, ഒരു മോഴ, അഞ്ച് കുട്ടിയാനകള്‍ എന്നിവയെയാണ് ഇവിടെ പരിപാലിക്കുന്നത്. ഇവിടെയെത്തുന്ന അതിഥികളെ തലകുലുക്കി തുമ്പിക്കൈ നീട്ടി സ്വീകരിക്കുംഇവര്‍ ഓരോരുത്തരും. രാവിലെയും വൈകിട്ടും നെയ്യാര്‍ ജലാശയത്തിലുള്ള ഇവരുടെ നീരാട്ടാണ് സഞ്ചാരികളില്‍ കൗതുകമുണര്‍ത്തുന്നത്.

വനത്തില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരെയും നാട്ടിലിറങ്ങി കയ്യാങ്കളി കാട്ടുന്നവരുമാണ് കൂടുതലായും ഈ പുനരധിവാസകേന്ദ്രത്തിൽ എത്തുന്നത്. ആന പുനരധിവാസത്തിന് പുറമേ സഞ്ചാരികളെ ആകർഷിക്കാനായി മുളചങ്ങാടത്തിൽ ജലയാത്ര ആസ്വദിക്കാനും ഇവിടെ സൗകര്യമുണ്ട്. തദ്ദേശീയർക്ക് പുറമേ വിദേശികളും ഇവിടെ ധാരാളമായി എത്തുന്നു.

ടൂറിസ്റ്റുകൾക്ക് താമസിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ നിന്നും കഷ്ടിച്ച് ഒരു മണിക്കൂർ യാത്ര ചെയ്താൽ കോട്ടൂരിൽ എത്തിച്ചേരാം. അധികം ചെലവില്ലാതെ ഈ വേനൽക്കാലത്ത് കണ്ണിനും മനസ്സിനും കുളിർമ പകരുന്ന ഒരിടത്തേക്ക് യാത്ര പോകാനാണ് ആഗ്രഹിക്കുന്നതെങ്കിൽ കാപ്പുകാട് അനുഭവവേദ്യമാകും.

അവധിക്കാലത്തെ വരവേൽക്കാനൊരുങ്ങി കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം. നെയ്യാർ വന്യജീവി സങ്കേതത്തിന്‍റെഭാഗമായ ഇവിടെ എത്തിയാൽ ആനകളുടെ ദിനചര്യകൾ അടുത്തറിയാം.

ആനപ്രേമികളെ കാത്ത് കാപ്പുകാട്ടെ ആനസവാരി

പത്ത് കൊമ്പന്മാര്‍ ഉള്‍പ്പെടെ 18 ആനകള്‍, ഒരു മോഴ, അഞ്ച് കുട്ടിയാനകള്‍ എന്നിവയെയാണ് ഇവിടെ പരിപാലിക്കുന്നത്. ഇവിടെയെത്തുന്ന അതിഥികളെ തലകുലുക്കി തുമ്പിക്കൈ നീട്ടി സ്വീകരിക്കുംഇവര്‍ ഓരോരുത്തരും. രാവിലെയും വൈകിട്ടും നെയ്യാര്‍ ജലാശയത്തിലുള്ള ഇവരുടെ നീരാട്ടാണ് സഞ്ചാരികളില്‍ കൗതുകമുണര്‍ത്തുന്നത്.

വനത്തില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരെയും നാട്ടിലിറങ്ങി കയ്യാങ്കളി കാട്ടുന്നവരുമാണ് കൂടുതലായും ഈ പുനരധിവാസകേന്ദ്രത്തിൽ എത്തുന്നത്. ആന പുനരധിവാസത്തിന് പുറമേ സഞ്ചാരികളെ ആകർഷിക്കാനായി മുളചങ്ങാടത്തിൽ ജലയാത്ര ആസ്വദിക്കാനും ഇവിടെ സൗകര്യമുണ്ട്. തദ്ദേശീയർക്ക് പുറമേ വിദേശികളും ഇവിടെ ധാരാളമായി എത്തുന്നു.

ടൂറിസ്റ്റുകൾക്ക് താമസിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ നിന്നും കഷ്ടിച്ച് ഒരു മണിക്കൂർ യാത്ര ചെയ്താൽ കോട്ടൂരിൽ എത്തിച്ചേരാം. അധികം ചെലവില്ലാതെ ഈ വേനൽക്കാലത്ത് കണ്ണിനും മനസ്സിനും കുളിർമ പകരുന്ന ഒരിടത്തേക്ക് യാത്ര പോകാനാണ് ആഗ്രഹിക്കുന്നതെങ്കിൽ കാപ്പുകാട് അനുഭവവേദ്യമാകും.

Intro:അവധിക്കാലത്തെ വരവേൽക്കാനൊരുങ്ങി കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം. നെയ്യാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ഇവിടെ എത്തിയാൽ ആനകളുടെ ദിനചര്യകൾ അടുത്തറിയാം. മുളം ചങ്ങാടത്തിൽ നെയ്യാർ ജലാശയത്തിലൂടെയുള്ള യാത്രയും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് കൗതുകമാകും.
വി.ഒ


Body:വി.ഒ
ഹോൾഡ് ചീവീടുകളുടെ ശബ്ദം ഉള്ള വിഷ്വൽസ് ഹോൾഡ് ഉപയോഗിക്കുക

ലൈറ്റ് മ്യൂസിക് ഉപയോഗിക്കുക

ചീവീടുകളുടെ മധുരമായ മോഡൽ കേട്ട് കാടിൻറെ സ്വച്ഛത അറിഞ്ഞു ചെറുതായൊന്ന് നടന്നാൽ കോട്ടൂർ കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിലെ അംഗങ്ങളെ പരിചയപ്പെടാം. 50 നോട് അടുത്തു പ്രായമായ ജയശ്രീ, രാജ്കുമാർ തുടങ്ങിയ സീനിയേഴ്സ് മുതൽ 10 വയസ്സിൽ താഴെ മാത്രം പ്രായമുള്ള പൂർണ്ണ പൊടിച്ചി എന്നിവരും ഇവിടെയെത്തുന്ന അതിഥികളെ തലകുലുക്കി തുമ്പിക്കൈ നീട്ടി സ്വീകരിക്കും. 10 കൊമ്പന്മാർ ഉൾപ്പെടെ 18 ആനകളും ഒരു മോഴയും 5 കുട്ടി ആനകളെയും ആണ് നിലവിൽ ഇവിടെ പരിപാലിക്കുന്നത്. ഇനി ഇവരുടെ ദിനചര്യകൾ പരിചയപ്പെടാം.

ബൈറ്റ്
രഞ്ജിത്ത് കുമാർ വി എസ്
ഡെപ്യൂട്ടി റെയ്ഞ്ചർ
ഇതിൽ ആനക്കുളി ആണ് സഞ്ചാരികൾക്ക് പ്രധാനമായും കൗതുകമാകുന്നത് . രാവിലെയും വൈകുന്നേരവും നെയ്യാർ ജലാശയത്തിൽ ആണ് ഇവരുടെ നീരാട്ട്

ഹോൾഡ്

വനത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന വരെയും നാട്ടിലിറങ്ങി കയ്യാങ്കളി കാട്ടുന്നവരുമാണ് കൂടുതലായും ഈ പുനരധിവാസകേന്ദ്രത്തിൽ എത്തുന്നത്. ആന പുനരധിവാസത്തിന് പുറമേ സഞ്ചാരികളെ ആകർഷിക്കാനായി മുളം ചങ്ങാടത്തിൽ ജലയാത്ര ആസ്വദിക്കാനും ഇവിടെ സൗകര്യമുണ്ട്. തദ്ദേശീയർക്ക് പുറമേ വിദേശികളും ഇവിടെ ധാരാളമായി എത്തുന്നു.

ബൈറ്റ്

ഒന്ന് വിദേശ വനിതകൾ

രണ്ട്, സ്വദേശികൾ

ടൂറിസ്റ്റുകൾക്ക് താമസത്തിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ നിന്നും കഷ്ടിച്ച് ഒരു മണിക്കൂർ യാത്ര ചെയ്താൽ കോട്ടൂരിൽ എത്തിച്ചേരാം. അധികം ചെലവില്ലാതെ ഈ വേനൽക്കാലത്ത് കണ്ണിനും മനസ്സിനും കുളിർമ പകരുന്ന ഒരിടത്തേക്ക് യാത്ര പോകാൻ ആഗ്രഹിക്കുന്നതെങ്കിൽ കാപ്പുകാട് അനുഭവവേദ്യമാകും

ചന്തു ചന്ദ്രശേഖർ
etv ഭാരത് തിരുവനന്തപുരം






Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.