ETV Bharat / state

പീഡനക്കേസിലെ പ്രതി വിദേശത്ത്; നിയമതടസം പറഞ്ഞ് പൊലീസിന്‍റെ ഒളിച്ചുകളി

യുവതിയുടെ നഗ്നചിത്രങ്ങളും സ്വകാര്യ ദൃശ്യങ്ങളും രഹസ്യക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. അതേ സമയം, യുവതിയുടെ ഫോണ്‍ നമ്പറും വിലാസവും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവതിക്ക് അശ്ലീല കോളുകളും സന്ദേശങ്ങളും എത്തുന്നതായും പരാതിയുണ്ട്.

author img

By

Published : Nov 27, 2019, 1:14 PM IST

Updated : Nov 27, 2019, 5:51 PM IST

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു  പീഡിപ്പിച്ചതായി പരാതി  പീഡനം  മലപ്പുറം പീഡനം  Rape case in malappuram  കുറ്റിപ്പുറം കോളജ് അധ്യാപിക  latest crime news updates  latest crime news malappuram
കോളജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പ്രതി മുങ്ങി; ഇര മരിച്ച സാഹചര്യത്തിലെ പ്രതിയെ തിരിച്ചെത്തിക്കുവെന്ന് പൊലീസ്

മലപ്പുറം: കുറ്റിപ്പുറത്ത് കോളജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാതെ പൊലീസിന്‍റെ ഒളിച്ചുകളി. യുവതിയുടെ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസ് നടപടിയെടുത്തില്ലെന്നും പരാതിയുണ്ട്. വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പീഡനക്കേസില്‍ കുറ്റിപ്പുറം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇര മരിക്കുന്ന സംഭവങ്ങളില്‍ മാത്രമേ പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യാനാവൂ എന്ന നിലപാടിലാണ് പൊലീസ്. വിദേശത്തുളള പ്രതി ദൃശ്യങ്ങളും സന്ദേശങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തതിന്‍റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന ആക്ഷേപവുമായി യുവതി മലപ്പുറം എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പ്രതി വിദേശത്തേക്ക് കടന്നു; ഇര മരിക്കുന്ന സാചര്യത്തിലേ പ്രതിയെ തിരിച്ചെത്തിക്കൂവെന്ന് പൊലീസ്

കുറ്റിപ്പുറത്തെ കോളജില്‍ അധ്യാപികയായിരുന്ന യുവതിയെ, പൊന്നാനിയിലെ കോളജില്‍ അധ്യാപകനായിരുന്ന ഹാഫിസ് മാണൂരിൽ എന്ന യുവാവാണ് വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചത്. ഇയാൾ യുവതിയുടെ നഗ്നചിത്രങ്ങളും സ്വകാര്യ ദൃശ്യങ്ങളും രഹസ്യക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. അതേ സമയം ഫോണ്‍ നമ്പറും വിലാസവും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവതിക്ക് അശ്ലീല കോളുകളും സന്ദേശങ്ങളും എത്തുന്നതായും പരാതിയുണ്ട്.

മലപ്പുറം: കുറ്റിപ്പുറത്ത് കോളജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാതെ പൊലീസിന്‍റെ ഒളിച്ചുകളി. യുവതിയുടെ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസ് നടപടിയെടുത്തില്ലെന്നും പരാതിയുണ്ട്. വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പീഡനക്കേസില്‍ കുറ്റിപ്പുറം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇര മരിക്കുന്ന സംഭവങ്ങളില്‍ മാത്രമേ പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യാനാവൂ എന്ന നിലപാടിലാണ് പൊലീസ്. വിദേശത്തുളള പ്രതി ദൃശ്യങ്ങളും സന്ദേശങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തതിന്‍റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന ആക്ഷേപവുമായി യുവതി മലപ്പുറം എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പ്രതി വിദേശത്തേക്ക് കടന്നു; ഇര മരിക്കുന്ന സാചര്യത്തിലേ പ്രതിയെ തിരിച്ചെത്തിക്കൂവെന്ന് പൊലീസ്

കുറ്റിപ്പുറത്തെ കോളജില്‍ അധ്യാപികയായിരുന്ന യുവതിയെ, പൊന്നാനിയിലെ കോളജില്‍ അധ്യാപകനായിരുന്ന ഹാഫിസ് മാണൂരിൽ എന്ന യുവാവാണ് വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചത്. ഇയാൾ യുവതിയുടെ നഗ്നചിത്രങ്ങളും സ്വകാര്യ ദൃശ്യങ്ങളും രഹസ്യക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. അതേ സമയം ഫോണ്‍ നമ്പറും വിലാസവും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവതിക്ക് അശ്ലീല കോളുകളും സന്ദേശങ്ങളും എത്തുന്നതായും പരാതിയുണ്ട്.

Intro:കുറ്റിപ്പുറത്ത് കോളജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. യുവതിയുടെ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ നടപടി എടുക്കാതെ പോലീസ്. ഫോണ്‍ നമ്പറും അഡ്രസും സാമൂഹ്യ പ്രചരിച്ചതോടെ യുവതിക്ക് നേരെ അശ്ലീല കോളുകളും സന്ദേശങ്ങളുമാണെത്തുന്നത്
Body:കുറ്റിപ്പുറത്തെ കോളജില്‍ അധ്യാപികയായിരുന്ന യുവതിയെ പൊന്നാനിയിലെ കോളജില്‍ അധ്യാപകനായിരുന്ന യുവാവാണ് വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കി പീഡനത്തിന് ഇരയാക്കിയത്. യുവതിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും രഹസ്യക്യാമറയില്‍ പകര്‍ത്തിയ ശേഷം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു. ഫോണ്‍ നമ്പറും അഡ്രസും നല്‍കിയതോടെ യുവതിയുടെ വാട്സാപ്, ഫേയ്സ്ബുക്ക് അക്കൗണ്ടുകളിലേക്ക് ആയിരക്കണക്കിന് അശ്ലീല കോളുകളും സന്ദേശങ്ങളുമാണെത്തുന്നത്. വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പീഡനക്കേസില്‍ കുറ്റിപ്പുറം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇര മരിക്കുന്ന സംഭവങ്ങളില്‍ മാത്രമേ പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യാനാവൂ എന്ന നിലപാടിലായിരുന്നു പൊലീസിന്റേത്

നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതോടെ പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണിപ്പോള്‍ യുവതി. വിദേശത്തുളള പ്രതി ദൃശ്യങ്ങളും സന്ദേശങ്ങളും അപ്ലോഡ് ചെയ്തതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന ആക്ഷേപവുമായി യുവതി മലപ്പുറം എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Conclusion:Etv bharat malappuram
Last Updated : Nov 27, 2019, 5:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.