ETV Bharat / state

കേരളാ ഗവർണർ മന്ത്രിസഭയെ നിയന്ത്രിക്കുവാൻ ശ്രമിക്കുന്നുവെന്ന് കപിൽ സിബൽ - കപിൽ സിബൽ

ഞാനും ഒരു അഭയാർത്ഥിയാണ്. കാരണം എന്‍റെ പിതാവ് പാകിസ്ഥാനിലെ ലഹോറിലാണ്. ഫക്കറുദ്ദീൻ അഹമ്മദിന്‍റെ കുടുംബത്തിന് പോലും ഇവിടെ പൗരത്വം ലഭിച്ചിട്ടില്ല. കാരണം അവർക്ക് പോലും അതിനുള്ള രേഖകൾ കാണിക്കാൻ സാധിച്ചിട്ടില്ല.  ഇതാണ് ഇന്ത്യയിൽ ഇന്ന് ഉടലെടുക്കുന്ന മഹാദുരന്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കേരളാ ഗവർണർ ക്യാബിനറ്റിനെ നിയന്ത്രിക്കുവാൻ ശ്രമിക്കുന്നുവെന്ന് കപിൽ സിബൽ  Kapil Sibal says Kerala governor is trying to control cabinet  കപിൽ സിബൽ  Kapil Sibal
കേരളാ ഗവർണർ ക്യാബിനറ്റിനെ നിയന്ത്രിക്കുവാൻ ശ്രമിക്കുന്നുവെന്ന് കപിൽ സിബൽ
author img

By

Published : Jan 18, 2020, 5:47 PM IST

Updated : Jan 18, 2020, 6:56 PM IST

മലപ്പുറം: ഇന്ത്യയുടെ അടിസ്ഥാന പ്രമാണമായ ഭരണഘടനയെ ആർക്കും തകർക്കാനാവില്ലെന്ന് കപിൽ സിബൽ എംപി. മോദി സർക്കാർ ഇന്ത്യയിലെ ജുഡീഷ്യറിയേയും മാധ്യമങ്ങളെയും പൊലീസിനേയും തുടങ്ങി എല്ലാറ്റിനേയും അവരുടെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നു. കേരളാ ഗവർണർ മന്ത്രിസഭയെ നിയന്ത്രിക്കുവാൻ ശ്രമിക്കുകയാണ്. ഫക്കറുദ്ദിൻ അഹമ്മദിന്‍റെ കുടുംബത്തിന് പോലും പൗരത്വമില്ലാത്ത അവസ്ഥയാണ് ഇന്ന് ഇന്ത്യയിലുള്ളതെന്നും കപിൽ സിബൽ പെരിന്തൽമണ്ണയിൽ പറഞ്ഞു.

കേരളാ ഗവർണർ മന്ത്രിസഭയെ നിയന്ത്രിക്കുവാൻ ശ്രമിക്കുന്നുവെന്ന് കപിൽ സിബൽ

ഇന്ത്യയിലെ യൂണിവേഴസിറ്റികളുടെ ഘടന തകർക്കുകയാണ് മോദി സർക്കാർ. പൊലീസിനെ ഉപയോഗിച്ച് ക്യാമ്പസുകളിൽ സമാധാനപരമായി സമരങ്ങൾ നടത്തുന്ന വിദ്യാർഥികള ക്രൂരമായി മർദ്ദിക്കുകയും അവിടങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെ എൻ യു ഇന്ത്യയിലെ മികച്ച സർവകലാശാലയാണ്. അവിടെ നിന്ന് മികച്ച ഒരു നേതൃത്വം തന്നെ ഉണ്ടാകുന്നുണ്ട്. എന്നാൽ ഇതാണ് അവരെ ഭയപ്പെടുത്തുന്നത്.

മോദി സർക്കാർ ആരേയും കേൾക്കാൻ ശ്രമിക്കില്ലെന്നും ചിലരെ പൗരൻമാരല്ലാതാക്കുകയും ചെയ്യുന്നുവെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു. ഞാനും ഒരു അഭയാർഥിയാണ്. കാരണം എന്‍റെ പിതാവ് പാകിസ്ഥാനിലെ ലഹോറിലാണ്. ഫക്കറുദ്ദീൻ അഹമ്മദിന്‍റെ കുടുംബത്തിന് പോലും ഇവിടെ പൗരത്വം ലഭിച്ചിട്ടില്ല. കാരണം അവർക്ക് പോലും അതിനുള്ള രേഖകൾ കാണിക്കാൻ സാധിച്ചിട്ടില്ല. ഇതാണ് ഇന്ത്യയിൽ ഇന്ന് ഉടലെടുക്കുന്ന മഹാദുരന്തമെന്നും അദ്ദേഹം പറഞ്ഞു.

പെരിന്തൽമണ്ണ ജാമിഅ നൂരിയ്യ അറബിയ്യയിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി എം പി, അബ്‌ദുൽ വഹാബ് എം പി, പ്രഫസർ ആലി കുട്ടി മുസ്ലിയാർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

മലപ്പുറം: ഇന്ത്യയുടെ അടിസ്ഥാന പ്രമാണമായ ഭരണഘടനയെ ആർക്കും തകർക്കാനാവില്ലെന്ന് കപിൽ സിബൽ എംപി. മോദി സർക്കാർ ഇന്ത്യയിലെ ജുഡീഷ്യറിയേയും മാധ്യമങ്ങളെയും പൊലീസിനേയും തുടങ്ങി എല്ലാറ്റിനേയും അവരുടെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നു. കേരളാ ഗവർണർ മന്ത്രിസഭയെ നിയന്ത്രിക്കുവാൻ ശ്രമിക്കുകയാണ്. ഫക്കറുദ്ദിൻ അഹമ്മദിന്‍റെ കുടുംബത്തിന് പോലും പൗരത്വമില്ലാത്ത അവസ്ഥയാണ് ഇന്ന് ഇന്ത്യയിലുള്ളതെന്നും കപിൽ സിബൽ പെരിന്തൽമണ്ണയിൽ പറഞ്ഞു.

കേരളാ ഗവർണർ മന്ത്രിസഭയെ നിയന്ത്രിക്കുവാൻ ശ്രമിക്കുന്നുവെന്ന് കപിൽ സിബൽ

ഇന്ത്യയിലെ യൂണിവേഴസിറ്റികളുടെ ഘടന തകർക്കുകയാണ് മോദി സർക്കാർ. പൊലീസിനെ ഉപയോഗിച്ച് ക്യാമ്പസുകളിൽ സമാധാനപരമായി സമരങ്ങൾ നടത്തുന്ന വിദ്യാർഥികള ക്രൂരമായി മർദ്ദിക്കുകയും അവിടങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെ എൻ യു ഇന്ത്യയിലെ മികച്ച സർവകലാശാലയാണ്. അവിടെ നിന്ന് മികച്ച ഒരു നേതൃത്വം തന്നെ ഉണ്ടാകുന്നുണ്ട്. എന്നാൽ ഇതാണ് അവരെ ഭയപ്പെടുത്തുന്നത്.

മോദി സർക്കാർ ആരേയും കേൾക്കാൻ ശ്രമിക്കില്ലെന്നും ചിലരെ പൗരൻമാരല്ലാതാക്കുകയും ചെയ്യുന്നുവെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു. ഞാനും ഒരു അഭയാർഥിയാണ്. കാരണം എന്‍റെ പിതാവ് പാകിസ്ഥാനിലെ ലഹോറിലാണ്. ഫക്കറുദ്ദീൻ അഹമ്മദിന്‍റെ കുടുംബത്തിന് പോലും ഇവിടെ പൗരത്വം ലഭിച്ചിട്ടില്ല. കാരണം അവർക്ക് പോലും അതിനുള്ള രേഖകൾ കാണിക്കാൻ സാധിച്ചിട്ടില്ല. ഇതാണ് ഇന്ത്യയിൽ ഇന്ന് ഉടലെടുക്കുന്ന മഹാദുരന്തമെന്നും അദ്ദേഹം പറഞ്ഞു.

പെരിന്തൽമണ്ണ ജാമിഅ നൂരിയ്യ അറബിയ്യയിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി എം പി, അബ്‌ദുൽ വഹാബ് എം പി, പ്രഫസർ ആലി കുട്ടി മുസ്ലിയാർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

Intro:ഇന്ത്യയുടെ അടിസ്ഥാന പ്രമാണമായ ഭരണഘടന ആർകും തകർക്കാനാവില്ല എന്ന് കബീൽ സിബൽ
മോദീ സർക്കാർ ഇന്ത്യയിലെ ജൂഡിഷെറിയേയും ,മീഡിയകളേയും പോലീസിനേയും തുടങ്ങി എല്ലാറ്റിനേയും അവരുടെ നിയന്ത്രണത്തിലാക്കാൻ ശ്രമീക്കുന്നു എന്നും
കേരളത്തിൽ ഗവർണ്ണർ ക്യാബിനറ്റിനെ നിയന്ത്രിക്കുവാൻ ശ്രമിക്കുന്നു എന്നും കബീൽ സിബൽ
ഫക്കറുദ്ദിൻ അഹമ്മദിന്റെ കുടുംബത്തിന് പോലും പൗരത്വമില്ലാത്ത അവസ്ഥയാണ് ഇന്ന് ഇന്ത്യയിലെന്നും കബിൽ സിബൽ പെരിന്തൽമണ്ണയിൽ പറഞ്ഞുBody:ഇന്ത്യയുടെ അടിസ്ഥാന പ്രമാണമായ ഭരണഘടന ആർകും ഒരിക്കലും തകർക്കാനാവില്ല എന്നും
ഇന്ത്യയിൽ യൂണിവേഴസീറ്റിയുടെ ഘടന തകർക്കുകയാണ് മോറീസർക്കാർ ചെയുന്നതെന്നും പോലീസിനെ ഉപയോഗിച്ച് കാമ്പസുകളിൽ സമാധാനപരമായി സമരങ്ങൾ നടത്തുന്ന വിദ്യാർത്ഥികള ക്രൂരമ യി മർദ്ദിക്കുകയും അവിടങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു
JNU ഇന്ത്യയിലെ മികച്ച സർവ്വകലാശാലയാണന്നും അവിടെ നിന്ന് മികച്ച ഒരു നേതൃത്വം തന്നെ ഉണ്ടാവുന്നു ണ്ടന്നും അതാണ് അവർക്ക് ഭയമെന്നും കബിൽ സിബൽ '
പോലസിനേയുംമീഡിയകളേയും ജുഡീഷ്റീയേയും തുടങ്ങി എല്ലാറ്റിനേയും അവർ അവരുടെ നിയന്ത്രണത്തിലാക്കുന്നു കേരളത്തിൽ ഗവർണ്ണർ ക്യാബിനറ്റിനെ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്
ഈ മോദീ സർക്കാർ ആരേയും കേൾക്കാൻ സന്നദ്ധമല്ല ചിലരെ പൗരൻമാരല്ലാതാക്കുകയും ചെയ്യുന്നു
ഈ ഞാനും ഒരു അഭയാർത്ഥിയാണ് കാരണം എന്റെ പിതാവ് പാക്കിസ്ഥാനിലെ ലഹോറിലാണ്
എന്തിനേറെ പറയുന്നു ഫക്കറുദ്ദീൻ അഹമ്മദിന്റെ കുടുംബത്തിന് പോലും ഇവിടെ പൗരത്വം ലഭിച്ചിട്ടില്ല കാരണം അവർക്ക് പോലും രേഖകൾ കാണിക്കാൻ സാധിച്ചിട്ടില്ല എന്നും ഇതാണ് ഇന്ത്യയിൽ ഇന്ന് ഉടലെടുത്തമഹാദുരന്തമെന്ന്അദ്ദേഹം പെരിന്തൽമണ്ണ ജാമിഅ നൂരിയ്യ അറബീയ്യയിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ച് കൊണ്ട് പറഞ്ഞു
പ്രസ്തുത സമ്മേളനത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ കുഞ്ഞാലിക്കുട്ടി mp, അബൂൾ വഹാബ് MP | പ്രഫസർ ആലി കുട്ടി മുസ്ലീയാർ തുടങ്ങി നേതാക്കൾ സംസാരീച്ചുConclusion:
Last Updated : Jan 18, 2020, 6:56 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.