കണ്ണൂർ: ഒടുവള്ളിതട്ട് ചുണ്ടക്കുന്നിൽ ഭക്ഷ്യവിഷബാധയേറ്റ് കാരുണ്യ ഭവനത്തിലെ അന്തേവാസി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശി ഗുണ്ടുറാവു (52) ആണ് മരിച്ചത്. ഇരുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. നടുവിൽ ഹയർ സെക്കൻഡറി സ്കൂളിൽ ഞായറാഴ്ച നടന്ന പൂർവ വിദ്യാർഥി സംഗമത്തിൽ നിന്നാണ് ആശ്രമത്തിലേക്ക് ഭക്ഷണമെത്തിച്ചത്. ഈ ഭക്ഷണം കഴിച്ച ചില പൂർവ വിദ്യാർഥികളും ആശുപത്രിയിൽ ചികിത്സ തേടി.
ഭക്ഷ്യവിഷബാധ; കാരുണ്യ ഭവനത്തിലെ അന്തേവാസി മരിച്ചു
ഇരുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ ഭക്ഷ്യവിഷബാധ Food poisoning കാരുണ്യ ഭവനത്തിലെ അന്തേവാസി മരിച്ചു Latest malayalm news updates
കണ്ണൂർ: ഒടുവള്ളിതട്ട് ചുണ്ടക്കുന്നിൽ ഭക്ഷ്യവിഷബാധയേറ്റ് കാരുണ്യ ഭവനത്തിലെ അന്തേവാസി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശി ഗുണ്ടുറാവു (52) ആണ് മരിച്ചത്. ഇരുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. നടുവിൽ ഹയർ സെക്കൻഡറി സ്കൂളിൽ ഞായറാഴ്ച നടന്ന പൂർവ വിദ്യാർഥി സംഗമത്തിൽ നിന്നാണ് ആശ്രമത്തിലേക്ക് ഭക്ഷണമെത്തിച്ചത്. ഈ ഭക്ഷണം കഴിച്ച ചില പൂർവ വിദ്യാർഥികളും ആശുപത്രിയിൽ ചികിത്സ തേടി.
Intro:കണ്ണൂർ ഒടുവള്ളിതട്ട് ചുണ്ടക്കുന്നിൽ ഭക്ഷ്യവിഷബാധയേറ്റ് കാരുണ്യ ഭവനത്തിലെ അന്തേവാസി മരിച്ചു.
ആന്ധ്രപ്രദേശ് സ്വദേശി ഗുണ്ടുറാവു (52) ആണ് മരിച്ചത്. ഇരുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പുറത്ത് നിന്നെത്തിച്ച നെയ്ച്ചോറും ചിക്കൻ കറിയും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
നടുവിൽ ഹയർ സെക്കന്ററി സ്കൂളിൽ ഞായറാഴ്ച നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിൽ നിന്നാണ് ആശ്രമത്തിലേക്ക് ഭക്ഷണമെത്തിച്ചത്. സ്വകാര്യ കാറ്ററിംഗ് സ്ഥാപനത്തിൽ നിന്നുള്ള നെയ് ചോറും ചിക്കൻ കറിയും കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം രാത്രിയിലും അതേ ഭക്ഷണം കഴിച്ചവരാണ് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. ചില പൂർവ വിദ്യാർത്ഥികളും ആശുപത്രിയിൽ ചികിത്സ തേടി. 23 അന്തേവാസികളാണ് ചുണ്ടകുന്ന് ദിവ്യകാരുണ്യ ആശ്രമത്തിലുള്ളത്. ഇതിൽ ഒരാളൊഴികെ ഭക്ഷണം കഴിച്ചവർക്കെല്ലാം ഭക്ഷ്യ വിഷബാധയേറ്റു. 2 പേർ തളിപ്പറമ്പിലെ
സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.Body:കണ്ണൂർ ഒടുവള്ളിതട്ട് ചുണ്ടക്കുന്നിൽ ഭക്ഷ്യവിഷബാധയേറ്റ് കാരുണ്യ ഭവനത്തിലെ അന്തേവാസി മരിച്ചു.
ആന്ധ്രപ്രദേശ് സ്വദേശി ഗുണ്ടുറാവു (52) ആണ് മരിച്ചത്. ഇരുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പുറത്ത് നിന്നെത്തിച്ച നെയ്ച്ചോറും ചിക്കൻ കറിയും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
നടുവിൽ ഹയർ സെക്കന്ററി സ്കൂളിൽ ഞായറാഴ്ച നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിൽ നിന്നാണ് ആശ്രമത്തിലേക്ക് ഭക്ഷണമെത്തിച്ചത്. സ്വകാര്യ കാറ്ററിംഗ് സ്ഥാപനത്തിൽ നിന്നുള്ള നെയ് ചോറും ചിക്കൻ കറിയും കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം രാത്രിയിലും അതേ ഭക്ഷണം കഴിച്ചവരാണ് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. ചില പൂർവ വിദ്യാർത്ഥികളും ആശുപത്രിയിൽ ചികിത്സ തേടി. 23 അന്തേവാസികളാണ് ചുണ്ടകുന്ന് ദിവ്യകാരുണ്യ ആശ്രമത്തിലുള്ളത്. ഇതിൽ ഒരാളൊഴികെ ഭക്ഷണം കഴിച്ചവർക്കെല്ലാം ഭക്ഷ്യ വിഷബാധയേറ്റു. 2 പേർ തളിപ്പറമ്പിലെ
സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.Conclusion:ഇല്ല
ആന്ധ്രപ്രദേശ് സ്വദേശി ഗുണ്ടുറാവു (52) ആണ് മരിച്ചത്. ഇരുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പുറത്ത് നിന്നെത്തിച്ച നെയ്ച്ചോറും ചിക്കൻ കറിയും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
നടുവിൽ ഹയർ സെക്കന്ററി സ്കൂളിൽ ഞായറാഴ്ച നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിൽ നിന്നാണ് ആശ്രമത്തിലേക്ക് ഭക്ഷണമെത്തിച്ചത്. സ്വകാര്യ കാറ്ററിംഗ് സ്ഥാപനത്തിൽ നിന്നുള്ള നെയ് ചോറും ചിക്കൻ കറിയും കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം രാത്രിയിലും അതേ ഭക്ഷണം കഴിച്ചവരാണ് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. ചില പൂർവ വിദ്യാർത്ഥികളും ആശുപത്രിയിൽ ചികിത്സ തേടി. 23 അന്തേവാസികളാണ് ചുണ്ടകുന്ന് ദിവ്യകാരുണ്യ ആശ്രമത്തിലുള്ളത്. ഇതിൽ ഒരാളൊഴികെ ഭക്ഷണം കഴിച്ചവർക്കെല്ലാം ഭക്ഷ്യ വിഷബാധയേറ്റു. 2 പേർ തളിപ്പറമ്പിലെ
സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.Body:കണ്ണൂർ ഒടുവള്ളിതട്ട് ചുണ്ടക്കുന്നിൽ ഭക്ഷ്യവിഷബാധയേറ്റ് കാരുണ്യ ഭവനത്തിലെ അന്തേവാസി മരിച്ചു.
ആന്ധ്രപ്രദേശ് സ്വദേശി ഗുണ്ടുറാവു (52) ആണ് മരിച്ചത്. ഇരുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പുറത്ത് നിന്നെത്തിച്ച നെയ്ച്ചോറും ചിക്കൻ കറിയും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
നടുവിൽ ഹയർ സെക്കന്ററി സ്കൂളിൽ ഞായറാഴ്ച നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിൽ നിന്നാണ് ആശ്രമത്തിലേക്ക് ഭക്ഷണമെത്തിച്ചത്. സ്വകാര്യ കാറ്ററിംഗ് സ്ഥാപനത്തിൽ നിന്നുള്ള നെയ് ചോറും ചിക്കൻ കറിയും കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം രാത്രിയിലും അതേ ഭക്ഷണം കഴിച്ചവരാണ് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. ചില പൂർവ വിദ്യാർത്ഥികളും ആശുപത്രിയിൽ ചികിത്സ തേടി. 23 അന്തേവാസികളാണ് ചുണ്ടകുന്ന് ദിവ്യകാരുണ്യ ആശ്രമത്തിലുള്ളത്. ഇതിൽ ഒരാളൊഴികെ ഭക്ഷണം കഴിച്ചവർക്കെല്ലാം ഭക്ഷ്യ വിഷബാധയേറ്റു. 2 പേർ തളിപ്പറമ്പിലെ
സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.Conclusion:ഇല്ല