ഇടുക്കി: കമ്പംമേട്ടിൽ ഗൃഹനാഥന് വെടിയേറ്റ കേസില്‍ പ്രതി ഒളിവിൽ. കട്ടേക്കാനം സ്വദേശി ആടിമാക്കൽ ചക്രപാണി സന്തോഷിനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ഗുരുതര പരുക്കേറ്റ കമ്പംമെട്ട് സ്വദേശി ഉല്ലാസ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതിക്കായി അതിർത്തി വനമേഖലയിലും തമിഴ്നാട്ടിലുമാണ് തിരച്ചിൽ നടത്തുന്നത്. ഇയാൾ മുൻപും സമാനമായ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഗൃഹനാഥന് വെടിയേറ്റ സംഭവം: പ്രതി ഒളിവില്‍
ഗുരുതര പരുക്കേറ്റ കമ്പംമെട്ട് സ്വദേശി ഉല്ലാസ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഗൃഹനാഥന് വെടിയേറ്റ സംഭവം: പ്രതി ഒളിവില്‍
ഇടുക്കി: കമ്പംമേട്ടിൽ ഗൃഹനാഥന് വെടിയേറ്റ കേസില്‍ പ്രതി ഒളിവിൽ. കട്ടേക്കാനം സ്വദേശി ആടിമാക്കൽ ചക്രപാണി സന്തോഷിനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ഗുരുതര പരുക്കേറ്റ കമ്പംമെട്ട് സ്വദേശി ഉല്ലാസ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതിക്കായി അതിർത്തി വനമേഖലയിലും തമിഴ്നാട്ടിലുമാണ് തിരച്ചിൽ നടത്തുന്നത്. ഇയാൾ മുൻപും സമാനമായ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Intro:ഇടുക്കി കമ്പംമെട്ടിൽ വാക്കുതർക്കത്തിനിടെ ഗൃഹനാഥന് വെടിയേറ്റ സംഭവത്തിൽ പ്രതി ഒളിവിൽ.
കട്ടേക്കാനം സ്വദേശിയായ ആടിമാക്കൽ ചക്രപാണി സന്തോഷാണ് കേസിലെ പ്രതി.
ഗുരുതര പരുക്കേറ്റ ഗൃഹനാഥൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Body:
വി.ഒ
കമ്പംമെട്ട് സ്വദേശിയായ ഉല്ലാസിന്റെ വീട്ടിൽ
ഇന്നലെ രാത്രി എത്തിയ പ്രതി പുറത്തേക്ക് വിളിച്ചു വരുത്തി വെടി ഉതിർക്കുകയായിരുന്നു.
രണ്ടു കാലുകളുടെയും തുടകളിൽ ഗുരുതരമായി പരിക്കേറ്റ ഉല്ലാസിന് രണ്ടു ശസ്ത്രക്രിയകൾ നടത്തി. ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. രാത്രിയിൽ ഉല്ലാസിന്റെ ഫോണിലേക്ക് വിളിച്ച പ്രതി കേസുമായി മുന്നോട്ടുപോകരുതെന്നും ,പണം നൽകാമെന്നും പറഞ്ഞതായി ഉല്ലാസിന്റെ കുടുംബം പറഞ്ഞു.
ബൈറ്റ്
നിവ്യാ
(ഉല്ലാസിന്റെ ഭാര്യ)
എന്നാൽ കേസിൽ പ്രതിയായ ചക്രപാണി സന്തോഷിനായി കമ്പംമെട്ട് പോലീസ് തിരച്ചിൽ ഊർജിതമാക്കി. അതിർത്തി വനമേഖലയിലും, തമിഴ്നാട്ടിലുമാണ് തിരച്ചിൽ നടത്തുന്നത്.
ഇയാൾ മുൻപും സമാനമായ കേസിൽ
ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.Conclusion: ലൈസൻസില്ലാത്ത തോക്ക് ഉപയോഗിച്ചാണ് സന്തോഷ് ഉല്ലാസിനെ വെടിവെച്ചതെന്നു പൊലീസ് പറഞ്ഞു.
ഇടിവി ഭാരത് ഇടുക്കി
കട്ടേക്കാനം സ്വദേശിയായ ആടിമാക്കൽ ചക്രപാണി സന്തോഷാണ് കേസിലെ പ്രതി.
ഗുരുതര പരുക്കേറ്റ ഗൃഹനാഥൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Body:
വി.ഒ
കമ്പംമെട്ട് സ്വദേശിയായ ഉല്ലാസിന്റെ വീട്ടിൽ
ഇന്നലെ രാത്രി എത്തിയ പ്രതി പുറത്തേക്ക് വിളിച്ചു വരുത്തി വെടി ഉതിർക്കുകയായിരുന്നു.
രണ്ടു കാലുകളുടെയും തുടകളിൽ ഗുരുതരമായി പരിക്കേറ്റ ഉല്ലാസിന് രണ്ടു ശസ്ത്രക്രിയകൾ നടത്തി. ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. രാത്രിയിൽ ഉല്ലാസിന്റെ ഫോണിലേക്ക് വിളിച്ച പ്രതി കേസുമായി മുന്നോട്ടുപോകരുതെന്നും ,പണം നൽകാമെന്നും പറഞ്ഞതായി ഉല്ലാസിന്റെ കുടുംബം പറഞ്ഞു.
ബൈറ്റ്
നിവ്യാ
(ഉല്ലാസിന്റെ ഭാര്യ)
എന്നാൽ കേസിൽ പ്രതിയായ ചക്രപാണി സന്തോഷിനായി കമ്പംമെട്ട് പോലീസ് തിരച്ചിൽ ഊർജിതമാക്കി. അതിർത്തി വനമേഖലയിലും, തമിഴ്നാട്ടിലുമാണ് തിരച്ചിൽ നടത്തുന്നത്.
ഇയാൾ മുൻപും സമാനമായ കേസിൽ
ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.Conclusion: ലൈസൻസില്ലാത്ത തോക്ക് ഉപയോഗിച്ചാണ് സന്തോഷ് ഉല്ലാസിനെ വെടിവെച്ചതെന്നു പൊലീസ് പറഞ്ഞു.
ഇടിവി ഭാരത് ഇടുക്കി
Last Updated : Jan 23, 2020, 7:45 PM IST