ETV Bharat / state

ചെറിയപള്ളി വിട്ടുകൊടുക്കില്ലെന്ന് യാക്കോബായ സഭ; അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു

author img

By

Published : Dec 5, 2019, 4:22 PM IST

Updated : Dec 5, 2019, 5:24 PM IST

യാക്കോബായ സഭയുടെ നേതൃത്വത്തിൽ വിവിധ മതവിഭാഗങ്ങളെ അണിനിരത്തിയാണ് സത്യാഗ്രഹം

യാക്കോബായ സഭ വാർത്ത  ചെറിയപള്ളി പ്രശ്നം  എറണാകുളം വാർത്ത  കോതമംഗലം ചെറിയപള്ളി വാർത്ത  അനിശ്ചിതകാല റിലേ വാർത്ത  ernakulam latest news  jacobite news  ernakulam cheriya palli problems  indefinite relay satyagraha news  ernakulam jacobite news
ചെറിയപള്ളി വിട്ടുകൊടുക്കില്ലെന്ന് യാക്കോബായ സഭ; അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു

എറണാകുളം: കോതമംഗലം ചെറിയപള്ളി ഓർത്തഡോക്സ് സഭക്ക് വിട്ട് കൊടുക്കില്ലെന്ന നിലപാടിലുറച്ച് യാക്കോബായ സഭ. രാവിലെ പതിനൊന്ന് മണിയോടെ പള്ളിമുറ്റത്ത് അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു. മുൻ എം.പി ഫ്രാൻസിസ് ജോർജ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. യാക്കോബായ സഭയുടെ നേതൃത്വത്തിൽ വിവിധ മതവിഭാഗങ്ങളെ അണിനിരത്തിയാണ് സത്യാഗ്രഹം ആരംഭിച്ചിരിക്കുന്നത്.

ചെറിയപള്ളി വിട്ടുകൊടുക്കില്ലെന്ന് യാക്കോബായ സഭ; അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു

എറണാകുളം: കോതമംഗലം ചെറിയപള്ളി ഓർത്തഡോക്സ് സഭക്ക് വിട്ട് കൊടുക്കില്ലെന്ന നിലപാടിലുറച്ച് യാക്കോബായ സഭ. രാവിലെ പതിനൊന്ന് മണിയോടെ പള്ളിമുറ്റത്ത് അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു. മുൻ എം.പി ഫ്രാൻസിസ് ജോർജ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. യാക്കോബായ സഭയുടെ നേതൃത്വത്തിൽ വിവിധ മതവിഭാഗങ്ങളെ അണിനിരത്തിയാണ് സത്യാഗ്രഹം ആരംഭിച്ചിരിക്കുന്നത്.

ചെറിയപള്ളി വിട്ടുകൊടുക്കില്ലെന്ന് യാക്കോബായ സഭ; അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു
Intro:Body:special news

കോതമംഗലം:

കോതമംഗലം ചെറിയപള്ളി ഓർത്തഡോക്സ് സഭക്ക് വിട്ട് കൊടുക്കില്ലന്ന
നിലപാടിലുറച്ച് യാക്കോബായ സഭ.
രാവിലെ പതിനൊന്ന് മണിയോടെ പള്ളിമുറ്റത്ത് അനിശ്ചത കാല റിലേ സത്യാഗ്രഹം ആരംഭിച്ചു.
യാക്കോബായ സഭയുടെ നേതൃത്വത്തിൽ വിവിധ മതവിഭാഗങ്ങളെ അണിനിരത്തായാണ്
സത്യാഗ്രഹം ആരംഭിച്ചിരിക്കുന്നത്. മുൻ എം.പി ഫ്രാൻസിസ് ജോർജ് സത്യാഗ്രഹം
ഉൽഘാടനം ചെയ്തു. നൂറ് കണക്കിന് സഭ വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.

ബൈറ്റ് - 1 - ഫ്രാൻസിസ് ജോർജ് (മുൻ എം.പി)
ബൈറ്റ് - 2 - T. U കുരുവിള (മുൻ മന്ത്രി - എം.എൽ.എ )
Conclusion:kothamangalam
Last Updated : Dec 5, 2019, 5:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.