എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും. ഐരാപുരം മണ്ണുമോളത്ത് വീട്ടിൽ സുബിനെയാണ് (28) പെരുമ്പാവൂർ ഫാസ്‌റ്റ് ട്രാക്ക് കോടതി തടവിനും പിഴയും വിധിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്‌ദാനം നല്‍കി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പത്ത് വർഷം കഠിനതടവ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നല്‍കി തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും വിധിച്ച് പെരുമ്പാവൂർ ഫാസ്‌റ്റ് ട്രാക്ക് കോടതി.
![പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്‌ദാനം നല്‍കി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പത്ത് വർഷം കഠിനതടവ് Man Molested Minor Girl Minor Girl Marriage proposal Kidnap Court imprisonment വിവാഹ വാഗ്‌ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗികമായി ഉപദ്രവിച്ച കേസ് പ്രതി കഠിനതടവ് കോടതി തട്ടിക്കൊണ്ടുപോയി പെരുമ്പാവൂർ ഫാസ്‌റ്റ് ട്രാക്ക് കോടതി എറണാകുളം ഐരാപുരം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16992055-thumbnail-3x2-eghjkl.jpg?imwidth=3840)
2018 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ വാഗ്‌ദാനം നല്‍കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്‌റ്റ് ചെയ്തു. വിധി പ്രഖ്യാപിക്കാനിരിക്കെ ഒളിവിൽ പോയ പ്രതിയെ തടിയിട്ടപറമ്പ് പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
എസ്എച്ച്ഒമാരായ പി.എം ഷമീർ, സന്തോഷ് കുമാർ, ടി.എസ് ശിവകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ.ആർ ജയൻ, ഷംസാ ബീവി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.എ.സിന്ധു ഹാജരായി.
എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും. ഐരാപുരം മണ്ണുമോളത്ത് വീട്ടിൽ സുബിനെയാണ് (28) പെരുമ്പാവൂർ ഫാസ്‌റ്റ് ട്രാക്ക് കോടതി തടവിനും പിഴയും വിധിച്ചത്.
2018 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ വാഗ്‌ദാനം നല്‍കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്‌റ്റ് ചെയ്തു. വിധി പ്രഖ്യാപിക്കാനിരിക്കെ ഒളിവിൽ പോയ പ്രതിയെ തടിയിട്ടപറമ്പ് പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
എസ്എച്ച്ഒമാരായ പി.എം ഷമീർ, സന്തോഷ് കുമാർ, ടി.എസ് ശിവകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ.ആർ ജയൻ, ഷംസാ ബീവി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.എ.സിന്ധു ഹാജരായി.