തിരുവനന്തപുരം: ദേശീയപാത വികസനകാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക നല്‍കാന്‍ കേന്ദ്രം തയ്യാറാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. തിരുവനന്തപുരത്ത് സ്വകാര്യ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മന്ത്രി. കേരളത്തിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഈ പരിഗണന. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാര നിരക്കാണ് കേരളത്തിലുള്ളത്. ഇത് പലപ്പോഴും പദ്ധതി വൈകുന്നതിന് കാരണമാവുന്നു. 80 ശതമാനം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കിയാൽ മാത്രമേ പദ്ധതിക്ക് അനുമതി നൽകാവു. ദേശീയപാത വികസനത്തിൽ എല്ലാ പ്രോജക്റ്റുകള്‍ക്കും ഒരേ പരിഗണനയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത വികസനം; സംസ്ഥാനം നിശ്ചയിക്കുന്ന തുക നല്‍കാന്‍ തയ്യാറെന്ന് കേന്ദ്രമന്ത്രി - ദേശീയപാത വികസനം
സംസ്ഥാനത്തിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാര തുകയാണ് കേരളത്തിലെന്നും മന്ത്രി
തിരുവനന്തപുരം: ദേശീയപാത വികസനകാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക നല്‍കാന്‍ കേന്ദ്രം തയ്യാറാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. തിരുവനന്തപുരത്ത് സ്വകാര്യ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മന്ത്രി. കേരളത്തിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഈ പരിഗണന. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാര നിരക്കാണ് കേരളത്തിലുള്ളത്. ഇത് പലപ്പോഴും പദ്ധതി വൈകുന്നതിന് കാരണമാവുന്നു. 80 ശതമാനം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കിയാൽ മാത്രമേ പദ്ധതിക്ക് അനുമതി നൽകാവു. ദേശീയപാത വികസനത്തിൽ എല്ലാ പ്രോജക്റ്റുകള്‍ക്കും ഒരേ പരിഗണനയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
Body:ബൈറ്റ്
Conclusion: