ETV Bharat / bharat

ചരിത്ര വിധിക്ക് ഒരാണ്ട്; ആഘോഷമാക്കി ലൈംഗിക ന്യൂനപക്ഷ സംഘടനകൾ - Supreme Court

സ്വവര്‍ഗരതി കുറ്റകൃത്യമല്ലാതാക്കിയ സുപ്രീംകോടതി വിധിയുടെ ഒന്നാം വാര്‍ഷികം ആഘോഷിച്ച് എല്‍.ജി.ബി.ടി കമ്മ്യൂണിറ്റി.

ചരിത്ര വിധിക്ക് ഒരാണ്ട്; ആഘോഷിച്ച് ലൈംഗിക ന്യൂനപക്ഷ സംഘടനകൾ
author img

By

Published : Sep 15, 2019, 11:07 AM IST

കൊല്‍ക്കത്ത: ഒന്നാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ബംഗാളിലെ സിലിഗുരിയില്‍ എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ ഒന്നുചേര്‍ത്ത് റാലി സംഘടിപ്പിച്ചു. തിളക്കമുള്ള വസ്‌ത്രങ്ങൾ ധരിച്ചും നൃത്തം ചെയ്‌തും അംഗങ്ങൾ പങ്കെടുത്ത റാലി കാഞ്ചൻജംഗ സ്റ്റേഡിയം ഗേറ്റിൽ അവസാനിച്ചു. രാജ്യത്ത് അനുഭവിക്കുന്ന സ്വത്വ പ്രതിസന്ധി അവസാനിക്കണമെന്നും തങ്ങൾക്കെതിരെയുള്ള അക്രമത്തിനെതിരെ പൊതുസമൂഹം ശബ്‌ദമുയര്‍ത്തണമെന്നും വടക്കന്‍ ബംഗാളിലെ എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റി ചെയര്‍പേഴ്‌സണ്‍ സൗവിക് അലോ ഘോഷാല്‍ പറഞ്ഞു.

377ാം വകുപ്പ് റദ്ദാക്കിയതുകൊണ്ട് മാത്രം പ്രശ്‌നങ്ങൾ അവസാനിക്കുകയില്ലെന്നും എല്‍.ജി.ബി.ടി.ക്യൂ വിഭാഗത്തിന് വേണ്ടി ശുചിമുറികൾ നിര്‍മിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇനിയും നടപ്പാക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ അവകാശസംരക്ഷണത്തിനായി സര്‍ക്കാര്‍ പിന്തുണ ആവശ്യമാണെന്ന് മറ്റൊരു അംഗമായി സിലാദിത്യ ഘോഷ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ ആറിനായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് സ്വവര്‍ഗരതി കുറ്റകൃത്യമല്ലാതാക്കിയ വിധി പ്രസ്‌താവിച്ചത്.

കൊല്‍ക്കത്ത: ഒന്നാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ബംഗാളിലെ സിലിഗുരിയില്‍ എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ ഒന്നുചേര്‍ത്ത് റാലി സംഘടിപ്പിച്ചു. തിളക്കമുള്ള വസ്‌ത്രങ്ങൾ ധരിച്ചും നൃത്തം ചെയ്‌തും അംഗങ്ങൾ പങ്കെടുത്ത റാലി കാഞ്ചൻജംഗ സ്റ്റേഡിയം ഗേറ്റിൽ അവസാനിച്ചു. രാജ്യത്ത് അനുഭവിക്കുന്ന സ്വത്വ പ്രതിസന്ധി അവസാനിക്കണമെന്നും തങ്ങൾക്കെതിരെയുള്ള അക്രമത്തിനെതിരെ പൊതുസമൂഹം ശബ്‌ദമുയര്‍ത്തണമെന്നും വടക്കന്‍ ബംഗാളിലെ എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റി ചെയര്‍പേഴ്‌സണ്‍ സൗവിക് അലോ ഘോഷാല്‍ പറഞ്ഞു.

377ാം വകുപ്പ് റദ്ദാക്കിയതുകൊണ്ട് മാത്രം പ്രശ്‌നങ്ങൾ അവസാനിക്കുകയില്ലെന്നും എല്‍.ജി.ബി.ടി.ക്യൂ വിഭാഗത്തിന് വേണ്ടി ശുചിമുറികൾ നിര്‍മിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇനിയും നടപ്പാക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ അവകാശസംരക്ഷണത്തിനായി സര്‍ക്കാര്‍ പിന്തുണ ആവശ്യമാണെന്ന് മറ്റൊരു അംഗമായി സിലാദിത്യ ഘോഷ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ ആറിനായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് സ്വവര്‍ഗരതി കുറ്റകൃത്യമല്ലാതാക്കിയ വിധി പ്രസ്‌താവിച്ചത്.

Intro:সমকামিতা অপরাধ নয়, সুপ্রিম রায়ের বর্ষপূর্তিতে মৌলিক অধিকারের দাবীতে সুর চড়ল শিলিগুড়িতে

শিলিগুড়ি, ১৪ সেপ্টেম্বরঃ সমকামিতা অপরাধ নয়। ২০১৬ সালের ৬ সেপ্টেম্বর ঐতিহাসিক রায় দেয় শীর্ষ আদালত। রায়ে স্পষ্ট করা হয় সমকামিতার অধিকার বৈধ। সেই রায়ের এক বছর পূর্তি উপলক্ষ্যে শিলিগুড়িতে উৎসবের মেজাজে মেতে উঠলেন ব্ল্যাক রোজ সোশ্যাইটির সদস্যরা। নাচ, গানে মাতোয়ারা হয়েই দিনপাত করলেন। একইসঙ্গে দাবী তুলে ধরলেন মৌলিক অধিকারের ক্ষেত্রে।

Body:ভারতীয় দণ্ডবিধির ৩৭৭ ধারা অনুযায়ী একইলিঙ্গেত মানুষের মধ্যে যৌন সম্পর্ক একটি অপরাধ হিসেবেই গন্য করা হত। যদিও দীর্ঘ লড়াই সংগ্রামের পর অবশেষে সমকামিতার পক্ষে এক বছর আগে রায় দিয়েছে শীর্ষ আদালত। যদিও সমাজ সভ্যতা এখনও সুপ্রিম রায়কে সেভাবে মেনে নিতে পারছেন না। স্বাভাবিক কারণেই এখনও বঞ্চনা গঞ্জনার শিকার হতে হচ্ছে সমকামিদের। যদিও সুপ্রিম রায়কে হাতিয়ার করে অন্ধকুসংস্কারের বেড়াজাল টপকে যেতে উদ্যমী ব্ল্যাক রোজ সোশ্যাইটির সদস্যরা। সেক্ষেত্রে নাটককে হাতিয়ার করে নিয়েছেন তারা। সংস্থার এক কর্মকর্তা বলেন, সমাজ এখনও আমাদের কোনঠাসা করে রেখেছে। পরিবার পরিজন এখনও খারাপ নজরে দেখে আমাদের। আর পাঁচজনের মতোন স্থান নেই সমাজে। যদিও শীর্ষ আদালত আমাদের পক্ষেই রায় দিয়েছে। সেক্ষেত্রে এবার আমরা সমাজ সচেতনতার কাজে ব্রতী হতে চলেছি নিজেদের অধিকার আদায়ে।

Conclusion:সমকামিতার পক্ষে একবছর আগেই রায় প্রকাশ হলেও মৌলিক অধিকারের বিষয় এখনও অন্ধকারে। সেক্ষেত্রে এবার মৌলিক অধিকার ছিনিয়ে নেওয়ার লড়াই শুরু করতে চলেছে নর্দান ব্ল্যাক রোজ সোশ্যাইটির সদস্যরা। এবিষয়ে সোশ্যাইটির সম্পাদক শিলাদিত্য মেঘ ঘোষ বলেন, জয়ের এক বছর পূর্তি উপলক্ষ্যে মেতেছি ঠিকই। তবে আমরা চাই শিক্ষা, চাকরি সহ বিভিন্ন ক্ষেত্রে মৌলিক অধিকার। কেননা, এখনও সেসবক্ষেত্রে আমাদের গ্রহণযোগ্যতা নেই। সেক্ষেত্রে আমরা প্রাথমিকভাবে জেলাস্তরে মহকুমাশাসক সহ জেলাশাসকেত দৃষ্টি আকর্ষণ করব৷ তাতেও যদি কাজ না হয় তবে আগামীতে ফের একবার আদালতের কড়া নাড়তে হবে।




ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.