ETV Bharat / bharat

ഹത്രാസ് കേസ്; യുപി സർക്കാർ കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നതായി രാഹുൽ ഗാന്ധി

ഹത്രാസ് സംഭവത്തോടുള്ള സർക്കാരിന്‍റെ സമീപനം മനുഷ്യത്വരഹിതവും അധാർമികവുമാണെന്ന് കോൺഗ്രസ് നേതാവ് ട്വീറ്റിൽ പറഞ്ഞു.

author img

By

Published : Oct 12, 2020, 5:52 PM IST

Rahul Gandhi attacks UP govt  Congress attacks Yogi on Hathras horror  UP govt shields criminals  Justice is being denied in Hathras horror: Rahul Gandhi  Hathras horror development  Yogi Adityanath govt attacked on Hathras horror  'UP govt shields criminals; justice being denied in Hathras horror'  ഹത്രാസ് കേസ്; യുപി സർക്കാർ കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നതായ രാഹുൽ ഗാന്ധി  ഹത്രാസ് കേസ്  യുപി സർക്കാർ കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നു  രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഹത്രാസ് കൊലപാതക കേസിൽ യുപി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കുറ്റവാളികളെ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ തിരക്കിലാണെന്നും അതിനാൽ നീതി നിഷേധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിന്‍റെ സോഷ്യൽ മീഡിയ കാമ്പെയിൻ ഭാഗമായി ഗാന്ധി ട്വിറ്ററിൽ ഒരു വീഡിയോ സന്ദേശവും പങ്കിട്ടു.

  • हाथरस घटना में सरकार का रवैया अमानवीय और अनैतिक है। वे पीड़ित परिवार की मदद करने की बजाए अपराधियों की रक्षा करने में लगे हैं।

    आइये, देशभर में महिलाओं पर हो रहे अन्याय के ख़िलाफ़ आवाज़ उठायें- एक क़दम बदलाव की ओर।#SpeakUpForWomenSafety pic.twitter.com/ZZQHzdSuaq

    — Rahul Gandhi (@RahulGandhi) October 12, 2020 " class="align-text-top noRightClick twitterSection" data=" ">

പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിൽ നിന്ന് പൊലീസ് തന്നെ തടഞ്ഞതായും അദ്ദേഹം പറഞ്ഞു. ഹത്രാസ് സംഭവത്തോടുള്ള സർക്കാരിന്‍റെ സമീപനം മനുഷ്യത്വരഹിതവും അധാർമികവുമാണെന്ന് കോൺഗ്രസ് നേതാവ് ട്വീറ്റിൽ പറഞ്ഞു. രാഷ്ട്രം സ്ത്രീകൾക്ക് സുരക്ഷിതമായ സ്ഥലമാക്കി മാറ്റുന്നതിനായി സമൂഹത്തിൽ ഒരു മാറ്റം കൊണ്ടുവരണം.

അതേസമയം, കർശന സുരക്ഷയ്ക്കിടയിൽ, ഹത്രാസ് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ തിങ്കളാഴ്ച ലഖ്‌നൗവിലെത്തി അലഹബാദ് ഹൈക്കോടതിയിലെ ലഖ്‌നൗ ബെഞ്ചിന് മുന്നിൽ ഹാജരായി.

ന്യൂഡൽഹി: ഹത്രാസ് കൊലപാതക കേസിൽ യുപി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കുറ്റവാളികളെ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ തിരക്കിലാണെന്നും അതിനാൽ നീതി നിഷേധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിന്‍റെ സോഷ്യൽ മീഡിയ കാമ്പെയിൻ ഭാഗമായി ഗാന്ധി ട്വിറ്ററിൽ ഒരു വീഡിയോ സന്ദേശവും പങ്കിട്ടു.

  • हाथरस घटना में सरकार का रवैया अमानवीय और अनैतिक है। वे पीड़ित परिवार की मदद करने की बजाए अपराधियों की रक्षा करने में लगे हैं।

    आइये, देशभर में महिलाओं पर हो रहे अन्याय के ख़िलाफ़ आवाज़ उठायें- एक क़दम बदलाव की ओर।#SpeakUpForWomenSafety pic.twitter.com/ZZQHzdSuaq

    — Rahul Gandhi (@RahulGandhi) October 12, 2020 " class="align-text-top noRightClick twitterSection" data=" ">

പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിൽ നിന്ന് പൊലീസ് തന്നെ തടഞ്ഞതായും അദ്ദേഹം പറഞ്ഞു. ഹത്രാസ് സംഭവത്തോടുള്ള സർക്കാരിന്‍റെ സമീപനം മനുഷ്യത്വരഹിതവും അധാർമികവുമാണെന്ന് കോൺഗ്രസ് നേതാവ് ട്വീറ്റിൽ പറഞ്ഞു. രാഷ്ട്രം സ്ത്രീകൾക്ക് സുരക്ഷിതമായ സ്ഥലമാക്കി മാറ്റുന്നതിനായി സമൂഹത്തിൽ ഒരു മാറ്റം കൊണ്ടുവരണം.

അതേസമയം, കർശന സുരക്ഷയ്ക്കിടയിൽ, ഹത്രാസ് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ തിങ്കളാഴ്ച ലഖ്‌നൗവിലെത്തി അലഹബാദ് ഹൈക്കോടതിയിലെ ലഖ്‌നൗ ബെഞ്ചിന് മുന്നിൽ ഹാജരായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.