ETV Bharat / bharat

ചൈനയെ ഞെട്ടിക്കാന്‍ സുഖോയ് പോര്‍ വിമാനവുമായി ഇന്ത്യ

author img

By

Published : Jan 20, 2020, 5:28 PM IST

Updated : Jan 20, 2020, 9:09 PM IST

വ്യോമ പ്രതിരോധം, കര ആക്രമണം, സമുദ്ര ദൗത്യങ്ങൾ എന്നിവ ഏറ്റെടുക്കാൻ കഴിവുള്ള അത്യാധുനിക കാലാവസ്ഥാ വിമാനമാണിത്

Indian Ocean Region  BrahMos  Bipin Rawat  Tigersharks  Rakesh Kumar Singh Bhadauria  ബ്രഹ്മോസ് മിസൈല്‍  സുഖോസ്-30 എംകെഐ വിമാനം  ടൈഗര്‍ ഷാര്‍ക്ക്  ബിപിന്‍ റാവത്ത്
ചൈനയെ ഞെട്ടിക്കാന്‍ സുഖോസ് പോര്‍ വിമാനവുമായി ഇന്ത്യ

തഞ്ചാവൂർ: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം നേരിടാന്‍ ബ്രഹ്മോസ് മിസൈല്‍ സൂപ്പര്‍ സോണിക് മിസൈലുകള്‍ ഘടിപ്പിച്ച സുഖോയ്-30 എംകെഐ വിമാനമാണ് ഇന്ത്യന്‍ വ്യോമ സേന തഞ്ചാവൂരിലെ എയര്‍ഫോഴ്സ് താവളത്തില്‍ എത്തിച്ചിരിക്കുന്നത്.

വ്യോമ പ്രതിരോധം, കര ആക്രമണം, സമുദ്ര ദൗത്യങ്ങൾ എന്നിവ ഏറ്റെടുക്കാൻ കഴിവുള്ള അത്യാധുനിക കാലാവസ്ഥാ വിമാനമാണിത്. സൂപ്പര്‍സോണിക്ക് ആകാശത്ത് നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്ന ബ്രോഹ്മോസ് മിസൈല്‍ വിക്ഷേപിക്കാന്‍ ഈ വിമാനങ്ങള്‍ക്ക് കഴിയും. ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രപ്രദേശത്തും ശത്രുവിന്‍റെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഈ സുഖോയ് പോര്‍വിമാനങ്ങള്‍ പ്രാപ്തമാണ്. 2.5 ടണ്‍ ഭാരമുള്ള ബ്രഹ്മോസ് മിസൈല്‍ വഹിക്കാന്‍ സാധിക്കുന്ന 18 സുഖോയ് വിമാനങ്ങളാണ് ഒരു സ്ക്വഡറോണ്‍ ദളത്തില്‍ ഉണ്ടാകുക.

സ്ക്വഡറോണ്‍ സുഖോയ് വിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേന ടൈഗര്‍ ഷാര്‍ക്ക് എന്നാണ് വിളിക്കുന്നത്. 18 വിമാനങ്ങളില്‍ ആറ് വിമാനങ്ങളാണ് തിങ്കളാഴ്ച തഞ്ചാവൂരില്‍ എത്തിയത്. ബാക്കിയുള്ളവ ഈ വര്‍ഷം അവസാനം തഞ്ചാവൂരിലെത്തും.

തഞ്ചാവൂർ: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം നേരിടാന്‍ ബ്രഹ്മോസ് മിസൈല്‍ സൂപ്പര്‍ സോണിക് മിസൈലുകള്‍ ഘടിപ്പിച്ച സുഖോയ്-30 എംകെഐ വിമാനമാണ് ഇന്ത്യന്‍ വ്യോമ സേന തഞ്ചാവൂരിലെ എയര്‍ഫോഴ്സ് താവളത്തില്‍ എത്തിച്ചിരിക്കുന്നത്.

വ്യോമ പ്രതിരോധം, കര ആക്രമണം, സമുദ്ര ദൗത്യങ്ങൾ എന്നിവ ഏറ്റെടുക്കാൻ കഴിവുള്ള അത്യാധുനിക കാലാവസ്ഥാ വിമാനമാണിത്. സൂപ്പര്‍സോണിക്ക് ആകാശത്ത് നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്ന ബ്രോഹ്മോസ് മിസൈല്‍ വിക്ഷേപിക്കാന്‍ ഈ വിമാനങ്ങള്‍ക്ക് കഴിയും. ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രപ്രദേശത്തും ശത്രുവിന്‍റെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഈ സുഖോയ് പോര്‍വിമാനങ്ങള്‍ പ്രാപ്തമാണ്. 2.5 ടണ്‍ ഭാരമുള്ള ബ്രഹ്മോസ് മിസൈല്‍ വഹിക്കാന്‍ സാധിക്കുന്ന 18 സുഖോയ് വിമാനങ്ങളാണ് ഒരു സ്ക്വഡറോണ്‍ ദളത്തില്‍ ഉണ്ടാകുക.

സ്ക്വഡറോണ്‍ സുഖോയ് വിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേന ടൈഗര്‍ ഷാര്‍ക്ക് എന്നാണ് വിളിക്കുന്നത്. 18 വിമാനങ്ങളില്‍ ആറ് വിമാനങ്ങളാണ് തിങ്കളാഴ്ച തഞ്ചാവൂരില്‍ എത്തിയത്. ബാക്കിയുള്ളവ ഈ വര്‍ഷം അവസാനം തഞ്ചാവൂരിലെത്തും.

ZCZC
PRI GEN NAT
.THANJAVUR MDS6
TN-SUKHOI
South gets first Sukhoi squad to keep eye on Indian Ocean Region
         Thanjavur (TN), Jan 20 (PTI) South India on Monday got its first squadron of Sukhoi-30 MKI fighter jets, which have been modified to carry BrahMos supersonic cruise missiles, at the Air Force station here.
         The new squadron is all set to enhance the IAF's air defence capability and ensure vigil over the strategically important Indian Ocean Region, according to a Defence release.
         The operationalisation of the squadron will ensure protection to India's island territories and sealines of communication in the Indian Ocean region, it said.
          Chief of Defence Staff Bipin Rawat inducted the Sukhoi-30, 222 squadron "Tigersharks," in the presence of top officials including Air Chief Marshal Rakesh Kumar Singh Bhadauria.
         The Su-30 MKI is a state-of-the-art, all-weather multi-role fighter aircraft capable of undertaking air defence, ground attack and maritime missions. PTI VGN SS
DV
DV
01201423
NNNN
Last Updated : Jan 20, 2020, 9:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.