ETV Bharat / bharat

മുത്തലാഖ്, അസം പൗരത്വ ബില്ലുകൾ പാസാക്കാതെ രാജ്യസഭ പിരിഞ്ഞു - രാജ്യസഭ

പ്രതിപക്ഷ പാർട്ടികളുടെ കടുത്ത എതിർപ്പിനിടെയാണ് മുത്തലാഖ് ബില്‍ ലോക്സഭ പാസാക്കിയത്. 1955ലെ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പൗരത്വ ഭേദഗതി ബിൽ 2019 സർക്കാർ കൊണ്ടു വന്നത്.

രാജ്യസഭ
author img

By

Published : Feb 13, 2019, 4:13 PM IST

രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതോടെ വിവാദമായ രണ്ടു ബില്ലുകൾ മോദി സർക്കാരിന് പാസാക്കാനായില്ല. ലോക്സഭയില്‍ പാസായ മുത്തലാഖ് ബില്ലും അസം പൗരത്വ ബില്ലുമാണ് രാജ്യസഭയില്‍ പാസാകാതെ പോയത്.

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ എം.പിമാര്‍ നടത്തിയ ബഹളത്തെ തുടർന്ന് മുത്തലാഖ് ബിൽ രാജ്യസഭയിൽ കൊണ്ടുവരാൻ കേന്ദ്രത്തിന് സാധിച്ചില്ല. എസ്.പി നേതാവ് അഖിലേഷ് യാദവിനെ വിമാനത്താവളത്തിൽ തടഞ്ഞതിനെതിരെ പാർട്ടി എം.പിമാരും പ്രതിപക്ഷ പാർട്ടികളും ബഹളം വെച്ചതിനെ തുടർന്നാണ് സര്‍ക്കാരിന് പൗരത്വ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാന്‍ സാധിക്കാതിരുന്നത്.

മൂന്നുവട്ടം തലാഖ് ചൊല്ലി ഉടനടി വിവാഹബന്ധം അവസാനിപ്പിക്കുന്നത് മൂന്നുവർഷം തടവുശിക്ഷ നൽകാവുന്ന ക്രിമിനൽ കുറ്റമാക്കുന്നതാണ് മുസ്ലിം വനിത വിവാഹാവകാശ സരക്ഷണ ബിൽ-2017. ഭാര്യക്കും കുട്ടികൾക്കും ജീവനാംശം നൽകാൻ ഭർത്താവ് ബാധ്യസ്ഥനാണെന്ന് ബില്ലിൽ പറയുന്നു.


രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതോടെ വിവാദമായ രണ്ടു ബില്ലുകൾ മോദി സർക്കാരിന് പാസാക്കാനായില്ല. ലോക്സഭയില്‍ പാസായ മുത്തലാഖ് ബില്ലും അസം പൗരത്വ ബില്ലുമാണ് രാജ്യസഭയില്‍ പാസാകാതെ പോയത്.

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ എം.പിമാര്‍ നടത്തിയ ബഹളത്തെ തുടർന്ന് മുത്തലാഖ് ബിൽ രാജ്യസഭയിൽ കൊണ്ടുവരാൻ കേന്ദ്രത്തിന് സാധിച്ചില്ല. എസ്.പി നേതാവ് അഖിലേഷ് യാദവിനെ വിമാനത്താവളത്തിൽ തടഞ്ഞതിനെതിരെ പാർട്ടി എം.പിമാരും പ്രതിപക്ഷ പാർട്ടികളും ബഹളം വെച്ചതിനെ തുടർന്നാണ് സര്‍ക്കാരിന് പൗരത്വ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാന്‍ സാധിക്കാതിരുന്നത്.

മൂന്നുവട്ടം തലാഖ് ചൊല്ലി ഉടനടി വിവാഹബന്ധം അവസാനിപ്പിക്കുന്നത് മൂന്നുവർഷം തടവുശിക്ഷ നൽകാവുന്ന ക്രിമിനൽ കുറ്റമാക്കുന്നതാണ് മുസ്ലിം വനിത വിവാഹാവകാശ സരക്ഷണ ബിൽ-2017. ഭാര്യക്കും കുട്ടികൾക്കും ജീവനാംശം നൽകാൻ ഭർത്താവ് ബാധ്യസ്ഥനാണെന്ന് ബില്ലിൽ പറയുന്നു.


Intro:Body:

രാജ്യസഭ പിരിഞ്ഞു; വിവാദമായ മുത്തലാഖ്, അസം പൗരത്വ ബില്ലുകൾ പാസാക്കാനായില്ല





ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിനായി ചേർന്ന രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതോടെ വിവാദമായ രണ്ടു ബില്ലുകൾ മോദി സർക്കാറിന് പാസാക്കാനായില്ല. ലോക്സഭ പാസാക്കിയ വിവാദ മുത്തലാഖ് ബില്ലും അസം പൗരത്വ ബില്ലും ആണ് രാജ്യസഭ കടക്കാതെ പോയത്. 



എസ്.പി നേതാവ് അഖിലേഷ് യാദവിനെ വിമാനത്താവളത്തിൽ തടഞ്ഞതിനെതിരെ പാർട്ടി എം.പിമാരും പ്രതിപക്ഷ പാർട്ടികളും ബഹളം വെച്ചതിനെ തുടർന്ന് സർക്കാറിന് പൗരത്വ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാനായില്ല. വിവിധ വിഷയങ്ങളിലെ പ്രതിപക്ഷ എം.പിമാരുടെ ബഹളത്തെ തുടർന്നാണ് മുത്തലാഖ് ബിൽ രാജ്യസഭയിൽ കൊണ്ടുവരാൻ കേന്ദ്രത്തിന് കഴിയാതെ പോയത്. 



വിവാദ മുത്തലാഖ് നിരോധന ബിൽ കടുത്ത എതിർപ്പുകൾ വകവെക്കാതെ 11നെതിരെ 245 വോട്ടിനാണ് മോദി സർക്കാർ ലോക്സഭയിൽ പാസാക്കിയത്. ഒരുമിച്ച് മൂന്നുവട്ടം തലാഖ് ചൊല്ലി ഉടനടി വിവാഹബന്ധം അവസാനിപ്പിക്കുന്നത് മൂന്നു വർഷം തടവുശിക്ഷ നൽകാവുന്ന ക്രിമിനൽ കുറ്റമാക്കുന്നതാണ് മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബിൽ-2017. ഭർത്താവിന് ജാമ്യം കിട്ടില്ല. ഭാര്യക്കും കുട്ടികൾക്കും ജീവനാംശം നൽകാൻ ഭർത്താവ് ബാധ്യസ്ഥനുമാണെന്ന് ബില്ലിൽ പറയുന്നു. 



പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിലെ മുസ്ലിംകളല്ലാത്തവർക്ക് ഇന്ത്യൻ പൗരത്വം അനുവദിക്കുന്ന നിയമമാണ് പ്രതിപക്ഷ പാർട്ടികളുടെ കടുത്ത എതിർപ്പിനിടെ ലോക്സഭ പാസാക്കിയത്. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പി സഖ്യകക്ഷികളും കോൺഗ്രസും സി.പി.എമ്മും അടക്കമുള്ള പാർട്ടികളും ബില്ലിനെ ശക്തമായി എതിർത്തിരുന്നു. 



1955ലെ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പൗരത്വ(ഭേദഗതി) ബിൽ 2019 സർക്കാർ കൊണ്ടു വന്നത്. അയൽ രാജ്യങ്ങളിൽ നിന്ന് പീഡനം മൂലം പലായനം ചെയ്യേണ്ടി വന്ന മതന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ടവർക്ക് അഭയം നൽകുകയാണ് നിയമം കൊണ്ട് മോദി സർക്കാർ ലക്ഷ്യമിട്ടത്.


Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.