ന്യൂഡൽഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ജഗന്‍മോഹന്‍ റെഡ്ഡി അധികാരമേറ്റതിന് പിന്നാലെ അഭിനന്ദനമറിയിച്ച് നരേന്ദ്ര മോദി. ആന്ധ്രയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ഒന്നിച്ച് നീങ്ങാമെന്നും അതിനായി കേന്ദ്രത്തിൽ നിന്ന് എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നും മോദി വാഗ്ദാനം ചെയ്തു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിക്ക് ആശംസകളറിയിച്ച് മോദി
ആന്ധ്രയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ഒന്നിച്ച് നീങ്ങാം ജഗൻമോഹ റെഡ്ഡിക്ക് ആശംസകളറിയിച്ച് മോദി
![ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിക്ക് ആശംസകളറിയിച്ച് മോദി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3426099-thumbnail-3x2-ysr-congress.jpg?imwidth=3840)
വിജയവാഡ ഇന്ദിരഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് ജഗന്‍മോഹന്‍ റെഡ്ഡി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ആന്ധ്രാ വിഭജനത്തിന് ശേഷമുള്ള രണ്ടാമത്തെ മുഖ്യമന്ത്രിയാണ് ജഗന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേടിയത്. 175 അംഗ നിയമസഭയില്‍ 151 എംഎല്‍എമാരാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസിനുള്ളത്. 30,000ത്തിലധികം പേരാണ് സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്.
ന്യൂഡൽഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ജഗന്‍മോഹന്‍ റെഡ്ഡി അധികാരമേറ്റതിന് പിന്നാലെ അഭിനന്ദനമറിയിച്ച് നരേന്ദ്ര മോദി. ആന്ധ്രയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ഒന്നിച്ച് നീങ്ങാമെന്നും അതിനായി കേന്ദ്രത്തിൽ നിന്ന് എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നും മോദി വാഗ്ദാനം ചെയ്തു.
വിജയവാഡ ഇന്ദിരഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് ജഗന്‍മോഹന്‍ റെഡ്ഡി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ആന്ധ്രാ വിഭജനത്തിന് ശേഷമുള്ള രണ്ടാമത്തെ മുഖ്യമന്ത്രിയാണ് ജഗന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേടിയത്. 175 അംഗ നിയമസഭയില്‍ 151 എംഎല്‍എമാരാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസിനുള്ളത്. 30,000ത്തിലധികം പേരാണ് സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്.
Conclusion: