ETV Bharat / bharat

ജഗന്‍ കോടതിയില്‍ ഹാജരാകണമെന്ന് സി.ബി.ഐ കോടതി

തുടര്‍ച്ചയായി കോടതിയിലെത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി സമര്‍പ്പിച്ച ഹര്‍ജി തള്ളി.

author img

By

Published : Nov 1, 2019, 2:02 PM IST

ക്വിഡ് പ്രോ ക്വോ നിക്ഷേപ ക്രമക്കേട്; ജഗന്‍ കോടതിയില്‍ ഹാജരാകണം

ഹൈദരാബാദ്: 'ക്വിഡ് പ്രോ ക്വോ' നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ട സാഹചര്യത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി സമര്‍പ്പിച്ച ഹര്‍ജി പ്രത്യേക സിബിഐ കോടതി തള്ളി. ജഗന്‍റെ അച്ഛന്‍ വൈ.എസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന 2004 - 2009 കാലഘട്ടത്തില്‍ ജഗന്‍റെ പേരിലുള്ള കമ്പനിയില്‍ വിവിധ ആളുകള്‍ നടത്തിയ നിക്ഷേപങ്ങളില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്. കേസിന്‍റെ എല്ലാ വാദങ്ങളിലും ജഗന്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

മുഖ്യമന്ത്രിയായതിനാല്‍ നിരവധി തിരക്കുകളുണ്ട്. അതിനാല്‍ തുടര്‍ച്ചയായി കോടതിയില്‍ വരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ജഗന്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ ജഗന്‍റെ ആവശ്യത്തെ അന്വേഷണസംഘം ശക്‌തമായി എതിര്‍ത്തു. ഇതോടെയാണ് കോടതി ജഗന്‍റെ ആവശ്യം തള്ളിയത്.

കേസില്‍ 2012ല്‍ അറസ്‌റ്റിലായ ജഗന്‍ 15 മാസത്തോളം ജയിലിലായിരുന്നു. തുടര്‍ന്ന് ജാമ്യം അനുവധിച്ചപ്പോള്‍ കേസിലെ സാക്ഷികളെ കാണരുതെന്നും എല്ലാ കോടതി നടപടികളിലും നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതുവരെ 11 ചാര്‍ജ് ഷീറ്റുകളാണ് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്.

ഹൈദരാബാദ്: 'ക്വിഡ് പ്രോ ക്വോ' നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ട സാഹചര്യത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി സമര്‍പ്പിച്ച ഹര്‍ജി പ്രത്യേക സിബിഐ കോടതി തള്ളി. ജഗന്‍റെ അച്ഛന്‍ വൈ.എസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന 2004 - 2009 കാലഘട്ടത്തില്‍ ജഗന്‍റെ പേരിലുള്ള കമ്പനിയില്‍ വിവിധ ആളുകള്‍ നടത്തിയ നിക്ഷേപങ്ങളില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്. കേസിന്‍റെ എല്ലാ വാദങ്ങളിലും ജഗന്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

മുഖ്യമന്ത്രിയായതിനാല്‍ നിരവധി തിരക്കുകളുണ്ട്. അതിനാല്‍ തുടര്‍ച്ചയായി കോടതിയില്‍ വരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ജഗന്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ ജഗന്‍റെ ആവശ്യത്തെ അന്വേഷണസംഘം ശക്‌തമായി എതിര്‍ത്തു. ഇതോടെയാണ് കോടതി ജഗന്‍റെ ആവശ്യം തള്ളിയത്.

കേസില്‍ 2012ല്‍ അറസ്‌റ്റിലായ ജഗന്‍ 15 മാസത്തോളം ജയിലിലായിരുന്നു. തുടര്‍ന്ന് ജാമ്യം അനുവധിച്ചപ്പോള്‍ കേസിലെ സാക്ഷികളെ കാണരുതെന്നും എല്ലാ കോടതി നടപടികളിലും നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതുവരെ 11 ചാര്‍ജ് ഷീറ്റുകളാണ് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്.

ZCZC
PRI GEN LGL NAT
.HYDERABAD LGM1
AP-COURT-JAGAN
Jagan's plea for exemption from personal appearance in 'quid pro quo' cases dismissed
         Hyderabad, Nov 1 (PTI) A special CBI court here dismissed on Friday a petition filed by Andhra Pradesh Chief Minister YS Jagan Mohan Reddy seeking exemption from his personal appearance during hearings in cases related to alleged "quid pro quo" investments into his firms.
         The cases relate to investments made by various companies in Jagan's firms for various favours allegedly bestowed on them during the tenure of his father late Y S Rajasekhar Reddy as chief minister between 2004 and 2009.
         Jagan sought exemption on the ground that as a chief minister it is not always possible to appear before the court due to various reasons.
         However, the investigating agency strongly opposed the petition alleging his non-appearance in the court would give him unsolicited "liberty to do whatever he wants and influence the witness behind the iron wall of political, money and muscle powers".
         Jagan was released on bail from the Chanchalguda jail here in September 2013 after being in prison for 15 months following his arrest in May 2012 in related cases.
         While granting him bail, the special CBI court had ordered him not to directly or indirectly induce or influence witnesses.
         Besides, he was asked to be present before the court during the proceedings in the case.
         The CBI has filed 11 charge sheets, besides supplementary charge sheet in the cases. PTI GDK SJR
SOM
SOM
11011213
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.