ഹൈദരാബാദ്: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷിക ആഘോഷിക്കുകയാണ് രാഷ്ട്രം. മരണത്തിന്‍റെ കരങ്ങള്‍ ഗാന്ധിയെ കവര്‍ന്നെടുത്തിട്ട് 70-ാം വാര്‍ഷം പിന്നിട്ട് കഴിഞ്ഞിരിക്കുന്നു. ഇതിന്‍റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഈ വര്‍ഷം. ഈ അവസരത്തില്‍ മരണത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ വീക്ഷണങ്ങൾ ഓർമിക്കേണ്ടത് പ്രസക്തമാണെന്ന് കരുതുന്നു. ഗാന്ധി എഴുതുകയോ സംസാരിക്കുകയോ ചെയ്യാത്ത വിഷയങ്ങൾ സുലഭമാണ്. മരണത്തെ കുറിച്ച് അദ്ദേഹത്തിന് കൃത്യമായ വീക്ഷണമുണ്ടായിരുന്നു.
രാഷ്ട്രീയത്തിലേക്ക് ഗാന്ധി കടന്നപ്പോഴും അദ്ദേഹം നിര്‍ഭയനായിരുന്നു.
ഈ മനക്കരുത്താണ് അദ്ദേഹത്തെ മുന്നോട്ട് നയിച്ചതെന്നും പറയാം. മരണ ഭയത്തില്‍ നിന്നും മോചിതനായാണ് ഗാന്ധിജി ജീവിച്ചത്. എല്ലാവർക്കും സർവശക്തനിൽ അചഞ്ചലമായ വിശ്വാസം ഉണ്ടായിരിക്കണമെന്ന് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ സത്യഗ്രഹം എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ജീവിതവും മരണവും തമ്മിലുള്ള പരസ്പരബന്ധത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി. മരണത്തെ അഭിമുഖീകരിക്കുമ്പോൾ ഒരാൾ “യുഗങ്ങളായി വേർപിരിഞ്ഞ ശേഷം പ്രിയ സുഹൃത്തിനെ കാണുകയാണ്” അതില്‍ നമ്മള്‍ ആഹ്ളാദിക്കണം.
ദക്ഷിണാഫ്രിക്കയിൽ താമസിക്കുന്നതിനിടെ ഗാന്ധി പലപ്പോഴും മരണത്തെ മുഖാമുഖം കണ്ടു. 1926 ഡിസംബർ 30 ന് യംഗ് ഇന്ത്യയിൽ ഗാന്ധി ഇങ്ങനെ പറയുന്നു: “മരണം തനിക്ക് ഒരു സുഹൃത്ത് മാത്രമല്ല, പ്രിയപ്പെട്ട തോഴന്‍ കൂടിയാണ്.” അതുകൊണ്ടാകണം മരണം അദ്ദേഹത്തെ ഭയപ്പെടുത്തിയിരുന്നില്ല. “എപ്പോൾ വേണമെങ്കിലും മരണം ഒരു ഭാഗ്യമായി നിങ്ങള്‍ക്ക് മുന്നിലെത്തും” എന്നും അദ്ദേഹം എവിടെയോ പറഞ്ഞതായി ഓര്‍ക്കുന്നു. ഒരു യോദ്ധാവ് തന്‍റെ മരണത്തിലൂടെ തന്‍റെ ഭാഗ്യത്തെ കണ്ടെത്തുകയാണെന്നും ഗാന്ധി പറയുന്നു. സത്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിക്കാൻ ഗാന്ധി എപ്പോഴും തയ്യാറായതിന്‍റെ കാരണവും ഇതാണ്.
ഗാന്ധിയന്‍ തത്വങ്ങളെ കുറിച്ച് നല്ല ധാരണയുണ്ടായിരുന്ന ആചാര്യ ജെ.ബി. കൃപ്ലാനി പറഞ്ഞത് രക്തസാക്ഷിത്വത്തിനുള്ള അവസരങ്ങൾ വിരളമാണെന്നാണ്. ഗാന്ധിജി അറിഞ്ഞപ്പോഴെല്ലാം അദ്ദേഹം പുതിയ സാഹചര്യങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. 1948 ജനുവരി 30 ന് മുമ്പ് ഗാന്ധിജിയുടെ ജീവിതത്തിൽ നിരവധി കൊലപാതക ശ്രമങ്ങൾ നടന്നിരുന്നു. ഒരു ബ്രിട്ടീഷ് സുഹൃത്തിനെ രക്ഷിച്ചതിനാൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് അദ്ദേഹത്തെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു. ഇന്ത്യയിൽ, 1934 ന് ശേഷവും അദ്ദേഹത്തിന്‍റെ ജീവിതം നിരന്തരം അപകടത്തിലായിരുന്നു. കൊലചെയ്യപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം മരണത്തെ ആഗ്രഹിച്ചിരിക്കണം. നിരവധി ഭീഷണികൾ നേരിടേണ്ടി വന്നിട്ടും ഗാന്ധിജി വ്യക്തിപരമായ സുരക്ഷയെ ഒഴിവാക്കിയിരുന്നു.
മരണത്തെക്കുറിച്ച് അദ്ദേഹത്തിന് ഭയമില്ലായിരുന്നുവെന്ന് വ്യക്തം. ഈ നിർഭയത്വമാണ് അദ്ദേഹത്തെ ജനപ്രീതി വര്‍ദ്ധിപ്പിച്ചതും. പലപ്പോഴും വിവാദപരവുമായ നിരവധി തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിച്ചതും ഈ നിര്‍ഭയത്വമാണ്. ഹരിജൻ യാത്രയായാലും 1946 ന് ശേഷമുള്ള വർഗീയതയ്‌ക്കെതിരായ പോരാട്ടമായാലും ഗാന്ധിജി ഒറ്റയ്ക്ക് നടക്കാൻ ഒരു നിമിഷം പോലും മടിച്ചില്ല. ഹിന്ദുക്കളുടെ ജീവൻ രക്ഷിക്കാൻ നോഖാലി ഗ്രാമങ്ങളിൽ ഒരു ചെറിയ സംഘവുമായി ഗാന്ധിജി പോയിരുന്നു. ആളുകളെ അവഗണിക്കുന്നതിനോ അവൻ അവരോട് ആവശ്യപ്പെട്ടതിനെ നിരാകരിക്കുന്നതിനോ കഴിയാത്തവിധം ആളുകളുടെ ഹൃദയങ്ങളില്‍ അദ്ദേഹം ധാർമ്മിക സ്വാധീനം ചെലുത്തിയിട്ടുണ്ടായിരുന്നു. ഇത് ജീവിതത്തെയും മരണത്തെയും നിത്യസത്യങ്ങളായി സ്വീകരിച്ച് എല്ലാത്തരം ആശങ്കളില്‍ നിന്നും മോചിതനായ ഒരു മഹാത്മാവായി ഗാന്ധിജിയെ മാറ്റിയതും ഈ സ്വാധീനമാണ്.
നിർഭയത്വമായിരുന്നു ഗാന്ധിജിയുടെ പ്രിയപ്പെട്ട കൂട്ടുകാരന്‍: സൗരവ് വാജ്പേയ് - സൗരവ് വാജ്പേയ്
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തില്‍ മരണത്തെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വീക്ഷണങ്ങള്‍ പങ്കുവയ്ക്കുകയാണ് പ്രൊഫ. സൗരവ് വാജ്പേയ്. നാഷണല്‍ മൂവ്മെന്‍റ് ഫ്രണ്ടിന്‍റെ കണ്‍വീനറും ദേശ്ബന്ധു കോളജ് ചരിത്ര വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറുമാണ് ലേഖകന്‍
![നിർഭയത്വമായിരുന്നു ഗാന്ധിജിയുടെ പ്രിയപ്പെട്ട കൂട്ടുകാരന്‍: സൗരവ് വാജ്പേയ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4474228-995-4474228-1568775539483.jpg?imwidth=3840)
ഹൈദരാബാദ്: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷിക ആഘോഷിക്കുകയാണ് രാഷ്ട്രം. മരണത്തിന്‍റെ കരങ്ങള്‍ ഗാന്ധിയെ കവര്‍ന്നെടുത്തിട്ട് 70-ാം വാര്‍ഷം പിന്നിട്ട് കഴിഞ്ഞിരിക്കുന്നു. ഇതിന്‍റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഈ വര്‍ഷം. ഈ അവസരത്തില്‍ മരണത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ വീക്ഷണങ്ങൾ ഓർമിക്കേണ്ടത് പ്രസക്തമാണെന്ന് കരുതുന്നു. ഗാന്ധി എഴുതുകയോ സംസാരിക്കുകയോ ചെയ്യാത്ത വിഷയങ്ങൾ സുലഭമാണ്. മരണത്തെ കുറിച്ച് അദ്ദേഹത്തിന് കൃത്യമായ വീക്ഷണമുണ്ടായിരുന്നു.
രാഷ്ട്രീയത്തിലേക്ക് ഗാന്ധി കടന്നപ്പോഴും അദ്ദേഹം നിര്‍ഭയനായിരുന്നു.
ഈ മനക്കരുത്താണ് അദ്ദേഹത്തെ മുന്നോട്ട് നയിച്ചതെന്നും പറയാം. മരണ ഭയത്തില്‍ നിന്നും മോചിതനായാണ് ഗാന്ധിജി ജീവിച്ചത്. എല്ലാവർക്കും സർവശക്തനിൽ അചഞ്ചലമായ വിശ്വാസം ഉണ്ടായിരിക്കണമെന്ന് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ സത്യഗ്രഹം എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ജീവിതവും മരണവും തമ്മിലുള്ള പരസ്പരബന്ധത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി. മരണത്തെ അഭിമുഖീകരിക്കുമ്പോൾ ഒരാൾ “യുഗങ്ങളായി വേർപിരിഞ്ഞ ശേഷം പ്രിയ സുഹൃത്തിനെ കാണുകയാണ്” അതില്‍ നമ്മള്‍ ആഹ്ളാദിക്കണം.
ദക്ഷിണാഫ്രിക്കയിൽ താമസിക്കുന്നതിനിടെ ഗാന്ധി പലപ്പോഴും മരണത്തെ മുഖാമുഖം കണ്ടു. 1926 ഡിസംബർ 30 ന് യംഗ് ഇന്ത്യയിൽ ഗാന്ധി ഇങ്ങനെ പറയുന്നു: “മരണം തനിക്ക് ഒരു സുഹൃത്ത് മാത്രമല്ല, പ്രിയപ്പെട്ട തോഴന്‍ കൂടിയാണ്.” അതുകൊണ്ടാകണം മരണം അദ്ദേഹത്തെ ഭയപ്പെടുത്തിയിരുന്നില്ല. “എപ്പോൾ വേണമെങ്കിലും മരണം ഒരു ഭാഗ്യമായി നിങ്ങള്‍ക്ക് മുന്നിലെത്തും” എന്നും അദ്ദേഹം എവിടെയോ പറഞ്ഞതായി ഓര്‍ക്കുന്നു. ഒരു യോദ്ധാവ് തന്‍റെ മരണത്തിലൂടെ തന്‍റെ ഭാഗ്യത്തെ കണ്ടെത്തുകയാണെന്നും ഗാന്ധി പറയുന്നു. സത്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിക്കാൻ ഗാന്ധി എപ്പോഴും തയ്യാറായതിന്‍റെ കാരണവും ഇതാണ്.
ഗാന്ധിയന്‍ തത്വങ്ങളെ കുറിച്ച് നല്ല ധാരണയുണ്ടായിരുന്ന ആചാര്യ ജെ.ബി. കൃപ്ലാനി പറഞ്ഞത് രക്തസാക്ഷിത്വത്തിനുള്ള അവസരങ്ങൾ വിരളമാണെന്നാണ്. ഗാന്ധിജി അറിഞ്ഞപ്പോഴെല്ലാം അദ്ദേഹം പുതിയ സാഹചര്യങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. 1948 ജനുവരി 30 ന് മുമ്പ് ഗാന്ധിജിയുടെ ജീവിതത്തിൽ നിരവധി കൊലപാതക ശ്രമങ്ങൾ നടന്നിരുന്നു. ഒരു ബ്രിട്ടീഷ് സുഹൃത്തിനെ രക്ഷിച്ചതിനാൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് അദ്ദേഹത്തെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു. ഇന്ത്യയിൽ, 1934 ന് ശേഷവും അദ്ദേഹത്തിന്‍റെ ജീവിതം നിരന്തരം അപകടത്തിലായിരുന്നു. കൊലചെയ്യപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം മരണത്തെ ആഗ്രഹിച്ചിരിക്കണം. നിരവധി ഭീഷണികൾ നേരിടേണ്ടി വന്നിട്ടും ഗാന്ധിജി വ്യക്തിപരമായ സുരക്ഷയെ ഒഴിവാക്കിയിരുന്നു.
മരണത്തെക്കുറിച്ച് അദ്ദേഹത്തിന് ഭയമില്ലായിരുന്നുവെന്ന് വ്യക്തം. ഈ നിർഭയത്വമാണ് അദ്ദേഹത്തെ ജനപ്രീതി വര്‍ദ്ധിപ്പിച്ചതും. പലപ്പോഴും വിവാദപരവുമായ നിരവധി തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിച്ചതും ഈ നിര്‍ഭയത്വമാണ്. ഹരിജൻ യാത്രയായാലും 1946 ന് ശേഷമുള്ള വർഗീയതയ്‌ക്കെതിരായ പോരാട്ടമായാലും ഗാന്ധിജി ഒറ്റയ്ക്ക് നടക്കാൻ ഒരു നിമിഷം പോലും മടിച്ചില്ല. ഹിന്ദുക്കളുടെ ജീവൻ രക്ഷിക്കാൻ നോഖാലി ഗ്രാമങ്ങളിൽ ഒരു ചെറിയ സംഘവുമായി ഗാന്ധിജി പോയിരുന്നു. ആളുകളെ അവഗണിക്കുന്നതിനോ അവൻ അവരോട് ആവശ്യപ്പെട്ടതിനെ നിരാകരിക്കുന്നതിനോ കഴിയാത്തവിധം ആളുകളുടെ ഹൃദയങ്ങളില്‍ അദ്ദേഹം ധാർമ്മിക സ്വാധീനം ചെലുത്തിയിട്ടുണ്ടായിരുന്നു. ഇത് ജീവിതത്തെയും മരണത്തെയും നിത്യസത്യങ്ങളായി സ്വീകരിച്ച് എല്ലാത്തരം ആശങ്കളില്‍ നിന്നും മോചിതനായ ഒരു മഹാത്മാവായി ഗാന്ധിജിയെ മാറ്റിയതും ഈ സ്വാധീനമാണ്.
For Gandhi, Death is a Dearest Companion
Even as the nation gears up to celebrate the 150th birth anniversary of Mahatma Gandhi and the 70th year of his martyrdom, it is pertinent to recall Gandhiji’s views regarding death. There is hardly any dimension which has not been written or spoken about by Gandhiji. He has extensively deliberated about death too.
From the very beginning of his political career, Gandhiji laid a lot of emphasis on fearlessness. It was this fearlessness that had set him free from all kinds of dread. This is the reason why he could liberate himself from the fear of death.
In his book Satyagrah in South Africa, Gandhiji wrote that everyone must have unfettering faith in the Almighty. Elaborating upon the inter-relationship between life and death, he wrote that when confronted with death one should be so elated as “one would be seeing a friend after being separated for ages.” During his stay in South Africa Gandhiji had accepted death as “a friend long separated”. Writing in Young India on 30 December 1926, Gandhi had this to say “death is not just a friend, but the dearest companion.”
Death, therefore, was not a terrifying incident for him. Similarly, he somewhere said that “death at any point of time is a good fortune,” but this fortune is twice as much for a warrior who dies achieving his aim of truth. Here the accreditation of truth is conjoined with fearlessness in such a manner that they cannot be separated by any means.
This is the reason why Gandhiji was always ready to sacrifice his life to save his truthfulness. Acharya J. B. Kriplani, who had a close understanding of Gandhiji’s strategy, writes that whenever Gandhiji realised that opportunities of martyrdom became scarce, he would get busy exploring new circumstances.
Several attempts were made on Gandhiji's life before 30th January 1948. An attempt to lynch him was made in South Africa, because he rescued a British friend. In India, his life was constantly at stake post-1934. Days before he was assassinated he had acknowledged the fact that now India not only needed him but also his life.
Despite facing several threats to his life Gandhiji shunned any personal security, and in 1944 wanted to live for 125 years. Clearly, he had no fear of death. It was this fearlessness that made him take up many unpopular, often controversial decisions. Whether it was the Harijan Yatra or his struggle against communalism post-1946 Gandhiji did not hesitate for a moment walking alone.
Gandhiji moved with a small group in the villages of Noakhali trying to save the lives of Hindus. His moral impact on people was such that they could neither ignore him nor refute what he asked them to do. This transformed Gandhiji into a 'Mahatma' who had accepted life and death both as eternal truths and was liberated from the fears of all kinds.
Saurabh Bajpai
(The author is convenor of the National Movement Front, a representative organization of freedom struggle and an assistant professor in history in the Deshbandhu College, University of Delhi)
Conclusion: