വയനാട്: വയനാട്ടിലെ മുത്തങ്ങക്കടുത്ത് അതിർത്തി ഗ്രാമമായ പൊൻകുഴിയിൽ നിന്ന് മുപ്പത്തിനാലര ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. എക്സൈസ് ഇന്‍റലിജിൻസും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുഴൽപണം പിടികൂടിയത്. ബെംഗ്ലുരു-കോഴിക്കോട് കെ എസ് ആർ ടി സി ബസിൽ നിന്നാണ് പണം പിടികൂടിയത്. സംഭവത്തിൽ ബസ് യാത്രക്കാരനായ മധുര സ്വദേശി മുരുകേശനെ അറസ്റ്റ് ചെയ്തു.
വയനാട്ടില്‍ മുപ്പത്തിനാലര ലക്ഷത്തിന്‍റെ കുഴൽപണം പിടികൂടി - കുഴൽപണം പിടികൂടി
ബെംഗ്ലുരു-കോഴിക്കോട് കെ എസ് ആർ ടി സി ബസിൽ നിന്നാണ് പണം പിടികൂടിയത്
കുഴൽപണം പിടികൂടി
വയനാട്: വയനാട്ടിലെ മുത്തങ്ങക്കടുത്ത് അതിർത്തി ഗ്രാമമായ പൊൻകുഴിയിൽ നിന്ന് മുപ്പത്തിനാലര ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. എക്സൈസ് ഇന്‍റലിജിൻസും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുഴൽപണം പിടികൂടിയത്. ബെംഗ്ലുരു-കോഴിക്കോട് കെ എസ് ആർ ടി സി ബസിൽ നിന്നാണ് പണം പിടികൂടിയത്. സംഭവത്തിൽ ബസ് യാത്രക്കാരനായ മധുര സ്വദേശി മുരുകേശനെ അറസ്റ്റ് ചെയ്തു.
Intro:വയനാട്ടിലെ പൊൻകുഴിയിൽ നിന്ന് മുപ്പത്തിനാലര ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി.എക്സൈസ് ഇന്റലിജെൻറ്സും ,എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്.Body:വയനാട്ടിൽ മുത്തങ്ങക്കടുത്ത് അതിർത്തി ഗ്രാമമായ പൊൻകുഴിയിൽ നടത്തിയ വാഹന പരിശോധനയിലാണ് കുഴൽ പണം പിടികൂടിയത്.ബoഗ്ലലൂരു- കോഴിക്കോട് KSRTC ബസിൽ നിന്നാണ് പണം പിടികൂടിയത്.സംഭവത്തിൽ ബസ് യാത്രക്കാരനായ മധുര സ്വദേശി മുരുകേശനെ അറസ്റ്റ് ചെയ്തുConclusion: