ETV Bharat / state

മാര്‍ക്ക്ദാന വിവാദത്തില്‍ ഇടപ്പെട്ട് നോർക്ക; വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രേഖാമൂലം അറിയിക്കണമെന്ന് നിര്‍ദേശം

author img

By

Published : Dec 11, 2019, 1:03 PM IST

മാർക്ക്ദാന വിവാദത്തില്‍ അടിയന്തര നടപടികള്‍ വേണമെന്നാവശ്യപ്പെട്ട് നോർക്ക റൂട്ട്സ്

എം.ജി കേരളാ യൂണിവേസിറ്റികളിൽ നോർക്ക ഇടപെടൽ  മാര്‍ക്ക്ദാന വിവാദത്തില്‍ ഇടപ്പെട്ട് നോർക്ക  വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രേഖാമൂലം അറിയിക്കണമെന്ന് നിര്‍ദേശം  കോട്ടയം  kottayam latest news  norka interferes in mark donation in kerala universities
മാര്‍ക്ക്ദാന വിവാദത്തില്‍ ഇടപ്പെട്ട് നോർക്ക; വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രേഖാമൂലം അറിയിക്കണമെന്ന് നിര്‍ദേശം

കോട്ടയം: കേരള, എം.ജി സർവകലാശാലകളിലെ മാർക്ക്ദാന വിവാദത്തില്‍ അടിയന്തര നടപടികള്‍ വേണമെന്നാവശ്യപ്പെട്ട് നോർക്ക റൂട്ട്സ്. മോഡറേഷനിലൂടെ വിജയിച്ച വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രേഖാ മൂലം നോര്‍ക്കയെ അറിയിക്കണമെന്നാണ് യൂണിവേഴ്‌സിറ്റിക്കയച്ച കത്തില്‍ പറയുന്നത്. എം.ജിയില്‍ 118 വിദ്യാര്‍ഥികള്‍ക്കും കേരള യൂണിവേഴ്‌സിറ്റിയില്‍ 119 വിദ്യാര്‍ഥികള്‍ക്കുമാണ് അധിക മാര്‍ക്ക് നല്‍കി സര്‍വകലാശാലകള്‍ വിജയിപ്പിച്ചത്.

വിദേശജോലിക്കായി നിരവധിയാളുകളാണ് സർട്ടിഫിക്കറ്റുകളുമായ് നോർക്കയെ സമീപിക്കുന്നത്. സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന്‍റെ പ്രവർത്തനങ്ങൾ സുഗമവും സുതാര്യവുമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നും നോർക്ക റൂട്ട്സ് പറഞ്ഞു. അസാധു സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് വിദേശത്തേക്കാരെങ്കിലും തൊഴിൽ സംരംഭത്തിനായി പോയിട്ടുണ്ടോയെന്നും നോർക്ക അന്വേഷിക്കുന്നുണ്ട്. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സക്ഷ്യപ്പെടുത്തുന്ന കേന്ദ്ര സർക്കാർ അംഗികാരമുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമായ നോർക്ക കൂടി വിഷയത്തിൽ ഇടപെട്ടതോടെ യൂണിവേഴ്സിറ്റികളുടെ മാർക്ക് ദാന വിവാദം കൂടുതൽ സങ്കീർണതകളിലേക്ക് കടന്നിരിക്കുകയാണ്.

കോട്ടയം: കേരള, എം.ജി സർവകലാശാലകളിലെ മാർക്ക്ദാന വിവാദത്തില്‍ അടിയന്തര നടപടികള്‍ വേണമെന്നാവശ്യപ്പെട്ട് നോർക്ക റൂട്ട്സ്. മോഡറേഷനിലൂടെ വിജയിച്ച വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രേഖാ മൂലം നോര്‍ക്കയെ അറിയിക്കണമെന്നാണ് യൂണിവേഴ്‌സിറ്റിക്കയച്ച കത്തില്‍ പറയുന്നത്. എം.ജിയില്‍ 118 വിദ്യാര്‍ഥികള്‍ക്കും കേരള യൂണിവേഴ്‌സിറ്റിയില്‍ 119 വിദ്യാര്‍ഥികള്‍ക്കുമാണ് അധിക മാര്‍ക്ക് നല്‍കി സര്‍വകലാശാലകള്‍ വിജയിപ്പിച്ചത്.

വിദേശജോലിക്കായി നിരവധിയാളുകളാണ് സർട്ടിഫിക്കറ്റുകളുമായ് നോർക്കയെ സമീപിക്കുന്നത്. സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന്‍റെ പ്രവർത്തനങ്ങൾ സുഗമവും സുതാര്യവുമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നും നോർക്ക റൂട്ട്സ് പറഞ്ഞു. അസാധു സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് വിദേശത്തേക്കാരെങ്കിലും തൊഴിൽ സംരംഭത്തിനായി പോയിട്ടുണ്ടോയെന്നും നോർക്ക അന്വേഷിക്കുന്നുണ്ട്. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സക്ഷ്യപ്പെടുത്തുന്ന കേന്ദ്ര സർക്കാർ അംഗികാരമുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമായ നോർക്ക കൂടി വിഷയത്തിൽ ഇടപെട്ടതോടെ യൂണിവേഴ്സിറ്റികളുടെ മാർക്ക് ദാന വിവാദം കൂടുതൽ സങ്കീർണതകളിലേക്ക് കടന്നിരിക്കുകയാണ്.

Intro:എം.ജി കേരളാ യൂണിവേസിറ്റികളിൽ നോർക്ക ഇടപെടൽBody:മഹാത്മാഗാന്ധി കേരളാ സർവ്വകലാശാലകളിലെ മാർക്ക് ദാന വിവാദത്തിലാണ് നോർക്ക റൂട്ട്സ് അടിയന്തര നടപടികൾ വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും 118 വിദ്യാർഥികളാണ് ബി.ടെക്ക് ബിരുദം അധിക മാർക്കിലൂടെ വിജയിച്ചിരുന്നത്.119 വിദ്യാർഥികളെ അധിക മോഡറേഷൻ നൽകി കേരളാ യൂണിവേ സിറ്റിയും വിജയിപ്പിച്ചിരുന്നു.അധിക മോഡറേഷൻ നിയമ വിരുദ്ധം എന്ന് കണ്ടതോടെയാണ് വിഷയത്തിൽ നോർക്കയുടെ ഇടപെടൽ.വിഷയത്തിൽ അധികമോഡറേഷനിലൂടെ വിജയിച്ച വിദ്യാർഥികളുടെ വിവരങ്ങൾ രേഖ മൂലം നോർക്കയെ അറിയിക്കാനാണ് യൂണിവേസിറ്റികൾക്കയച്ച കത്തിൽ പറയുന്നത്. വിദേശജോലിക്കായി നിരവതിയാളുകൾ ആണ് സർട്ടിഫിക്കറ്റുകളുമായ് നോർക്ക യെ സമീപിക്കുന്നത്. സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന്റെ പ്രവർത്തനങ്ങൾ സുഗമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും നോർക്ക റൂട്ട്സ് പറയുന്നു. അസാധു സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് വിദേശത്തേക്ക് ആരെങ്കിലും തൊഴിൽ സംഭന്തമായി പോയിട്ടുണ്ടോ എന്നും നോർക്ക അന്വേഷിച്ചു വരികയാണ്. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സക്ഷ്യപ്പെടുത്തുന്ന കേന്ദ്ര സർക്കാർ അംഗികാരമുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമായ നോർക്ക കൂടി വിഷയത്തിൽ ഇടപെട്ടതോടെ യൂണിവേസിറ്റികളുടെ മാർക്ക് ദാന വിവിധം കൂടുതൽ സങ്കീർണ്ണതകളിലേക്ക് കടന്നിരിക്കുകയാണ്.Conclusion:ഇ റ്റി വി ഭാരത്
കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.