ETV Bharat / state

മർദ്ദനമേറ്റ വിദ്യാർഥി മരിച്ചു, ജയിൽ വാർഡൻ അറസ്റ്റിൽ - ജയിൽ വാർഡൻ

പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ഫെബ്രുവരി 14 നാണ് രഞ്ജിത്തിനെ ഒരു സംഘം വീട്ടിലെത്തി മർദ്ദിച്ചത്

കൊല്ലപ്പെട്ട രഞ്ജിത്ത്
author img

By

Published : Mar 1, 2019, 12:48 PM IST

കൊല്ലത്ത് ആളുമാറി മർദ്ദനമേറ്റ പ്ലസ് ടുവിദ്യാർഥി മരിച്ച സംഭവത്തിൽ ജയിൽ വാർഡൻ അറസ്റ്റിൽ. കൊല്ലം ജില്ലാ ജയിൽ വാർഡനായ വിനീതാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ഫെബ്രുവരി 14നാണ് അരിനല്ലൂര്‍ സ്വദേശി രഞ്ജിത്തിനെഒരു സംഘം വീട്ടിലെത്തി മർദ്ദിച്ചത്. മര്‍ദ്ദിക്കാൻ വന്നവര്‍ പറയുന്ന പെണ്‍കുട്ടിയെ അറിയില്ലെന്ന് പല തവണ പറഞ്ഞെങ്കിലുംതലങ്ങും വിലങ്ങും അടി തുടരുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രഞ്ജിത്തിനെ തിരുവനന്തപുരത്തെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.

ദിവസങ്ങളോളം അത്യാഹിത വിഭാഗത്തില്‍ കിടന്ന രഞ്ജിത്ത് ഇന്നലെയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷംമൃതദേഹം ഇന്ന് കൊല്ലം അരിനെല്ലൂരിലെ വീട്ടില്‍സംസ്കരിക്കും.

കൊല്ലത്ത് ആളുമാറി മർദ്ദനമേറ്റ പ്ലസ് ടുവിദ്യാർഥി മരിച്ച സംഭവത്തിൽ ജയിൽ വാർഡൻ അറസ്റ്റിൽ. കൊല്ലം ജില്ലാ ജയിൽ വാർഡനായ വിനീതാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ഫെബ്രുവരി 14നാണ് അരിനല്ലൂര്‍ സ്വദേശി രഞ്ജിത്തിനെഒരു സംഘം വീട്ടിലെത്തി മർദ്ദിച്ചത്. മര്‍ദ്ദിക്കാൻ വന്നവര്‍ പറയുന്ന പെണ്‍കുട്ടിയെ അറിയില്ലെന്ന് പല തവണ പറഞ്ഞെങ്കിലുംതലങ്ങും വിലങ്ങും അടി തുടരുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രഞ്ജിത്തിനെ തിരുവനന്തപുരത്തെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.

ദിവസങ്ങളോളം അത്യാഹിത വിഭാഗത്തില്‍ കിടന്ന രഞ്ജിത്ത് ഇന്നലെയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷംമൃതദേഹം ഇന്ന് കൊല്ലം അരിനെല്ലൂരിലെ വീട്ടില്‍സംസ്കരിക്കും.

Intro:Body:

ആളുമാറി മർദ്ദനം: പ്ലസ്ടു വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

കൊല്ലം: ആളുമാറി മർദ്ദനത്തെ തുടര്‍ന്ന് പ്ലസ്ടു വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം ജില്ലാ ജയിൽ വാർഡൻ വിനീതാണ് പിടിയിലായത്. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ മരണശേഷം വൈകീട്ട് ജില്ലാ ജയിലില്‍ എത്തിയ പൊലീസിന് വിനീതിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

കഴിഞ്ഞ ഫെബ്രുവരി 16 നാണ് സംഭവം നടക്കുന്നത്. പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ ഒരു സംഘം വീട്ടില്‍ നിന്ന് പിടിച്ച് പുറത്തിറക്കിയ ശേഷം തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നു. അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിക്കാൻ വന്നവര്‍ പറയുന്ന പെണ്‍കുട്ടിയെ അറിയില്ലെന്ന് പല തവണ പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല.

പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിലും ര‍‍ഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ തിരുവനന്തപുരത്തെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറേ ദിവസം അത്യാഹിത വിഭാഗത്തില്‍ കിടന്ന രഞ്ജിത്ത് ഇന്നലെയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതിന് ശേഷം കൊല്ലം അരിനെല്ലൂരിലെ വീട്ടിലെത്തിച്ച് മൃതദേഹം സംസ്കരിക്കും. കൊല്ലം ജില്ലാ ജയില്‍ വാര്‍ഡനായ വിനീതാണ് രഞ്ജിത്തിനെ മര്‍ദ്ദിച്ചതെന്ന് ചവറ തെക്കുഭാഗം പൊലീസ് വ്യക്തമാക്കിയിരുന്നു. 

hgiuhh

ജയിൽ വാർഡന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന ഐ.ടി.ഐ. വിദ്യാർഥി മരിച്ചു. തേവലക്കര അരിനല്ലൂർ ചിറക്കാലക്കോട്ട് കിഴക്കതിൽ രാധാകൃഷ്ണപിള്ളയുടെയും രജനിയുടെയും മകൻ രഞ്ചിത് (18) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ കൊല്ലം ജില്ലാ ജയിൽ വാർഡൻ വിനീതിനെതിരേ ചവറ തെക്കുംഭാഗം പോലീസ് കേസെടുത്തു.

പോലീസ് പറയുന്നത്: ഫെബ്രുവരി 14-ന് രാത്രിയായിരുന്നു സംഭവങ്ങളുടെ തുടക്കം. ബന്ധുവായ പെൺകുട്ടിയെ കളിയാക്കിയത് ചോദിക്കാനെത്തിയ വിനീതും സംഘവും രഞ്ചിത്തിനെ ഉപദ്രവിച്ചു. അടി കൊണ്ട രഞ്ചിത് അബോധാവസ്ഥയിലായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചു.

ചികിത്സയ്ക്കുശേഷം വീട്ടിൽ തിരിച്ചെത്തിയെങ്കിലും തൊട്ടടുത്ത ദിവസം രഞ്ചിത്തിന് അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചു. സഹോദരൻ: രാഹുൽ.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.