ഇടുക്കി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മൂന്നാര്‍ ലാക്കാട് സ്വദേശി സുദര്‍ശനനാണ് വെള്ളത്തൂവല്‍ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ആറ് മാസത്തോളമായി യുവതിയെ പീഡിപ്പിച്ചതായാണ് പരാതി. ഹരിപ്പാട്, ദേവികുളം തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ താമസിപ്പിച്ചായിരുന്നു പീഡനമെന്ന് യുവതി മൊഴി നല്‍കി. ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട യുവതിയെ സുദര്‍ശന്‍ വീട്ടിലേക്ക് കൊണ്ടുപോയി. ഈ സമയം തന്നെ ആഭിചാര ക്രിയകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഉപദ്രവങ്ങള്‍ക്കും ഇരയായതായി യുവതിയുടെ പരാതിയില്‍ പറയുന്നു. രജിസ്റ്റര്‍ വിവാഹം കഴിക്കാനായി സുദര്‍ശന്‍ കഴിഞ്ഞ ദിവസം യുവതിയെ ദേവികുളം സബ് രജിസ്റ്റാര്‍ ഓഫീസില്‍ എത്തിച്ചു. ഇവിടെ വച്ച് യുവതി രജിസ്ട്രാറോട് പീഡന വിവരങ്ങള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ സംഭവം വെള്ളത്തൂവല്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് അറസ്റ്റില്‍
രജിസ്റ്റര്‍ വിവാഹം കഴിക്കാനായി സുദര്‍ശന്‍ കഴിഞ്ഞ ദിവസം യുവതിയെ ദേവികുളം സബ് രജിസ്റ്റാര്‍ ഓഫീസില്‍ എത്തിച്ചു. ഇവിടെ വച്ച് യുവതി രജിസ്ട്രാറോട് പീഡന വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.
ഇടുക്കി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മൂന്നാര്‍ ലാക്കാട് സ്വദേശി സുദര്‍ശനനാണ് വെള്ളത്തൂവല്‍ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ആറ് മാസത്തോളമായി യുവതിയെ പീഡിപ്പിച്ചതായാണ് പരാതി. ഹരിപ്പാട്, ദേവികുളം തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ താമസിപ്പിച്ചായിരുന്നു പീഡനമെന്ന് യുവതി മൊഴി നല്‍കി. ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട യുവതിയെ സുദര്‍ശന്‍ വീട്ടിലേക്ക് കൊണ്ടുപോയി. ഈ സമയം തന്നെ ആഭിചാര ക്രിയകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഉപദ്രവങ്ങള്‍ക്കും ഇരയായതായി യുവതിയുടെ പരാതിയില്‍ പറയുന്നു. രജിസ്റ്റര്‍ വിവാഹം കഴിക്കാനായി സുദര്‍ശന്‍ കഴിഞ്ഞ ദിവസം യുവതിയെ ദേവികുളം സബ് രജിസ്റ്റാര്‍ ഓഫീസില്‍ എത്തിച്ചു. ഇവിടെ വച്ച് യുവതി രജിസ്ട്രാറോട് പീഡന വിവരങ്ങള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ സംഭവം വെള്ളത്തൂവല്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ ആറ് മാസത്തോളമായി വിവാഹ വാഗ്ദാനം നല്‍കി യുവതിയെ യുവാവ് പീഡിപ്പിച്ചതായാണ് പരാതി.Body:ഹരിപ്പാട്, ദേവികുളം തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ താമസിപ്പിച്ച് പീഡനം നടത്തിയതായാണ് യുവതിയുടെ മൊഴി.പീഡനത്തിനൊടുവില്‍ ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട യുവതിയെ സുദര്‍ശന്‍ വീട്ടിലെത്തിച്ചു.ഈ സമയം തന്നെ ആഭിചാര ക്രിയകള്‍ ഉള്‍പ്പെടെയുള്ള മറ്റുപദ്രവങ്ങള്‍ക്കും ഇരയാക്കിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു.രജിസ്റ്റര്‍ വിവാഹം കഴിക്കാനായി സുദര്‍ശന്‍ കഴിഞ്ഞ ദിവസം യുവതിയെ ദേവികുളം സബ് രജിസ്റ്റാര്‍ ഓഫീസില്‍ എത്തിച്ചു. ഇവിടെ വച്ച് യുവതി രജിസ്ട്രാറോട് താന്‍ നേരിട്ട പീഢന വിവരങ്ങള്‍ വെളിപ്പെടുത്തി.Conclusion:തുടര്‍ന്ന് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ സംഭവം വെള്ളത്തൂവല്‍ പോലീസില്‍ അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
അഖിൽ വി ആർ
ദേവികുളം