ഇടുക്കി : കാലവര്‍ഷം കനക്കുംമുമ്പെ വാഴകൃഷിയിൽ കനത്ത നഷ്ടം സംഭവിച്ച ആനവിരട്ടി മേഖലയിലെ കർഷകർ കടക്കെണിയിൽ. കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റില്‍ ആയിരത്തോളം ഏത്തവാഴകളാണ് കര്‍ഷകര്‍ക്ക് നഷ്‌ടമായത്. പാട്ടത്തിനെടുത്ത ഭൂമിയില്‍ പ്രതീക്ഷയോടെയായിരുന്നു ഏത്തവാഴ കൃഷി ആരംഭിച്ചത്. മൂപ്പെത്താത്ത ഏത്തകുലകള്‍ ഇപ്പോൾ വെട്ടിക്കളയാന്‍ മാത്രമേ ഈ കര്‍ഷകര്‍ക്ക് കഴിയുകയുള്ളു. അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ മുമ്പോട്ട് പോകാനാവില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
കാറ്റിൽ വാഴകൾ നശിച്ചു; കടക്കെണിയിൽ കർഷകർ - loss
കാറ്റില്‍ വീണ മൂപ്പെത്താത്ത ഏത്തകുലകള്‍ ഇപ്പോൾ വെട്ടിക്കളയാന്‍ മാത്രമേ ഈ കര്‍ഷകര്‍ക്ക് കഴിയുകയുള്ളു.
![കാറ്റിൽ വാഴകൾ നശിച്ചു; കടക്കെണിയിൽ കർഷകർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3617414-803-3617414-1561052292938.jpg?imwidth=3840)
കാറ്റിൽ വാഴകൾ നശിച്ചു
ഇടുക്കി : കാലവര്‍ഷം കനക്കുംമുമ്പെ വാഴകൃഷിയിൽ കനത്ത നഷ്ടം സംഭവിച്ച ആനവിരട്ടി മേഖലയിലെ കർഷകർ കടക്കെണിയിൽ. കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റില്‍ ആയിരത്തോളം ഏത്തവാഴകളാണ് കര്‍ഷകര്‍ക്ക് നഷ്‌ടമായത്. പാട്ടത്തിനെടുത്ത ഭൂമിയില്‍ പ്രതീക്ഷയോടെയായിരുന്നു ഏത്തവാഴ കൃഷി ആരംഭിച്ചത്. മൂപ്പെത്താത്ത ഏത്തകുലകള്‍ ഇപ്പോൾ വെട്ടിക്കളയാന്‍ മാത്രമേ ഈ കര്‍ഷകര്‍ക്ക് കഴിയുകയുള്ളു. അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ മുമ്പോട്ട് പോകാനാവില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
കാറ്റിൽ വാഴകൾ നശിച്ചു; കടക്കെണിയിൽ കർഷകർ
കാറ്റിൽ വാഴകൾ നശിച്ചു; കടക്കെണിയിൽ കർഷകർ
കാലവര്‍ഷം കനക്കുംമുമ്പെ വാഴകൃഷിയിൽ കനത്ത നഷ്ടം സംഭവിച്ച ആനവിരട്ടി മേഖലയിലെ കർഷകർ കടക്കെണിയിൽ. കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റില്‍ 1000ത്തോളം ഏത്തവാഴകളാണ് ഈ കര്‍ഷകര്‍ക്ക് നഷ്ടമായത്.
വിഒ
ഏറെ പ്രതീക്ഷയോടെയായിരുന്നു പട്ടത്തിനെടുത്ത ഭൂമിയില്‍ ഇവർ ഏത്തവാഴ കൃഷി ആരംഭിച്ചത്.മൂപ്പെത്താത്ത ഏത്തകുലകള്‍ ഇപ്പോൾ വെട്ടിക്കളയാന്‍ മാത്രമേ ഈ കര്‍ഷകര്‍ക്ക് കഴിയുകയുള്ളു.അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ മുമ്പോട്ട് പോകാനാവില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
ബൈറ്റ്
വിത്തും, വളവും, പണിക്കൂലിയുമടക്കം വലിയ തുക ഇതിനോടകം ഇവര്‍ക്ക് ചിലവായി. വാഴകൃഷിയിൽ നിന്നു ലഭിക്കേണ്ട വരുമാനത്തിലായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ.കഴിഞ്ഞ പ്രളയം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും കരകയറാനൊരുങ്ങവെ വീണ്ടും സംഭവിച്ച കൃഷി നാശത്തിന് സർക്കാർ തലത്തിൽ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.
ETV BHARAT IDUKKI
വിഒ
ഏറെ പ്രതീക്ഷയോടെയായിരുന്നു പട്ടത്തിനെടുത്ത ഭൂമിയില്‍ ഇവർ ഏത്തവാഴ കൃഷി ആരംഭിച്ചത്.മൂപ്പെത്താത്ത ഏത്തകുലകള്‍ ഇപ്പോൾ വെട്ടിക്കളയാന്‍ മാത്രമേ ഈ കര്‍ഷകര്‍ക്ക് കഴിയുകയുള്ളു.അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ മുമ്പോട്ട് പോകാനാവില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
ബൈറ്റ്
വിത്തും, വളവും, പണിക്കൂലിയുമടക്കം വലിയ തുക ഇതിനോടകം ഇവര്‍ക്ക് ചിലവായി. വാഴകൃഷിയിൽ നിന്നു ലഭിക്കേണ്ട വരുമാനത്തിലായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ.കഴിഞ്ഞ പ്രളയം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും കരകയറാനൊരുങ്ങവെ വീണ്ടും സംഭവിച്ച കൃഷി നാശത്തിന് സർക്കാർ തലത്തിൽ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.
ETV BHARAT IDUKKI
Last Updated : Jun 21, 2019, 3:08 AM IST