ബെംഗളൂരു: ഹംപിയിൽ സെൽഫി എടുക്കുന്നതിനിടെ കല്‍ത്തൂണുകൾ തട്ടിയിട്ട ബംഗളൂരു സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗരാജ് (45)എന്നയാളാണ് പൊലീസ് പിടിയിലായത്. പുരാതന സ്മാരകങ്ങളും പുരാതന സ്ഥലങ്ങളും നശിപ്പിക്കാൻ ശ്രമിച്ചു എന്ന പേരിലാണ് 1958 ലെ വകുപ്പ് ചുമത്തി ഇയാൾക്കെതിരെ കേസെടുത്തത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഹംപിയിലെ വിജയ വിറ്റാല ക്ഷേത്രത്തിലെ രണ്ട് കല്‍ത്തൂണുകളാണ് ഇയാൾ സെല്‍ഫി എടുക്കുന്നതിനിടെ താഴെ വീണത്. പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഹംപിയില്‍ സെൽഫി എടുക്കുന്നതിനിടെ തൂണുകൾ തട്ടിയിട്ടയാളെ അറസ്റ്റ് ചെയ്തു
ബെംഗളൂരു സ്വദേശി നാഗരാജാണ് പിടിയിലായത്. ഇയാളെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു
ബെംഗളൂരു: ഹംപിയിൽ സെൽഫി എടുക്കുന്നതിനിടെ കല്‍ത്തൂണുകൾ തട്ടിയിട്ട ബംഗളൂരു സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗരാജ് (45)എന്നയാളാണ് പൊലീസ് പിടിയിലായത്. പുരാതന സ്മാരകങ്ങളും പുരാതന സ്ഥലങ്ങളും നശിപ്പിക്കാൻ ശ്രമിച്ചു എന്ന പേരിലാണ് 1958 ലെ വകുപ്പ് ചുമത്തി ഇയാൾക്കെതിരെ കേസെടുത്തത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഹംപിയിലെ വിജയ വിറ്റാല ക്ഷേത്രത്തിലെ രണ്ട് കല്‍ത്തൂണുകളാണ് ഇയാൾ സെല്‍ഫി എടുക്കുന്നതിനിടെ താഴെ വീണത്. പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
ಬಳ್ಳಾರಿ: ಜಿಲ್ಲೆಯ ಐತಿಹಾಸಿಕ ಪ್ರಸಿದ್ಧ ಹಂಪಿ ವಿಜಯ ವಿಠಲ ದೇಗುಲದ ಇಂಭಾಗದ ಸಾಲುಗಂಬ ಸ್ಮಾರಕದ ಬಳಿ ಸೆಲ್ಫಿಗೀಳಿಗೆ ಇಳಿದ ಬೆಂಗಳೂರು ಮೂಲದ ವ್ಯಕ್ತಿಯೋರ್ವರು ಆ ಸ್ಮಾರಕವನ್ನೇ ಕೆಡವಿದ ಪ್ರಕರಣದಡಿ, ಈಗ ಪೊಲೀಸರ ಅತಿಥಿಯಾಗಿದ್ದಾರೆ.
ರಾಜ್ಯದ ರಾಜಧಾನಿ ಬೆಂಗಳೂರು ಮೂಲದ ನಾಗರಾಜ (45) ಎಂಬಾತನನ್ನು ಹಂಪಿ ಠಾಣೆಯ ಪೊಲೀಸರು ಬಂಧಿಸಿದ್ದಾರೆ.
ಐತಿಹಾಸಿಕ ಪ್ರಸಿದ್ಧವಾದ ಹಂಪಿ ವೀಕ್ಷಣೆಗೆಂದು ನಾಗರಾಜ ಅವರು, ಬೆಂಗಳೂರಿನಿಂದ ಗಣಿ ಜಿಲ್ಲೆಗೆ ಬುಧವಾರ ಬಂದಿದ್ದರು.
Body:ಅಂದು ಸಂಜೆ ವಿಜಯ ವಿಠಲ ದೇಗುಲ ಇಂಭಾಗದ ಸಾಲುಗಂಬ ಬಳಿ ಸೆಲ್ಫಿ ತೆಗೆದುಕೊಳ್ಳುವಾಗ ಆ ಸ್ಮಾರಕವನ್ನ ಕೆಡವಿ ನಾಶಪಡಿಸಿ ದ್ದಾರೆ. ಭಾರತೀಯ ಪುರಾತತ್ವ ಸರ್ವೇಕ್ಷಣ ಇಲಾಖೆಯ ಅಧಿಕಾರಿಗಳು ಈ ಕುರಿತು ಹಂಪಿ ಠಾಣೆಗೆ ದೂರು ಕೊಟ್ಟಿದ್ದರಿಂದ ನಾಗರಾಜ ಅವರನ್ನು ವಶಕ್ಕೆ ಪಡೆಯಲಾಗಿದೆ.
ಹಂಪಿಯ ಸ್ಮಾರಕಗಳ ಮಹತ್ವ ಅರಿವಿಲ್ಲದೇ ನಾಗರಾಜ ಈ ಕೃತ್ಯ ಎಸಗಿದ್ದಾರೆ ಎಂಬುದು ತಿಳಿದುಬಂದಿದೆ ಎಂದು ಹಂಪಿ ಡಿವೈಎಸ್ಪಿ ಸಿಮಿ ಮರಿ ಯಮ್ ಜಾರ್ಜ್ ತಿಳಿಸಿದ್ದಾರೆ.
ಹಂಪಿ ಪೊಲೀಸ್ ಠಾಣೆಯಲ್ಲಿ ಪ್ರಕರಣ ದಾಖಲಾಗಿದೆ. ಪುರಾತತ್ವ ಇಲಾಖೆ ಹಾಗೂ ಪೊಲೀಸ್ ಅಧಿಕಾರಿಗಳು ಸ್ಥಳಕ್ಕೆ ಭೇಟಿ ನೀಡಿ ಪರಿಶೀಲನೆ ನಡೆಸಿದ್ದಾರೆ.
ವರದಿ: ವೀರೇಶ ಕಟ್ಟೆಮ್ಯಾಗಳ, ಬಳ್ಳಾರಿ.
Conclusion:KN_BLY_4_HAMPI_MONUMENT_COLAPS_7203310