ഫുജൈറ: യുഎഇ ഫുജൈറ പോര്‍ട്ടിന് സമീപം സൗദിയുടെ രണ്ട് എണ്ണടാങ്കറുകള്‍ ഉള്‍പ്പെടെ നാല് കപ്പലുകള്‍ക്ക് നേരേ ഞായറാഴ്ച നടന്ന ആക്രമണം ഗള്‍ഫില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചു. എണ്ണക്കപ്പലുകളെ ആക്രമിക്കാൻ ഇറാന് മുതിര്‍ന്നേക്കുമെന്നും ജാഗ്രത പുലര്‍ത്തണമെന്നും യുഎസ് മാരിടൈം അഡ്മിനിസ്ട്രേഷന് മുന്നറിയിപ്പ് നല്കി. സൗദിയുടെ രണ്ട് എണ്ണടാങ്കറുകളും നോര്‍വേയുടെയും യുഎഇയുടെയും ഓരോ കപ്പലുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില 1.8 ശതമാനം ഉയര്‍ന്നു. ലണ്ടനില്‍ ബ്രെന്റ് ക്രൂഡിന് വീപ്പയ്ക്ക് വില 71.90 ഡോളറായി. ഗള്‍ഫ് ഓഹരിവിപണിയില്‍ ഇടിവുണ്ടായി.
ഗള്‍ഫില്‍ സംഘര്‍ഷം; സൗദി എണ്ണടാങ്കറുകള്‍ക്കു നേരേ ആക്രമണം
സൗദിയുടെ രണ്ട് എണ്ണടാങ്കറുകളും നോര്‍വേയുടെയും യുഎഇയുടെയും ഓരോ കപ്പലുമാണ് ആക്രമിക്കപ്പെട്ടത്
ഫുജൈറ: യുഎഇ ഫുജൈറ പോര്‍ട്ടിന് സമീപം സൗദിയുടെ രണ്ട് എണ്ണടാങ്കറുകള്‍ ഉള്‍പ്പെടെ നാല് കപ്പലുകള്‍ക്ക് നേരേ ഞായറാഴ്ച നടന്ന ആക്രമണം ഗള്‍ഫില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചു. എണ്ണക്കപ്പലുകളെ ആക്രമിക്കാൻ ഇറാന് മുതിര്‍ന്നേക്കുമെന്നും ജാഗ്രത പുലര്‍ത്തണമെന്നും യുഎസ് മാരിടൈം അഡ്മിനിസ്ട്രേഷന് മുന്നറിയിപ്പ് നല്കി. സൗദിയുടെ രണ്ട് എണ്ണടാങ്കറുകളും നോര്‍വേയുടെയും യുഎഇയുടെയും ഓരോ കപ്പലുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില 1.8 ശതമാനം ഉയര്‍ന്നു. ലണ്ടനില്‍ ബ്രെന്റ് ക്രൂഡിന് വീപ്പയ്ക്ക് വില 71.90 ഡോളറായി. ഗള്‍ഫ് ഓഹരിവിപണിയില്‍ ഇടിവുണ്ടായി.
https://www.cbc.ca/news/world/saudi-arabia-oil-tankers-1.5133387
സൗദിയുടെ എണ്ണക്കപ്പലുകൾ ആക്രമിച്ചു
Conclusion: