ETV Bharat / elections

നസീറിന് നേരെയുണ്ടായ വധശ്രമം ഗൗരവതരമെന്ന് കെ മുരളീധരന്‍

author img

By

Published : May 19, 2019, 1:34 PM IST

Updated : May 19, 2019, 3:50 PM IST

സംഭവത്തിന് കാരണം പൊലീസിന്‍റെ അനാസ്ഥയാണെന്നും ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമായി പൊലീസ് മാറിയെന്നും മുരളീധരൻ.

കെ മുരളീധരന്‍

വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിനെ ആക്രമികച്ച സംഭവം അതീവ ഗുരുതരമെന്ന് കെ.മുരളീധരൻ. ജയരാജനെതിരെ മത്സരിച്ചവരെയെല്ലാം ആക്രമിക്കുകയാണ്. പൊലീസ് ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നു. പർദ്ദ പാടില്ലെന്ന് പറയുന്ന കൊടിയേരി ബാലകൃഷ്ണന്‍റെ ഭാഷ ഗോഡ്സയെ ആരാധിക്കുന്ന സംഘികളുടേതെന്നും മുരളീധരൻ ആരോപിച്ചു.

ഗോഡ്സെയെ ആരാധിക്കുന്ന സംഘികളുടെ ഭാഷയാണ് കോടിയേരിക്കെന്ന് കെ മുരളീധരന്‍

വടകരയിൽ തനിക്കെതിരെ മത്സരിച്ചവരെയെല്ലാം ആക്രമിക്കാൻ ജയരാജൻ നേതൃത്വം നൽകുകയാണെന്നും കെ മുരളീധരൻ ആരോപിച്ചു. സിഒടി നസീറിനെതിരെയുള്ള ആക്രമണം തുടക്കം മാത്രമാണ്. ജയരാജൻ തോറ്റാലും ജയിച്ചാലും അക്രമം എന്നാണ് റിപ്പോർട്ടുകൾ. ആർഎംപി പ്രവർത്തകർ വ്യപകമായി അക്രമിക്കപ്പെടാൻ സാധ്യതയുണ്ട്. തനിക്ക് നേരേയും കയ്യേറ്റം ഉണ്ടായിട്ടുണ്ട്. അതിരെതിരെ മെയ് നാലിന് നൽകിയ പരാതിയിൽ ഇതുവരെ മൊഴിയെടുക്കാൻ പോലും പൊലീസ് തയാറായിട്ടില്ല. പൊലീസിന്‍റെ അനാസ്ഥയാണ് ഈ അക്രമങ്ങൾക്കെല്ലാം കാരണം. ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമായി പ്രവർത്തിക്കുകയാണ് പൊലീസ്. ഇതിന് മുതിർന്ന ഉദ്യോഗസ്ഥർ മറുപടി പറയേണ്ടിവരും. ഡിജിപി കേരള പൊലീസിനെ നന്നാക്കാൻ ദുബായ്ക്ക് പോവുകയാണെന്നും ഇതിന്‍റെ ആവശ്യം എന്താണെന്നും മുരളീധരൻ ചോദിച്ചു.

തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ ഏകീകരണം യുഡിഎഫിന് അനുകൂലമാണ്. അതാണ് പര്‍ദ്ദപാടില്ലെന്ന പ്രസ്താവനയ്ക്ക് പിന്നില്‍. ഗോഡ്‌സെയെ ആരാധിക്കുന്ന സംഘികളുടെ ഭാഷയാണ് കൊടിയേരിയുടേതെന്നും ചുവപ്പിൽ കാവി പടരുകയാണെന്നും മുരളീധരൻ ആരോപിച്ചു. മസാല ബോണ്ട് നല്ലതാണ്. എന്നാൽ മസാല ബോണ്ട് സംസ്ഥാനത്തിന് ഗുണം ചെയ്യില്ല. വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ കോൺഗ്രസിന് നല്ല സ്ഥാനാർഥി തന്നെ ഉണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.

വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിനെ ആക്രമികച്ച സംഭവം അതീവ ഗുരുതരമെന്ന് കെ.മുരളീധരൻ. ജയരാജനെതിരെ മത്സരിച്ചവരെയെല്ലാം ആക്രമിക്കുകയാണ്. പൊലീസ് ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നു. പർദ്ദ പാടില്ലെന്ന് പറയുന്ന കൊടിയേരി ബാലകൃഷ്ണന്‍റെ ഭാഷ ഗോഡ്സയെ ആരാധിക്കുന്ന സംഘികളുടേതെന്നും മുരളീധരൻ ആരോപിച്ചു.

ഗോഡ്സെയെ ആരാധിക്കുന്ന സംഘികളുടെ ഭാഷയാണ് കോടിയേരിക്കെന്ന് കെ മുരളീധരന്‍

വടകരയിൽ തനിക്കെതിരെ മത്സരിച്ചവരെയെല്ലാം ആക്രമിക്കാൻ ജയരാജൻ നേതൃത്വം നൽകുകയാണെന്നും കെ മുരളീധരൻ ആരോപിച്ചു. സിഒടി നസീറിനെതിരെയുള്ള ആക്രമണം തുടക്കം മാത്രമാണ്. ജയരാജൻ തോറ്റാലും ജയിച്ചാലും അക്രമം എന്നാണ് റിപ്പോർട്ടുകൾ. ആർഎംപി പ്രവർത്തകർ വ്യപകമായി അക്രമിക്കപ്പെടാൻ സാധ്യതയുണ്ട്. തനിക്ക് നേരേയും കയ്യേറ്റം ഉണ്ടായിട്ടുണ്ട്. അതിരെതിരെ മെയ് നാലിന് നൽകിയ പരാതിയിൽ ഇതുവരെ മൊഴിയെടുക്കാൻ പോലും പൊലീസ് തയാറായിട്ടില്ല. പൊലീസിന്‍റെ അനാസ്ഥയാണ് ഈ അക്രമങ്ങൾക്കെല്ലാം കാരണം. ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമായി പ്രവർത്തിക്കുകയാണ് പൊലീസ്. ഇതിന് മുതിർന്ന ഉദ്യോഗസ്ഥർ മറുപടി പറയേണ്ടിവരും. ഡിജിപി കേരള പൊലീസിനെ നന്നാക്കാൻ ദുബായ്ക്ക് പോവുകയാണെന്നും ഇതിന്‍റെ ആവശ്യം എന്താണെന്നും മുരളീധരൻ ചോദിച്ചു.

തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ ഏകീകരണം യുഡിഎഫിന് അനുകൂലമാണ്. അതാണ് പര്‍ദ്ദപാടില്ലെന്ന പ്രസ്താവനയ്ക്ക് പിന്നില്‍. ഗോഡ്‌സെയെ ആരാധിക്കുന്ന സംഘികളുടെ ഭാഷയാണ് കൊടിയേരിയുടേതെന്നും ചുവപ്പിൽ കാവി പടരുകയാണെന്നും മുരളീധരൻ ആരോപിച്ചു. മസാല ബോണ്ട് നല്ലതാണ്. എന്നാൽ മസാല ബോണ്ട് സംസ്ഥാനത്തിന് ഗുണം ചെയ്യില്ല. വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ കോൺഗ്രസിന് നല്ല സ്ഥാനാർഥി തന്നെ ഉണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.

Intro:Body:

[5/19, 11:07 AM] SREEJITH TVM REP: വടകരയിലെ സ്വതന്ത്ര സ്ഥാനാർഥി നസീറിനെ ആക്രമിച്ചത് അതീവ ഗുരുതര സംഭവം.

കെ.മുരളീധരൻ

[5/19, 11:10 AM] SREEJITH TVM REP: ജയരാജനെതിരെ മത്സരിക്കുന്നവരെ അക്രമിക്കുന്നു

[5/19, 11:11 AM] SREEJITH TVM REP: ആക്രമണത്തിന് പിന്നിൽ ജയരാജൻ

[5/19, 11:12 AM] SREEJITH TVM REP: പോലീസിൻ്റെ അനാസ്ഥയാണ് കാരണം

[5/19, 11:12 AM] SREEJITH TVM REP: ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമായി പോലീസ് മാറി.

[5/19, 11:31 AM] SREEJITH TVM REP: ന്യൂനപക്ഷ ഏകീകരണം യുഡിഎഫ് അനുകൂലം. അതുകൊണ്ട് പർദ്ദ ധരിക്കാൻ പാടില്ലെന്നാണ് ഇടതുപക്ഷം ഇപ്പോൾ പറയുന്നത്. ഇത് ചരിത്രത്തിൽ  ആദ്യം. 

ഗോഡ്സെയെ ആരാധിക്കുന്ന സംഘി ഭാഷയാണ് കൊടിയേരിയുടേത്



ചുവപ്പിൽ കാവി കലരുകയാണെന്നും കെ.മുരളീധരൻ

[5/19, 11:43 AM] 



https://www.etvbharat.com/malayalam/kerala/state/kozhikode/vadakara-cpm-rebel-candidate-cot-nazeer-got-stabbed/kerala20190518211814951


Conclusion:
Last Updated : May 19, 2019, 3:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.