ETV Bharat / crime

വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കിയ ശേഷം ഗൾഫിലേക്ക് കടന്നതായി പരാതി

author img

By

Published : May 5, 2021, 9:51 PM IST

ടി.ടി.സി പഠനത്തിന് ശേഷം കൊച്ചിയിലെ ഒരു മാട്രിമോണിയൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് കാസർകോഡ് സ്വദേശിയായ മുഹമ്മദ് ആഷിക്കുമായി യുവതി പ്രണയത്തിലാകുന്നത്. ഇരുവരും വാടക വീടെടുത്ത് ഒരുമിച്ച് താമസിക്കുകയായിരുന്നു.

Crime  marriage fraud case aluva  promising marriage  വിവാഹ വാഗ്ദാനം നൽകി പീഡനം  rape by promising marriage  യുവതിയെ ഗർഭിണിയാക്കി  ഗൾഫിലേക്ക് കടന്നതായി പരാതി  മുഹമ്മദ് ആഷിക്ക്  kasaragod native  Pregnant lady
വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കിയ ശേഷം ഗൾഫിലേക്ക് കടന്നതായി പരാതി

എറണാകുളം: വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കിയ ശേഷം യുവാവ് ഗൾഫിലേക്ക് കടന്നതായി പരാതി. കൊല്ലം സ്വദേശിനിയാണ് ആലുവ റൂറൽ എസ്.പിക്ക് പരാതി നൽകിയത്. ടി.ടി.സി പഠനത്തിന് ശേഷം കൊച്ചിയിലെ മാട്രിമോണിയൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് കാസർകോട് സ്വദേശിയായ മുഹമ്മദ് ആഷിഖുമായി യുവതി പ്രണയത്തിലാകുന്നത്. ആലുവയിലെ ഒരു ജ്യൂസ് കടയിൽ ജോലി ചെയ്യുകയായിരുന്നു മുഹമ്മദ് ആഷിഖ്.

വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കിയ ശേഷം ഗൾഫിലേക്ക് കടന്നതായി പരാതി

Also Read: സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടിയെ അധിക്ഷേപിച്ച യുവാവ് പിടിയിൽ

തുടർന്ന് ഇരുവരും ആലുവയിൽ വാടക വീടെടുത്ത് ഒരുമിച്ച് താമസിക്കുകയായിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി വീട്ടിൽ നിന്നും തിരിച്ചറിയൽ രേഖയും മറ്റും കൊണ്ടുവരാമെന്ന് പറഞ്ഞ് ഏപ്രിൽ 30 ന് യുവാവ് പോവുകയായിരുന്നു. പിന്നീട് ഖത്തറിൽ നിന്നും ഫോണിൽ വിളിച്ച യുവാവ് വിവാഹം കഴിക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. യുവതി നാല് മാസം ഗർഭിണിയാണ്.

എറണാകുളം: വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കിയ ശേഷം യുവാവ് ഗൾഫിലേക്ക് കടന്നതായി പരാതി. കൊല്ലം സ്വദേശിനിയാണ് ആലുവ റൂറൽ എസ്.പിക്ക് പരാതി നൽകിയത്. ടി.ടി.സി പഠനത്തിന് ശേഷം കൊച്ചിയിലെ മാട്രിമോണിയൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് കാസർകോട് സ്വദേശിയായ മുഹമ്മദ് ആഷിഖുമായി യുവതി പ്രണയത്തിലാകുന്നത്. ആലുവയിലെ ഒരു ജ്യൂസ് കടയിൽ ജോലി ചെയ്യുകയായിരുന്നു മുഹമ്മദ് ആഷിഖ്.

വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കിയ ശേഷം ഗൾഫിലേക്ക് കടന്നതായി പരാതി

Also Read: സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടിയെ അധിക്ഷേപിച്ച യുവാവ് പിടിയിൽ

തുടർന്ന് ഇരുവരും ആലുവയിൽ വാടക വീടെടുത്ത് ഒരുമിച്ച് താമസിക്കുകയായിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി വീട്ടിൽ നിന്നും തിരിച്ചറിയൽ രേഖയും മറ്റും കൊണ്ടുവരാമെന്ന് പറഞ്ഞ് ഏപ്രിൽ 30 ന് യുവാവ് പോവുകയായിരുന്നു. പിന്നീട് ഖത്തറിൽ നിന്നും ഫോണിൽ വിളിച്ച യുവാവ് വിവാഹം കഴിക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. യുവതി നാല് മാസം ഗർഭിണിയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.