കൊച്ചി: കൊച്ചിയില്‍ ഈ മാസം 21ന് രൂപപ്പെട്ട വെള്ളക്കെട്ട് ജൂണിലും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ മെയ് മാസത്തിന് മുമ്പേ പരിഹാരം കാണാനാണ് തീരുമാനമെന്ന് മേയര്‍ സൗമിനി ജെയ്‌ന്‍. അനധികൃത നിര്‍മാണങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. നഗരസഭക്ക് താങ്ങാന്‍ കഴിയുന്നതിലും അധികം ചിലവ് പദ്ധതിക്ക് ആവശ്യമായി വരുന്നതിനാല്‍ കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കും. കയ്യേറ്റങ്ങള്‍ അടക്കമുള്ളവ ഒഴിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കേണ്ടി വരും. അതിനാല്‍ കലക്ടറെ പദ്ധതിയുടെ കണ്‍വീനറായി ചുമതലപ്പെടുത്തിയതായും സൗമിനി ജെയ്‌ന്‍ അറിയിച്ചു.
കൊച്ചിയിലെ വെള്ളക്കെട്ട്; സാഹചര്യങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തിയെന്ന് സൗമിനി ജെയ്ൻ
ഈ മാസം 21ന് കൊച്ചിയിലുണ്ടായ വെള്ളക്കെട്ട് പ്രളയസമാനമായ സാഹചര്യമാണ് സൃഷ്ടിച്ചത്. വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാഹചര്യം സര്‍ക്കാര്‍ വിലയിരുത്തിയതായി കൊച്ചി മേയര്‍ സൗമിനി ജെയ്‌ന്‍ പറഞ്ഞു.
![കൊച്ചിയിലെ വെള്ളക്കെട്ട്; സാഹചര്യങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തിയെന്ന് സൗമിനി ജെയ്ൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4869637-593-4869637-1572015122595.jpg?imwidth=3840)
കൊച്ചിയിലെ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. വെള്ളക്കെട്ട് നേരിടാന്‍ നഗരസഭ കൈക്കൊണ്ട നടപടികള്‍ മേയര്‍ സൗമിനി ജെയ്‌ന്‍ യോഗത്തില്‍ വിശദീകരിച്ചു. കൊച്ചിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതും നഗര സൗന്ദര്യവ്തകരണവും വെള്ളം ഇറങ്ങുന്നതിന് തടസങ്ങള്‍ സൃഷ്ടിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെള്ളക്കെട്ടിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്.
കൊച്ചി: കൊച്ചിയില്‍ ഈ മാസം 21ന് രൂപപ്പെട്ട വെള്ളക്കെട്ട് ജൂണിലും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ മെയ് മാസത്തിന് മുമ്പേ പരിഹാരം കാണാനാണ് തീരുമാനമെന്ന് മേയര്‍ സൗമിനി ജെയ്‌ന്‍. അനധികൃത നിര്‍മാണങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. നഗരസഭക്ക് താങ്ങാന്‍ കഴിയുന്നതിലും അധികം ചിലവ് പദ്ധതിക്ക് ആവശ്യമായി വരുന്നതിനാല്‍ കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കും. കയ്യേറ്റങ്ങള്‍ അടക്കമുള്ളവ ഒഴിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കേണ്ടി വരും. അതിനാല്‍ കലക്ടറെ പദ്ധതിയുടെ കണ്‍വീനറായി ചുമതലപ്പെടുത്തിയതായും സൗമിനി ജെയ്‌ന്‍ അറിയിച്ചു.
കൊച്ചിയിലെ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. വെള്ളക്കെട്ട് നേരിടാന്‍ നഗരസഭ കൈക്കൊണ്ട നടപടികള്‍ മേയര്‍ സൗമിനി ജെയ്‌ന്‍ യോഗത്തില്‍ വിശദീകരിച്ചു. കൊച്ചിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതും നഗര സൗന്ദര്യവ്തകരണവും വെള്ളം ഇറങ്ങുന്നതിന് തടസങ്ങള്‍ സൃഷ്ടിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെള്ളക്കെട്ടിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്.
Body:കൊച്ചിയിലെ വെള്ളക്കെനെതിരെ ഹോക്കോടതിയുടേതടക്കം രൂക്ഷ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്തരിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. വെള്ളക്കെട്ടിന്റെ പ്രശ്‌നവും നഗരസഭ ചെയ്ത കാര്യങ്ങളും മേയര്‍ സൗമിനിജെയ്ന്‍ യോഗത്തില്‍ വിശദീകരിച്ചു. കൊച്ചിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചതിന്‍രെയും സൗന്തര്യവത്കരണത്തിന്റെ ഭാഗമായും വെള്ളം ഇറങ്ങുന്നതിനുള്ള തടസ്സങ്ങള്‍ നിലനില്‍ക്കുന്നതായും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. നിലവില്‍ രൂപപ്പെട്ട വെള്ളക്കെട്ട് ജൂണ്‍ മാസത്തിലും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ മേയ് മാസത്തിനു മുന്നേ പരിഹാരം കാണാനാണ് തീരുമാനം.
ബൈറ്റ്
സൗമിനി ജെയന്‍.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനടക്കകക്ം സര്‍ക്കാര്‍ സഹായം കോര്‍പ്പറേഷന് ലഭ്യമാകും. നഗരസഭയ്ക്ക് താങ്ങാനാകാത്തതിലധികം ചെലവ് പദ്ധതിയ്ക്ക് വരുന്നതിനാല്‍ അതിനും സര്‍ക്കാര്‍ സഹായം ലഭ്യമാകുമെന്നും മേയര്‍ വ്യ്കതമാക്കി.
ബൈറ്റ്.
സാധാരണ കൈയ്യേറ്റങ്ങടക്കം ഒഴിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കേണ്ടി വരുന്നും അതിനാല്‍ കലക്ടറെ പദ്ധതിയുടെ കണ്‍വീനറായി ചുമതലപ്പെടുത്തിയതായും സൗമിനി ജെയന്‍ അറിയിച്ചു.
ഇടിവി ഭാരത്
തിരുവനന്തപുരം.
Conclusion:
TAGGED:
kochi mayor latest news