ETV Bharat / bharat

ഗുജറാത്ത് തീരത്ത് കുടുങ്ങിക്കിടക്കുന്നു മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍ - മത്സ്യതൊഴിലാളികൾ കുടുങ്ങി

മത്സ്യത്തൊഴിലാളികൾ ഭക്ഷണമോ വെള്ളമോ ഇല്ലാതെയാണ് ഗുജറാത്ത് തീരത്ത് കുടുങ്ങിക്കിടക്കുന്നത്. സർക്കാരിന്‍റെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമില്ലെന്നാണ് ആരോപണം.

'മഹാ' ചുഴലിക്കാറ്റ്; തമിഴ്‌നാട് മത്സ്യതൊഴിലാളികൾ ഗുജറാത്ത് തീരത്ത് കുടുങ്ങിക്കിടക്കുന്നു
author img

By

Published : Nov 7, 2019, 12:57 AM IST

ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് കുടുങ്ങി കിടക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കാതെ ദുരിതത്തിലെന്ന് ആരോപണം. 'മഹാ' ചുഴലിക്കാറ്റിന്‍റെ സാധ്യത കണക്കിലെടുത്ത് തീരദേശ സംരക്ഷണ സേനയുടെ മുന്നറിയിപ്പ് പരിഗണിച്ചാണ് ഇവര്‍ ഗുജറാത്ത് തീരത്ത് എത്തിയത്. 13 ദിവസമായി തമിഴ്‌നാട്ടിൽ നിന്നുള്ള 40 ബോട്ടുകളും ഏകദേശം 600 മത്സ്യത്തൊഴിലാളികളും ഗുജറാത്ത് തീരത്ത് കുടുങ്ങികിടക്കുകയാണ്. ഗുജറാത്തിലെ ഗിർ സോംനാഥ് ജില്ലയിലെ വെരാവൽ തുറമുഖത്താണ് സംഘമുള്ളത്.

തുറമുഖം വിട്ട് പോകാൻ തീര സംരക്ഷണ സേന അനുവധിക്കുന്നില്ല. എന്നാല്‍ ഇവര്‍ക്ക് വേണ്ട ഭക്ഷണമോ വെള്ളമോ നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആരോപണം. എത്രദിവസം ഇവിടെ കഴിയേണ്ടി വരുമെന്ന അറിയിപ്പും തൊഴിലാളികള്‍ക്ക് നല്‍കുന്നില്ല. കേന്ദ്ര സര്‍ക്കാരൊ തമിഴ്‌നാട് സർക്കാരൊ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും മത്സ്യത്തൊഴിലാളികളുടെ ആരോപിച്ചു.

താൻ മത്സ്യ ഗവേഷണത്തിന് വന്നതാണെന്നും 13 ദിവസമായി ഇവിടെ കുടുങ്ങികിടക്കുകയാണെന്നും ഞങ്ങൾക്ക് ഭക്ഷണമോ വെള്ളമോ ലഭിക്കുന്നുണ്ടോ എന്നു പോലും സർക്കാർ അന്വേഷിക്കുന്നില്ല എന്നുമാണ് സംഘത്തിലെ ഒരു മത്സ്യതൊഴിലാളി പറയുന്നത്. തമിഴ്‌നാട്, കേരളം, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള 13 മത്സ്യതൊഴിലാളികൾ ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് നാല് ദിവസമെടുത്ത് ഞായറാഴ്‌ച രാത്രിയാണ് കൊച്ചി തീരത്ത് എത്തിയത്. 'മഹാ' ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് ദേവഭൂമി-ദ്വാരക ജില്ലയ്ക്കും കേന്ദ്രഭരണ പ്രദേശമായ ദിയുവിനും ഇടയിലായിരിക്കും ശക്‌തമാകുന്നതെന്നാണ് നിഗമനം. ഗുജറാത്തിലെ നേവൽ യൂണിറ്റുകൾ അടിയന്തര പ്രവർത്തനങ്ങൾക്ക് സജ്ജമാണെന്ന് അറിയിച്ചിട്ടുണ്ട്.

ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് കുടുങ്ങി കിടക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കാതെ ദുരിതത്തിലെന്ന് ആരോപണം. 'മഹാ' ചുഴലിക്കാറ്റിന്‍റെ സാധ്യത കണക്കിലെടുത്ത് തീരദേശ സംരക്ഷണ സേനയുടെ മുന്നറിയിപ്പ് പരിഗണിച്ചാണ് ഇവര്‍ ഗുജറാത്ത് തീരത്ത് എത്തിയത്. 13 ദിവസമായി തമിഴ്‌നാട്ടിൽ നിന്നുള്ള 40 ബോട്ടുകളും ഏകദേശം 600 മത്സ്യത്തൊഴിലാളികളും ഗുജറാത്ത് തീരത്ത് കുടുങ്ങികിടക്കുകയാണ്. ഗുജറാത്തിലെ ഗിർ സോംനാഥ് ജില്ലയിലെ വെരാവൽ തുറമുഖത്താണ് സംഘമുള്ളത്.

തുറമുഖം വിട്ട് പോകാൻ തീര സംരക്ഷണ സേന അനുവധിക്കുന്നില്ല. എന്നാല്‍ ഇവര്‍ക്ക് വേണ്ട ഭക്ഷണമോ വെള്ളമോ നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആരോപണം. എത്രദിവസം ഇവിടെ കഴിയേണ്ടി വരുമെന്ന അറിയിപ്പും തൊഴിലാളികള്‍ക്ക് നല്‍കുന്നില്ല. കേന്ദ്ര സര്‍ക്കാരൊ തമിഴ്‌നാട് സർക്കാരൊ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും മത്സ്യത്തൊഴിലാളികളുടെ ആരോപിച്ചു.

താൻ മത്സ്യ ഗവേഷണത്തിന് വന്നതാണെന്നും 13 ദിവസമായി ഇവിടെ കുടുങ്ങികിടക്കുകയാണെന്നും ഞങ്ങൾക്ക് ഭക്ഷണമോ വെള്ളമോ ലഭിക്കുന്നുണ്ടോ എന്നു പോലും സർക്കാർ അന്വേഷിക്കുന്നില്ല എന്നുമാണ് സംഘത്തിലെ ഒരു മത്സ്യതൊഴിലാളി പറയുന്നത്. തമിഴ്‌നാട്, കേരളം, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള 13 മത്സ്യതൊഴിലാളികൾ ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് നാല് ദിവസമെടുത്ത് ഞായറാഴ്‌ച രാത്രിയാണ് കൊച്ചി തീരത്ത് എത്തിയത്. 'മഹാ' ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് ദേവഭൂമി-ദ്വാരക ജില്ലയ്ക്കും കേന്ദ്രഭരണ പ്രദേശമായ ദിയുവിനും ഇടയിലായിരിക്കും ശക്‌തമാകുന്നതെന്നാണ് നിഗമനം. ഗുജറാത്തിലെ നേവൽ യൂണിറ്റുകൾ അടിയന്തര പ്രവർത്തനങ്ങൾക്ക് സജ്ജമാണെന്ന് അറിയിച്ചിട്ടുണ്ട്.

Intro:ઇટીવી ભારત દેશ ની 13 ભાષાઓ માં સમાચાર આપવાની સાથે દેશ ના દરેક ખૂણે પહોંચ ધરાવતું માધ્યમ છે. ત્યારે etv ભારતે તામિલનાડુ થી નીકળેલા અને ગુજરાત માં ફસાયેલા 600 જેટલા માછીમારો ની સમસ્યા ને કેન્ડરસરકાર અને તામિલનાડુ સરકાર સુધી પહોંચાડવાનો પ્રયાસ કર્યો છે. અને ફરી એકવાર સાબિત કર્યું કે ઇટીવી માત્ર સમાચાર સંસ્થા નહી પણ સામાજિક સમાચાર સંસ્થા છે.

ક્યાર વાવાઝોડા વખતે જ્યારે કેન્દ્રસરકાર અને રાજ્ય સરકારો એ માછીમારી કરી રહેલા માછીમારો ને નજીક ના બંદરોમાં આશ્રય લેવા સૂચન કર્યું હતું ત્યારે તામિલનાડુ ની 40 થી વધુ બોટ ગુજરાત ના ગીરસોમનાથ જિલ્લા ના વેરવાળ માછીમારી બંદર પર આવી હતી. 2 દિવસ બાદ જ્યારે તેઓ પાછા તામિલનાડુ જવા માંગતા હતા ત્યારે તેઓને ખબર પડી કે મહા નામનું મહાકાય વાવાઝોડું પાછળ જ આવી રહ્યું છે. જેના કારણે તેઓ 13 દિવસ થી અહીં ફસાયા છે.Body:ત્યારે અહીં ફસાયેલા માછીમારો નો આરોપ છે કે કેન્દ્રસરકાર કે તમિલનાડુ સરકાર દ્વારા એક વાર પણ એમનો સંપર્ક કરવાનો પ્રયત્ન નથી કરવામાં આવ્યો તેમજ તેમનું રાશન અને પાણી ખૂટી ગયા છે અને ડિલ્બ પણ ખૂટવા આવ્યું છે. તેઓ ભૂખ થી ટળવળી રહ્યા છે. ત્યારે સરકાર દ્વારા તેમને વહેલીતકે તામિલનાડુ જવા મદદ કરવામાં આવે તેવી ઇટીવી ભારત ના માધ્યમથી તેઓએ કેન્દ્રસરકાર અને તામિલનાડુ રાજ્યસરકાર ને મદદ માટે વિનંતી કરી છે.

તામિલનાડુ સુધી તેઓનો અવાજ પહોંચાડવા માટે તેઓ ને ઇટીવી નું માધ્યમ પૂરું પાડવા માટે તેઓએ ઇટીવી નો આભાર માન્યો હતો.Conclusion:સ્ટોરી એક્સક્લુઝીવ છે. તમિલ ભાષામાં બાઈટ લીધી છે જે તેમને આપવા વિનંતી તેમજ વન ટુ વન હિન્દિ કર્યું છે.

lets rock..
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.