ETV Bharat / bharat

അന്തരീക്ഷ മലിനീകരണം: അരവിന്ദ് കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് ആർ. പി സിംഗ്

author img

By

Published : Nov 15, 2019, 4:02 PM IST

പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഡൽഹിയിലെ മലിനീകരണ പ്രശ്‌നങ്ങൾ പ്രധാനമായും മന്ദഗതിയിലുള്ള ഗതാഗതവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ സംസ്ഥാന സർക്കാർ ഇതിന് പരിഹാരം കാണുന്നില്ലെന്ന് മാത്രമല്ല മലിനീകരണം രാഷ്ട്രീയവൽക്കരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സിംഗ് ആരോപിച്ചു

അന്തരീക്ഷ മലിനീകരണം: അരവിന്ദ് കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് ആർപി സിംഗ്

ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ വിഷയത്തിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ സെക്രട്ടറി ആർ പി സിംഗ്. അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള സർക്കാരാണ് ഡൽഹിയില്‍ അന്തരീക്ഷ മലിനീകരണം ഇത്രയും മോശമായ അവസ്ഥയിൽ എത്തിച്ചതെന്ന് ആര്‍ പി സിംഗ് ആരോപിച്ചു. സംസ്ഥാനത്തെ മുഴുവൻ റോഡുകളും വൺവേയാക്കി മാറ്റുന്നതുൾപ്പെടെ നിരവധി നടപടികളിലൂടെ മലിനീകരണം നിയന്ത്രിക്കാൻ കഴിയുമെന്ന് ആര്‍ പി സിംഗ് ഇടിവി ഭാരതിനോട് പറഞ്ഞു.

പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഡൽഹിയിലെ മലിനീകരണ പ്രശ്‌നങ്ങൾ പ്രധാനമായും മന്ദഗതിയിലുള്ള ഗതാഗതവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ സംസ്ഥാന സർക്കാർ ഇതിന് പരിഹാരം കാണുന്നില്ലെന്ന് മാത്രമല്ല മലിനീകരണം രാഷ്ട്രീയവൽക്കരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സിംഗ് പറഞ്ഞു.സ്മോഗ് ടവറുകൾ സ്ഥാപിക്കാനും റോഡുകൾ റെഡ് ലൈറ്റ് രഹിതമാക്കാനും പുതിയ നടപടികൾ പരീക്ഷിക്കാനും ആം ആദ്‌മി സർക്കാർ വിമുഖത കാണിക്കുന്നുവെന്നും സിംഗ് കുറ്റപ്പെടുത്തി.

മലിനീകരണം നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാരിന്‍റെ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോൾ ദില്ലി, യുപി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ സംസ്ഥാന സർക്കാരിന് ആവശ്യമായ പിന്തുണ നൽകിയതായി സിംഗ് പറഞ്ഞു. കേന്ദ്രം ഫണ്ട് അനുവധിച്ചിണ്ടെന്നും നടപടിയെടുക്കാൻ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് കേന്ദ്രം തയ്യാറാണ്. പക്ഷേ അതിന് സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നും ആർ പി സിംഗ് പറഞ്ഞു.

അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് നോയിഡ, ഗാസിയാബാദ്, ദില്ലി എന്നിവിടങ്ങളിലെ സ്‌കൂളുകൾക്ക് രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗുരുഗ്രാമിൽ താമസിക്കുന്ന ആളുകൾക്ക് വിഷവാതകം ശ്വസിക്കുന്നത് മൂലം ശ്വാസ തടസം, അലർജി എന്നിവ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് ഈ പ്രദേശത്ത് കടുത്ത മൂടൽമഞ്ഞുണ്ടാവാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ വിഷയത്തിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ സെക്രട്ടറി ആർ പി സിംഗ്. അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള സർക്കാരാണ് ഡൽഹിയില്‍ അന്തരീക്ഷ മലിനീകരണം ഇത്രയും മോശമായ അവസ്ഥയിൽ എത്തിച്ചതെന്ന് ആര്‍ പി സിംഗ് ആരോപിച്ചു. സംസ്ഥാനത്തെ മുഴുവൻ റോഡുകളും വൺവേയാക്കി മാറ്റുന്നതുൾപ്പെടെ നിരവധി നടപടികളിലൂടെ മലിനീകരണം നിയന്ത്രിക്കാൻ കഴിയുമെന്ന് ആര്‍ പി സിംഗ് ഇടിവി ഭാരതിനോട് പറഞ്ഞു.

പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഡൽഹിയിലെ മലിനീകരണ പ്രശ്‌നങ്ങൾ പ്രധാനമായും മന്ദഗതിയിലുള്ള ഗതാഗതവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ സംസ്ഥാന സർക്കാർ ഇതിന് പരിഹാരം കാണുന്നില്ലെന്ന് മാത്രമല്ല മലിനീകരണം രാഷ്ട്രീയവൽക്കരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സിംഗ് പറഞ്ഞു.സ്മോഗ് ടവറുകൾ സ്ഥാപിക്കാനും റോഡുകൾ റെഡ് ലൈറ്റ് രഹിതമാക്കാനും പുതിയ നടപടികൾ പരീക്ഷിക്കാനും ആം ആദ്‌മി സർക്കാർ വിമുഖത കാണിക്കുന്നുവെന്നും സിംഗ് കുറ്റപ്പെടുത്തി.

മലിനീകരണം നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാരിന്‍റെ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോൾ ദില്ലി, യുപി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ സംസ്ഥാന സർക്കാരിന് ആവശ്യമായ പിന്തുണ നൽകിയതായി സിംഗ് പറഞ്ഞു. കേന്ദ്രം ഫണ്ട് അനുവധിച്ചിണ്ടെന്നും നടപടിയെടുക്കാൻ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് കേന്ദ്രം തയ്യാറാണ്. പക്ഷേ അതിന് സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നും ആർ പി സിംഗ് പറഞ്ഞു.

അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് നോയിഡ, ഗാസിയാബാദ്, ദില്ലി എന്നിവിടങ്ങളിലെ സ്‌കൂളുകൾക്ക് രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗുരുഗ്രാമിൽ താമസിക്കുന്ന ആളുകൾക്ക് വിഷവാതകം ശ്വസിക്കുന്നത് മൂലം ശ്വാസ തടസം, അലർജി എന്നിവ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് ഈ പ്രദേശത്ത് കടുത്ത മൂടൽമഞ്ഞുണ്ടാവാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Intro: लगातार दिल्ली में बढ़ते दम घोटू जहरीली हवा ने दिल्ली की सियासत को भी जहरीला कर दिया है इसके उपाय करने के बजाय राज्य और केंद्र दोनों ही सरकारें अपनी अपनी सियासत चमका रही है एक तरफ दिल्ली में प्रदूषण की मार झेल रहे बच्चे स्कूल की छुट्टी होने के कारण बाल दिवस में भी घर में दुबके रहे वही बुजुर्गों के हालात काफी गंभीर हो रहे हैं अस्पतालों में मरीजों की संख्या बढ़ती जा रही है बृहस्पतिवार को जहां दिल्ली में पॉल्यूशन का स्तर 5:30 से 600 तक पार कर रहा था वहीं शुक्रवार को यह स्तर 700 के इंडेक्स पार कर चुका है और हर दिन राज्य और केंद्र सरकार इसके लिए एक दूसरे को जिम्मेदार ठहरा रहे हैं हेल्थ इमरजेंसी पर कोई भी सरकार चाहे वह राज्य हो या केंद्र की भाजपा सरकार बहुत ज्यादा गंभीर नजर नहीं आ रही और ना ही तो अभी तक कोई समन्वय समिति बनाई गई और ना ही राज्य और केंद्र की सरकार ने बैठकर उपाय निकालने की कोई बैठक की लिहाजा इसका भुगतान भुगत रही है दिल्ली की जनता


Body: भाजपा के दिल्ली नेता और बीजेपी के राष्ट्रीय सचिव आरपी सिंह ने एक बार फिर इस मुद्दे पर केंद्र सरकार को दोषी ठहराते हुए बल्कि केंद्र से पल्ला झाड़ते हुए उन्होंने सीधे तौर पर इसे के लिए सिर्फ राज्य सरकार यानी केजरीवाल की सरकार को जिम्मेदार ठहराया आरपी सिंह का कहना है कि हर बार सिर्फ केजरीवाल और लाकर इतिश्री कर लेते हैं मगर इस बार तो ऑडी वेन के दौरान भी दिल्ली में प्रदूषण का स्तर बढ़ता रहा हालांकि उन्होंने सवाल यह पूछे जाने पर कि आखिर पराली पर क्यों नहीं सरकार कड़े कदम उठा रही है और केंद्र सरकार और राज्य सरकार के बीच समन्वय क्यों नहीं है उनका कहना है कि केंद्र अपनी तरफ से सारे सेफ्टी मेजर्स ले रही है केंद्र सरकार आगे बढ़कर बैठक करने को तैयार है लेकिन राज्य सरकार ने अभी तक कोई जरूरत ही नहीं समझी इमरजेंसी हालात पर केंद्र के साथ कोई सहायता मांगी जाए या कोई बैठक की जाए उनका कहना है कि केंद्र सरकार राज्य सरकार के कार्य में हस्तक्षेप करके बैठक नहीं भुला सकती बहरहाल दोनों ही पार्टियों की सियासत के बीच पीस रही है दिल्ली की जनता प्रदूषण कम होने की बजाय और पराली कम जलने के बजाय एक-एक दिन करते हुए आगे बढ़ता ही जा रहा है बृहस्पतिवार को दिल्ली की जनता ने यह उम्मीद लगाई थी कि शायद शुक्रवार तक प्रदूषण कम हो जाएगा लेकिन शुक्रवार को प्रदूषण का स्तर बृहस्पतिवार से भी ज्यादा बढ़ गया डॉक्टर और विशेषज्ञों की राय जाने तो उनका कहना है कि यह प्रदूषण इतना ज्यादा है कि सुबह जिस समय बच्चे स्कूल जाते हैं उस समय इसकी मात्रा एक व्यक्ति अगर खुली हवा में सांस लेता है तो एक साथ 22 सिगरेट के धुए लेने जैसे प्रदूषण का स्तर बढ़ चुका है और वही यह 45 सिगरेट के धुए तक पहुंच रहा है ऐसे में दोनों ही सरकारें अपनी अपनी सियासत में जुटी है और इस इमरजेंसी हालात पर अभी तक एक बैठक भी नहीं बुलाई गई है


Conclusion:केंद्र सरकार राज्य पर पल्ला झाड़ रही है और राज्य केंद्र पर एक तरफ दिल्ली को विदेशों की तर्ज पर बना देने का सपना और ख्वाब दिखाने वाले राज्य सरकार सिर्फ ऑडी वेन का रास्ता अपनाकर यह मान बैठी है इसके अलावा और कोई उपाय नहीं है भाजपा के राष्ट्रीय सचिव का कहना है कि दिल्ली सरकार कागजों पर काफी दिनों से दिल्ली की सार्वजनिक ट्रांसपोर्ट बसों और सीएनजी बसों को खरीदने पर एग्रीमेंट कर चुकी है लेकिन सार्वजनिक ट्रांसपोर्ट में बढ़ावा पिछले 5 सालों में बहुत कम हुआ है जिससे लगातार निजी वाहनों की संख्या बढ़ती जा रही है और इस पर किसी भी तरह के चेक्स नहीं लगाई जा पाए हैं सरकार को चाहिए कि वह प्रदूषण बढ़ाने वाली फैक्ट्रियों को बंद करें मगर जब केंद्र ऐसा करने को होती है तो दिल्ली सरकार धरने पर बैठ जाती है
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.