ETV Bharat / bharat

ബിഹാറില്‍ 12 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു

author img

By

Published : Jul 9, 2020, 12:17 PM IST

ബുധനാഴ്‌ച ആറ് ജില്ലകളിലായാണ് മരണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി 4 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Bihar lightening  Lightning kills 12 people in Bihar  CM announces ex-gratia relief  ബിഹാറില്‍ 12 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു  മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപയുടെ ധനസഹായം  ബിഹാര്‍
ബിഹാറില്‍ 12 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു

പട്‌ന: ബിഹാറില്‍ 12 പേര്‍ ഇടിമിന്നലേറ്റ് മരിച്ചതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. ബെഗുസെരെയില്‍ നിന്നും ഏഴുപേരും, ബഗല്‍പൂര്‍, ബാങ്ക, മുങ്കര്‍, കെയ്‌മൂര്‍, ജമുയ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ വീതവുമാണ് മരിച്ചത്. ബുധനാഴ്‌ച ആറ് ജില്ലകളിലായാണ് മരണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയായതിനാല്‍ ജാഗരൂകരായിരിക്കണമെന്നും ദുരന്ത നിവാരണ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ അവഗണിക്കരുതെന്നും വീട്ടിലിരിക്കണമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു. പട്‌ന, ബോജ്‌പൂര്‍, വൈശാലി, നളന്ദ എന്നീ ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇടിമിന്നല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

  • राज्य के 6 जिलों में वज्रपात से 12 लोगों की मृत्यु दुःखद। मृतकों के आश्रितों को 4-4 लाख रु० अनुग्रह अनुदान देने का निर्देश दिया गया है।...(1/2)https://t.co/nhikzQWLEg

    — Nitish Kumar (@NitishKumar) July 8, 2020 " class="align-text-top noRightClick twitterSection" data=" ">
  • ...(2/2) मेरी लोगों से अपील है कि वे खराब मौसम में पूरी सतर्कता बरतें। आपदा प्रबंधन विभाग द्वारा समय-समय पर जारी किए गए सुझावों का अनुपालन करें। खराब मौसम में घरों में रहें और सुरक्षित रहें। https://t.co/nhikzQWLEg

    — Nitish Kumar (@NitishKumar) July 8, 2020 " class="align-text-top noRightClick twitterSection" data=" ">

നേരത്തെ ജൂലായ് 4ന് ബിഹാറിലെ വിവിധ ജില്ലകളിലായി ഇടിമിന്നലേറ്റ് 23 പേര്‍ മരിച്ചിരുന്നു. ജൂലായ് 3 ന് 13 പേരും സമാനമായി മരിച്ചിരുന്നു. ലക്ഷിസാറായില്‍ നിന്ന് രണ്ട് പേരും, ഗയ, ബങ്ക, സമസ്‌തിപൂര്‍, നളന്ദ, ജമുയ് ജില്ലകളില്‍ നിന്ന് ഓരോരുത്തര്‍ വീതവുമാണ് മരിച്ചത്. ജൂലായ് 2 നും 3 ജില്ലകളിലായി 6 പേര്‍ ഇടിമിന്നലേറ്റ് മരിച്ചിരുന്നു. നിരവധി പേര്‍ക്കാണ് കനത്ത മഴയിലും ഇടിമിന്നലിലും പരിക്കേറ്റത്.

പട്‌ന: ബിഹാറില്‍ 12 പേര്‍ ഇടിമിന്നലേറ്റ് മരിച്ചതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. ബെഗുസെരെയില്‍ നിന്നും ഏഴുപേരും, ബഗല്‍പൂര്‍, ബാങ്ക, മുങ്കര്‍, കെയ്‌മൂര്‍, ജമുയ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ വീതവുമാണ് മരിച്ചത്. ബുധനാഴ്‌ച ആറ് ജില്ലകളിലായാണ് മരണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയായതിനാല്‍ ജാഗരൂകരായിരിക്കണമെന്നും ദുരന്ത നിവാരണ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ അവഗണിക്കരുതെന്നും വീട്ടിലിരിക്കണമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു. പട്‌ന, ബോജ്‌പൂര്‍, വൈശാലി, നളന്ദ എന്നീ ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇടിമിന്നല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

  • राज्य के 6 जिलों में वज्रपात से 12 लोगों की मृत्यु दुःखद। मृतकों के आश्रितों को 4-4 लाख रु० अनुग्रह अनुदान देने का निर्देश दिया गया है।...(1/2)https://t.co/nhikzQWLEg

    — Nitish Kumar (@NitishKumar) July 8, 2020 " class="align-text-top noRightClick twitterSection" data=" ">
  • ...(2/2) मेरी लोगों से अपील है कि वे खराब मौसम में पूरी सतर्कता बरतें। आपदा प्रबंधन विभाग द्वारा समय-समय पर जारी किए गए सुझावों का अनुपालन करें। खराब मौसम में घरों में रहें और सुरक्षित रहें। https://t.co/nhikzQWLEg

    — Nitish Kumar (@NitishKumar) July 8, 2020 " class="align-text-top noRightClick twitterSection" data=" ">

നേരത്തെ ജൂലായ് 4ന് ബിഹാറിലെ വിവിധ ജില്ലകളിലായി ഇടിമിന്നലേറ്റ് 23 പേര്‍ മരിച്ചിരുന്നു. ജൂലായ് 3 ന് 13 പേരും സമാനമായി മരിച്ചിരുന്നു. ലക്ഷിസാറായില്‍ നിന്ന് രണ്ട് പേരും, ഗയ, ബങ്ക, സമസ്‌തിപൂര്‍, നളന്ദ, ജമുയ് ജില്ലകളില്‍ നിന്ന് ഓരോരുത്തര്‍ വീതവുമാണ് മരിച്ചത്. ജൂലായ് 2 നും 3 ജില്ലകളിലായി 6 പേര്‍ ഇടിമിന്നലേറ്റ് മരിച്ചിരുന്നു. നിരവധി പേര്‍ക്കാണ് കനത്ത മഴയിലും ഇടിമിന്നലിലും പരിക്കേറ്റത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.