റാഞ്ചി: മഴ പെയ്താൽ ത്സാര്‍ഖണ്ഡില്‍ ഘോറബന്ധ ജില്ലയിലെ മുറേതക്കുര ഗ്രാമത്തിലെ സർക്കാർ സ്‌കൂൾ വിദ്യാർഥികൾ കുടക്കീഴിൽ പഠിക്കാൻ നിർബന്ധിതരാകുന്നു. ഏഴ് ക്ലാസ് മുറികളുള്ള സ്കൂളിൽ മൂന്നെണ്ണം ഒഴികെ മിക്കതും മോശം അവസ്ഥയിലാണ്. 170 ഓളം കുട്ടികൾ ഈ സ്‌കൂളിൽ പഠിക്കുന്നുണ്ടെന്ന് അധ്യാപകൻ രതി കാന്ത് പ്രധാൻ അവകാശപ്പെട്ടു. മഴ പെയ്യുമ്പോൾ നിർഭാഗ്യകരമായ സംഭവങ്ങൾ ഒഴിവാക്കാൻ വൈദ്യുതി ഓഫാക്കുകയാണെന്നും അവരെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മഴയത്ത് ക്ലാസിൽ കുടപിടിച്ച് ഝാർഖണ്ഡിലെ വിദ്യാർഥികൾ
മഴ പെയ്താൽ കുട പിടിച്ച് ക്ലാസിലിരിക്കേണ്ട അവസ്ഥയിലാണ് ഘോറബന്ധ ജില്ലയിലെ മുറേതക്കുര ഗ്രാമത്തിലെ സർക്കാർ സ്‌കൂൾ വിദ്യാർഥികൾ
റാഞ്ചി: മഴ പെയ്താൽ ത്സാര്‍ഖണ്ഡില്‍ ഘോറബന്ധ ജില്ലയിലെ മുറേതക്കുര ഗ്രാമത്തിലെ സർക്കാർ സ്‌കൂൾ വിദ്യാർഥികൾ കുടക്കീഴിൽ പഠിക്കാൻ നിർബന്ധിതരാകുന്നു. ഏഴ് ക്ലാസ് മുറികളുള്ള സ്കൂളിൽ മൂന്നെണ്ണം ഒഴികെ മിക്കതും മോശം അവസ്ഥയിലാണ്. 170 ഓളം കുട്ടികൾ ഈ സ്‌കൂളിൽ പഠിക്കുന്നുണ്ടെന്ന് അധ്യാപകൻ രതി കാന്ത് പ്രധാൻ അവകാശപ്പെട്ടു. മഴ പെയ്യുമ്പോൾ നിർഭാഗ്യകരമായ സംഭവങ്ങൾ ഒഴിവാക്കാൻ വൈദ്യുതി ഓഫാക്കുകയാണെന്നും അവരെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Conclusion: