ETV Bharat / bharat

ഇന്ത്യാ ചരിത്രം മാറ്റിയെഴുതുമെന്ന് കേന്ദ്രമന്ത്രി പ്രതാപ് സാരംഗി - ഇന്ത്യാചരിത്രം തെറ്റിദ്ധരിപ്പിക്കുന്നത് മാറ്റിയെഴുതണം ; പ്രതാപ് സാരംഗി

ബ്രിട്ടീഷ് താല്‍പര്യങ്ങള്‍ക്കനുസരിച്ച ചരിത്രമാണ് ഇവിടെയുള്ളത്. അത് തിരുത്താനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞു

ഇന്ത്യാചരിത്രം തെറ്റിദ്ധരിപ്പിക്കുന്നത് മാറ്റിയെഴുതണം ; പ്രതാപ് സാരംഗി
author img

By

Published : Sep 13, 2019, 12:55 PM IST

ഭുവനേശ്വര്‍: ഇന്ത്യയുടെ ചരിത്രം എഴുതപ്പെട്ടിട്ടുള്ളത് ബ്രിട്ടീഷുകാര്‍ക്കിണങ്ങുന്ന തരത്തിലാണെന്നും മാറ്റിയെഴുതേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പ്രതാപ് സാരംഗി പറഞ്ഞു. വ്യാഴാഴ്ചയാണ് വിവാദപ്രസ്‌താവനയുമായി കേന്ദ്ര മല്‍സ്യ ക്ഷീര മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രതാപ് സാരംഗി രംഗത്തെത്തിയത്. മിഥ്യാധാരണകളും ഭാവനകളുമാണ് നിലനിന്നിരുന്നതെന്നും അദ്ദേഹം പറയുന്നു. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രതാപ് സാരംഗി മാധ്യമങ്ങളോട് പറഞ്ഞു.

ആര്യന്മാരും ദ്രാവിഡന്‍മാരും ഇന്ത്യക്ക് പുറത്തുനിന്നും വന്നവരാണ്. കാസ്‌പിയന്‍ സമുദ്രതീര പ്രദേശത്തുനിന്നാണ് ആര്യന്മാരുടെ വരവ്. ആര്യന്മാരും ദ്രാവിഡന്മാരും വ്യത്യസ്‌ത വംശങ്ങളില്‍ നിന്നുള്ളവരാണെന്ന് യാതൊരു തെളിവും ലഭിച്ചിട്ടില്ല. ബ്രിട്ടീഷ് സ്രാമാജ്യം ശക്തിപ്പെടുത്തുന്നതിനായ് അവര്‍ തങ്ങളുടേതായ തിരക്കഥ എഴുതുകയായിരുന്നെന്നും പ്രതാപ് സാരംഗി വ്യക്തമാക്കി.
ഒഡീഷയിലെ ബാലസോര്‍ മണ്ഡലത്തില്‍ നിന്നുള്ള ആദ്യ എം.പിയാണ് പ്രതാപ് സാരംഗി. ഹിന്ദുക്കളും സിക്കുകാരും തമ്മിലും വടക്കെ ഇന്ത്യയിലെയും തെക്കേ ഇന്ത്യയിലെയും ഭാഷകള്‍ തമ്മിലും വേര്‍തിരിവ് സൃഷ്‌ടിക്കപ്പെടുകയായിരുന്നു. എന്നാല്‍ ഇന്ത്യയിലെ മുഴുവന്‍ ഭാഷകളും ഉരുത്തിരിഞ്ഞത് സംസ്‌കൃതത്തില്‍ നിന്നാണ് ആയതിനാല്‍ വടക്കെ ഇന്ത്യയിലെയും തെക്കേ ഇന്ത്യയിലെയും ഭാഷകള്‍ തമ്മില്‍ സമാനതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെക്കുറിച്ച് ഒന്നും അറിയാത്തവര്‍ക്ക് ബ്രിട്ടീഷുകാര്‍ പണം നല്‍കി ചരിത്രം എഴുതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭുവനേശ്വര്‍: ഇന്ത്യയുടെ ചരിത്രം എഴുതപ്പെട്ടിട്ടുള്ളത് ബ്രിട്ടീഷുകാര്‍ക്കിണങ്ങുന്ന തരത്തിലാണെന്നും മാറ്റിയെഴുതേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പ്രതാപ് സാരംഗി പറഞ്ഞു. വ്യാഴാഴ്ചയാണ് വിവാദപ്രസ്‌താവനയുമായി കേന്ദ്ര മല്‍സ്യ ക്ഷീര മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രതാപ് സാരംഗി രംഗത്തെത്തിയത്. മിഥ്യാധാരണകളും ഭാവനകളുമാണ് നിലനിന്നിരുന്നതെന്നും അദ്ദേഹം പറയുന്നു. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രതാപ് സാരംഗി മാധ്യമങ്ങളോട് പറഞ്ഞു.

ആര്യന്മാരും ദ്രാവിഡന്‍മാരും ഇന്ത്യക്ക് പുറത്തുനിന്നും വന്നവരാണ്. കാസ്‌പിയന്‍ സമുദ്രതീര പ്രദേശത്തുനിന്നാണ് ആര്യന്മാരുടെ വരവ്. ആര്യന്മാരും ദ്രാവിഡന്മാരും വ്യത്യസ്‌ത വംശങ്ങളില്‍ നിന്നുള്ളവരാണെന്ന് യാതൊരു തെളിവും ലഭിച്ചിട്ടില്ല. ബ്രിട്ടീഷ് സ്രാമാജ്യം ശക്തിപ്പെടുത്തുന്നതിനായ് അവര്‍ തങ്ങളുടേതായ തിരക്കഥ എഴുതുകയായിരുന്നെന്നും പ്രതാപ് സാരംഗി വ്യക്തമാക്കി.
ഒഡീഷയിലെ ബാലസോര്‍ മണ്ഡലത്തില്‍ നിന്നുള്ള ആദ്യ എം.പിയാണ് പ്രതാപ് സാരംഗി. ഹിന്ദുക്കളും സിക്കുകാരും തമ്മിലും വടക്കെ ഇന്ത്യയിലെയും തെക്കേ ഇന്ത്യയിലെയും ഭാഷകള്‍ തമ്മിലും വേര്‍തിരിവ് സൃഷ്‌ടിക്കപ്പെടുകയായിരുന്നു. എന്നാല്‍ ഇന്ത്യയിലെ മുഴുവന്‍ ഭാഷകളും ഉരുത്തിരിഞ്ഞത് സംസ്‌കൃതത്തില്‍ നിന്നാണ് ആയതിനാല്‍ വടക്കെ ഇന്ത്യയിലെയും തെക്കേ ഇന്ത്യയിലെയും ഭാഷകള്‍ തമ്മില്‍ സമാനതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെക്കുറിച്ച് ഒന്നും അറിയാത്തവര്‍ക്ക് ബ്രിട്ടീഷുകാര്‍ പണം നല്‍കി ചരിത്രം എഴുതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Intro:କଟକ: ଭାରତୀୟ ଇତିହାସ ଭୁଲ । ଯାହା କିଛି ଲେଖା ଯାଇଛି ତାହାର କୌଣସି ସତ୍ୟତା ନାହିଁ । ଯିଏ ଲେଖିଛି ଏହି ମିଥ୍ୟା ଇତିହାସ ତାର ଉଦେଶ୍ୟ ସ୍ପଷ୍ଟ ବାରି ହୋଇପଡୁଛି । ଯିଏ ବି ଲେଖିଛି ସେ ଇଂରେଜମାନଙ୍କ ଠୁ ମୋଟା ଅଙ୍କର ଟଙ୍କା ନେଇଛି । ବ୍ରିଟିଶ ମାନଙ୍କୁ ଚିର ସ୍ଥାୟୀ ର ଆଖ୍ୟା ଦେବା ପାଇଁ ଏହି ଭୁଲ ଇତିହାସ ଲେଖିଛନ୍ତି ସେମାନେ । ତେବେ ଏହି ମହାନ ଭାରତ ର ଇତିହାସ କୁ ପୁଣି ଥରେ ଲେଖିବାରେ ଯୋଜନା ଚାଲିଛି ବୋଲି କହିଛନ୍ତି କେନ୍ଦ୍ରମନ୍ତ୍ରୀ ପ୍ରତାପ ଷଡ଼ଙ୍ଗୀ ।

ତେବେ ଆର୍ଯ୍ୟ ଓ ଦ୍ରାବିଡ଼ ଥିଓରୀ ମଧ୍ୟ ଭୁଲ । ହିନ୍ଦୁ ଓ ଶିଖ ଅଲଗା ନୁହଁନ୍ତି ସମସ୍ତେ ଏକ । କାରଣ ଶାସ୍ତ୍ର କୁହେ ଗୁରୁ ନାନକ ହେଉଛନ୍ତି ହିନ୍ଦୁ । ତେବେ ଏହି ଇତିହାସ ଲେଖିବା ପଛରେ ସାମ୍ପ୍ରଦାୟିକ ଦଙ୍ଗା କୁ ଆବାହନ କରିବା ଛଡା କିଛି ନାହିଁ ବୋଲି କହିଛନ୍ତି ପ୍ରତାପ । ତେବେ ଇତିହାସ କୁ ପୁଣି ଥରେ ଲେଖିଅବର


ସଂସ୍କୃତ ରେ ଥିବା ଭାଷା ଗତ ଏକତା କୁ ବିଭିନ୍ନତା ଶୈଳୀ ରେ ପ୍ରକାଶ କରାଯାଇଛି । ଯାହା ଏକ ଦୁର୍ଭାଗ୍ୟଜନକ । ଏହାସହିତ ଏହି ଭୁଲ ଇତିହାସ କୁ ପୁର୍ନଛେଦ ପକାଇବା ପାଇଁ ଯୋଜନା ଚାଲିଛି ଖୁବ ଶୀଘ୍ର ଏହାର ସମାଧାନ ହେବା ନିଶ୍ଚିତ ବୋଲି କହିଛନ୍ତି ସେ ।





Body:ବାଇଟ: ପ୍ରତାପ ଷଡ଼ଙ୍ଗୀ ( କେନ୍ଦ୍ରମନ୍ତ୍ରୀ)


Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.