ETV Bharat / bharat

സ്വതന്ത്ര കശ്‌മീര്‍ അനുകൂല ബോര്‍ഡുമായി പെണ്‍കുട്ടി; പിന്നാലെ ഖേദപ്രകടനവും

author img

By

Published : Jan 11, 2020, 12:42 PM IST

മൈസൂര്‍ സര്‍വകലാശാലക്ക് സമീപത്ത് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു ജമ്മുകശ്‌മീരില്‍ ഇന്‍റര്‍നെറ്റ് വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നളിനി ബാലകൃഷ്‌ണന്‍ രംഗത്തെത്തിയത്.

Free Kashmir Board incident  Girl Apologizing Video  ജെഎന്‍യു അക്രമം  പെണ്‍കുട്ടി ഖേദപ്രകടനം  മൈസൂര്‍ പൊലീസ്
സ്വതന്ത്ര കശ്‌മീര്‍ ബോര്‍ഡുമായി പെണ്‍കുട്ടി; പിന്നാലെ ഖേദപ്രകടനവും

ബെംഗളൂരു: ജെഎന്‍യു അക്രമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ കര്‍ണാടകയിലെ മൈസൂരില്‍ സ്വതന്ത്ര കശ്‌മീര്‍ അനുകൂല ബോര്‍ഡുമായെത്തിയ പെണ്‍കുട്ടി ഖേദപ്രകടനവുമായി രംഗത്ത്. നളിനി ബാലകൃഷ്‌ണനാണ് സമൂഹമാധ്യമത്തിലൂടെ ഖേദപ്രകടനം നടത്തിയത്. മൈസൂര്‍ സര്‍വകലാശാലക്ക് സമീപത്ത് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയ ജമ്മുകശ്‌മീരില്‍ ഇന്‍റര്‍നെറ്റ് വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നളിനി രംഗത്തെത്തിയത്. ബോര്‍ഡ് കൈയിലേന്തി നില്‍ക്കുന്ന നളിനിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വാര്‍ത്തകളിലും വൈറലായിരുന്നു. ഇതിനെതിരെ മൈസൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. പിന്നീട് ഇടക്കാല ജാമ്യത്തിനായി നളിനി കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു.

സ്വതന്ത്ര കശ്‌മീര്‍ ബോര്‍ഡുമായി പെണ്‍കുട്ടി; പിന്നാലെ ഖേദപ്രകടനവും

രാജ്യത്തിനെതിരെയുള്ള യാതൊരു പ്രവൃത്തിയിലും പങ്കുചേര്‍ന്നിട്ടില്ലെന്നും തന്‍റെ വാദങ്ങൾ ആളുകൾക്കിടയില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കാന്‍ കാരണമായെന്നും നളിനി പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു. എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും നളിനി കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരു: ജെഎന്‍യു അക്രമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ കര്‍ണാടകയിലെ മൈസൂരില്‍ സ്വതന്ത്ര കശ്‌മീര്‍ അനുകൂല ബോര്‍ഡുമായെത്തിയ പെണ്‍കുട്ടി ഖേദപ്രകടനവുമായി രംഗത്ത്. നളിനി ബാലകൃഷ്‌ണനാണ് സമൂഹമാധ്യമത്തിലൂടെ ഖേദപ്രകടനം നടത്തിയത്. മൈസൂര്‍ സര്‍വകലാശാലക്ക് സമീപത്ത് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയ ജമ്മുകശ്‌മീരില്‍ ഇന്‍റര്‍നെറ്റ് വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നളിനി രംഗത്തെത്തിയത്. ബോര്‍ഡ് കൈയിലേന്തി നില്‍ക്കുന്ന നളിനിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വാര്‍ത്തകളിലും വൈറലായിരുന്നു. ഇതിനെതിരെ മൈസൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. പിന്നീട് ഇടക്കാല ജാമ്യത്തിനായി നളിനി കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു.

സ്വതന്ത്ര കശ്‌മീര്‍ ബോര്‍ഡുമായി പെണ്‍കുട്ടി; പിന്നാലെ ഖേദപ്രകടനവും

രാജ്യത്തിനെതിരെയുള്ള യാതൊരു പ്രവൃത്തിയിലും പങ്കുചേര്‍ന്നിട്ടില്ലെന്നും തന്‍റെ വാദങ്ങൾ ആളുകൾക്കിടയില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കാന്‍ കാരണമായെന്നും നളിനി പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു. എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും നളിനി കൂട്ടിച്ചേര്‍ത്തു.

Intro:Body:


Free Kashmir Board incident: Girl Apologized through the Video


Mysore (Karnataka): Nalini Balakrishna, a girl holding a free Kashmir Board during a protest against the onslaught on JNU students in Delhi, has clarified her thoughts and apologized for the showing of free Kashmir Board in the protest.

The people have protested near to Mysore university condemning of JNU attack, while at this time Nalini Balakrishna held a Board of Free Kashmir, And that video went viral in social media and the news channels. From this Mysore police filed a case and started the investigation, Later Nalini applied the court for the interim Bail.

Regard to that protest, Nalini had released a Video in Social media and stated that, I have not committed this act against the country. After the Cancellation of 370 act in Jammu and Kashmir, The internet services were also stopped from the government. Due to providing the Internet facility I hold that Board, But from this everyone got confused. So I am apologizing for everyone to hold that Board, Nalini said in Video.

police already filed FIR aganist her and now she attended to investigation

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.