ETV Bharat / bharat

ദേശീയ പൗരത്വ രജിസ്‌റ്റര്‍ അപൂര്‍ണമെന്ന് അസാം പബ്ലിക്ക് വര്‍ക്‌സ് ചെയര്‍മാന്‍

author img

By

Published : Aug 30, 2019, 9:12 PM IST

ദേശീയ പൗരത്വ രജിസ്‌റ്ററിന്‍റെ അവസാനരൂപം നാളെ പുറത്തിറക്കാനിരിക്കെയാണ് അഭിജിത്ത് ശര്‍മയുടെ പ്രസ്താവന

ദേശീയ പൗരത്വ രജിസ്‌റ്റര്‍ അപൂര്‍ണമെന്ന് അസാം പബ്ലിക്ക് വര്‍ക്‌സ് ചെയര്‍മാന്‍

അസാം: നാളെ പുറത്തിറക്കാനിരിക്കുന്ന ദേശീയ പൗരത്വ രജിസ്‌റ്ററിന്‍റെ അവസാനരൂപം അപൂര്‍ണമാണെന്ന് അസാം പബ്ലിക്ക് വര്‍ക്‌സ് ചെയര്‍മാന്‍ അഭിജിത്ത് ശര്‍മ. ലിസ്റ്റ് നാളെ പുറത്തിറക്കുമെന്നും എന്നാല്‍ ലിസ്‌റ്റിനെതിരെ രണ്ട് കേസുകള്‍ ഭരണഘടനാ ബെഞ്ചിന് മുന്നിലുള്ളതിനാല്‍ ലിസ്റ്റ് അപൂര്‍ണമാണെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.

ദേശീയ പൗരത്വ രജിസ്‌റ്റര്‍ അപൂര്‍ണമെന്ന് അസാം പബ്ലിക്ക് വര്‍ക്‌സ് ചെയര്‍മാന്‍

1971 മുന്‍പ് രാജ്യത്ത് താമസമാക്കിയവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് പത്ത് വര്‍ഷം മുന്‍പ് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേ ആളുകളെ ദേശീയ പൗരത്വ രജിസ്‌റ്ററിന്‍റെ ഭാഗമാക്കണമെന്ന് ആവര്‍ത്തിക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് അഭിജിത്ത് ശര്‍മ അഭിപ്രായപ്പെട്ടു. ഇതില്‍ വലിയ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രജിസ്‌റ്ററില്‍ പേരില്ലാത്തതിന്‍റെ പേരില്‍ ജനങ്ങള്‍ അക്രമാസക്തരാകരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
1971ന് മുന്‍പ് പാകിസ്ഥാനില്‍ നിന്നും അസാമിലെത്തിയ ആളുകള്‍, അതിന് ശേഷം വന്ന ആളുകളുടെ പേരുകള്‍ രജിസ്റ്ററില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെടരുതെന്നും അവര്‍ക്ക് പിന്തുണ നല്‍കരുതെന്നുമുള്ള കര്‍ശന നിര്‍ദേശവും അഭിജിത്ത് ശര്‍മ നല്‍കി.

അസാം: നാളെ പുറത്തിറക്കാനിരിക്കുന്ന ദേശീയ പൗരത്വ രജിസ്‌റ്ററിന്‍റെ അവസാനരൂപം അപൂര്‍ണമാണെന്ന് അസാം പബ്ലിക്ക് വര്‍ക്‌സ് ചെയര്‍മാന്‍ അഭിജിത്ത് ശര്‍മ. ലിസ്റ്റ് നാളെ പുറത്തിറക്കുമെന്നും എന്നാല്‍ ലിസ്‌റ്റിനെതിരെ രണ്ട് കേസുകള്‍ ഭരണഘടനാ ബെഞ്ചിന് മുന്നിലുള്ളതിനാല്‍ ലിസ്റ്റ് അപൂര്‍ണമാണെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.

ദേശീയ പൗരത്വ രജിസ്‌റ്റര്‍ അപൂര്‍ണമെന്ന് അസാം പബ്ലിക്ക് വര്‍ക്‌സ് ചെയര്‍മാന്‍

1971 മുന്‍പ് രാജ്യത്ത് താമസമാക്കിയവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് പത്ത് വര്‍ഷം മുന്‍പ് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേ ആളുകളെ ദേശീയ പൗരത്വ രജിസ്‌റ്ററിന്‍റെ ഭാഗമാക്കണമെന്ന് ആവര്‍ത്തിക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് അഭിജിത്ത് ശര്‍മ അഭിപ്രായപ്പെട്ടു. ഇതില്‍ വലിയ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രജിസ്‌റ്ററില്‍ പേരില്ലാത്തതിന്‍റെ പേരില്‍ ജനങ്ങള്‍ അക്രമാസക്തരാകരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
1971ന് മുന്‍പ് പാകിസ്ഥാനില്‍ നിന്നും അസാമിലെത്തിയ ആളുകള്‍, അതിന് ശേഷം വന്ന ആളുകളുടെ പേരുകള്‍ രജിസ്റ്ററില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെടരുതെന്നും അവര്‍ക്ക് പിന്തുണ നല്‍കരുതെന്നുമുള്ള കര്‍ശന നിര്‍ദേശവും അഭിജിത്ത് ശര്‍മ നല്‍കി.

Intro:কাইলৈ প্ৰকাশ পাব ৰাষ্ট্ৰীয় নাগৰিক পঞ্জীৰ পূনাংগ খচৰা ।বছৰ বছৰ ধৰি প্ৰতিজন অসমীয়াই বাট চাই থকা নাগৰিক পঞ্জীক লৈ সকলোৰে যেন অধীৰ উৎকন্ঠা ।


Body:এনে সন্ধি ক্ষনত ই টি ভি ভাৰতেৰে হোৱা এক সাক্ষাৎকাৰত নাগৰিক পঞ্জীৰ বাবে যুঁজ দিয়া এ পি ডব্লি সভাপতি অভিজিত কেতবোৰ মন্তব্য দাঙি ধৰে । শৰ্মাই কয় যে আজিৰ পৰা 10 বছৰ আগতে আমি এন আৰ চি কেচ টো কৰিছিলো 2009 ৰ 20 জুলাইত । সমস্যা টো সমাধানৰ বাবে আমি উচ্চতম ন্যায়ালয়ক অনুৰোধ কৰিছিলোঁ ।সেই মৰ্মে গোচৰটো 10 বছৰে চলিল ন্যায়লয়ৰ মজিয়াত । কাইলৈ যি খন ওলাব সেই খন আংশিক খচৰা বুলিও মন্তব্য কৰে অভিজিত শৰ্মাই । লগতে আৰু কয় যে বৰ্তমানেও উচ্চতম ন্যায়ালয়ত দুটা গোচৰ চলি আছে ,এটা মতিউৰ ৰহমানৰ গোচৰ যত 71 হব লাগে নে 51 হব লাগে বুলি প্ৰশ্ন কৰে । আনটো গোচৰ দীপক কুমাৰ নাথে তৰিছে । শৰ্মাই আছে কয় যি সকলৰ নাম নাহে তেওঁ লোকে চিন্তা কৰিব নালাগে ।কাৰণ 120 দিন সময় দিছে চৰকাৰে । অসমত তেওঁ লোকে 30 বছৰ থাকিব পাৰিব । 71 চনৰ মানুহৰ কাৰনে কেচটো কৰিলো গতিকে তেওঁ লোকৰ নাম সোমাব, কিন্তু 71 ৰ পিছৰ যদি কোনোবা ৰৈ যায় সেই সকলে যাতে ওকালতি নকৰে বুলি তাৎপৰ্যপূৰ্ণ মন্তব্য কৰে ।শৰ্মাই আৰু কয় যে এই খন নাগৰিক পঞ্জী পুনৰ পৰীক্ষা নকৰাকৈ প্ৰকাশ পাব যি টোক লৈ আমি আশাবাদী নহয় । 10 বছৰ আগতে আমি কৈছিলো 71 ৰ আগমনৰ যিসকল লোক east Pakistan ৰ মানুহ আকোৱালি ললো ভাৰতীয় কৰি ল ওক সন্মান টো দিয়ক । 10 বছৰ পিছত আমি কৈ আছো খিলঞ্জীয়া মানুহৰ নাম সোমাই দিয়ক সেইটোৱেই দুৰ্ভাগ্যজনক বুলি মন্তব্য কৰে । 10 বছৰ আগত আমি কাৰ কাৰনে কলো আৰু 10 বছৰ পিছত নিজৰ মানুহ খিনি চিন্তাত পৰিবলগা হৈছে । খিলঞ্জীয়া ভূমিপুত্ৰৰ নাম ৰৈ যায় নেকি সন্দেহ হৈছে আমাৰ ।




ইংৰাজীত বাইট আছে নেচনেল ডেক্সৰ বাবে


Conclusion:লিপিকা ডেকা, গুৱাহাটী
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.