ETV Bharat / state

ഓഫീസ് മുറി തുറന്നുനല്‍കിയില്ല; പ്രതിഷേധവുമായി വിദ്യാര്‍ഥികൾ - ഓഫീസ് മുറി

ടീച്ചർ ഇൻ ചാർജായ അധ്യാപകന് കാട്ടാക്കട പൂഴനാട് എംജിഎംഎച്ച്എസ്എസിലെ മറ്റൊരു അധ്യാപിക ഓഫീസ് മുറി തുറന്നു നല്‍കിയില്ലെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്

kattakada puzhanadu school  office room issue  ഓഫീസ് മുറി  കാട്ടാക്കട പൂഴനാട് എംജിഎംഎച്ച്എസ്എസ്
ഓഫീസ് മുറി തുറന്നുനല്‍കിയില്ല; പ്രതിഷേധവുമായി വിദ്യാര്‍ഥികൾ
author img

By

Published : Jan 31, 2020, 5:55 PM IST

Updated : Jan 31, 2020, 6:57 PM IST

തിരുവനന്തപുരം: കാട്ടാക്കട പൂഴനാട് എംജിഎംഎച്ച്എസ്എസിലെ ഓഫീസ് മുറി ടീച്ചർ ഇൻ ചാർജായ അധ്യാപകന് തുറന്നുനൽകാത്തതിൽ പ്രതിഷേധിച്ച് പിടിഎ ഭാരവാഹികളും വിദ്യാർഥികളും രംഗത്ത്. 2019 മെയ് 31ന് സ്‌കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്ന ഗോവിന്ദൻ നായർ വിരമിച്ചതിനെ തുടര്‍ന്ന് രാജശ്രീ എന്ന ഹിന്ദി അധ്യാപിക മാനേജ്മെന്‍റിന്‍റെ താൽപര്യപ്രകാരം ചുമതലയേറ്റിരുന്നു. എന്നാല്‍ രാജശ്രീക്ക് വേണ്ടത്ര യോഗ്യതയില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഡിഇഒ ഇടപ്പെട്ട് സ്‌കൂളിലെ മറ്റൊരു മുതിർന്ന അധ്യാപകനായ ശ്രീജിത്ത് ലാലിന് കഴിഞ്ഞ 27ന് ടീച്ചർ ഇൻ ചാർജ് നൽകി ഉത്തരവിടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഉത്തരവുമായി സ്‌കൂളിലെത്തിയ ശ്രീജിത്തിന് ഓഫീസ് മുറി തുറന്നുനല്‍കാതെ രാജശ്രീ താക്കോല്‍ കൈവശപ്പെടുത്തുകയായിരുന്നു. ഇതിനെതിരെയായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം.

ഓഫീസ് മുറി തുറന്നുനല്‍കിയില്ല; പ്രതിഷേധവുമായി വിദ്യാര്‍ഥികൾ

അതേസമയം ആരോഗ്യപ്രശ്‌നങ്ങളാൽ ചികിത്സയിലായതിനാലാണ് സ്‌കൂളിൽ എത്താതിരുന്നതെന്നും ഡിഇഒയുടെ ഉത്തരവ് പൂർണമായും നടപ്പിലാക്കുമെന്നും രാജശ്രീ പറഞ്ഞു. ഹിന്ദി ,സംസ്‌കൃതം, ഇംഗ്ലീഷ്, ബയോളജി തുടങ്ങിയ പാഠ്യവിഷയങ്ങൾ പഠിപ്പിക്കാന്‍ അധ്യാപകരില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. അടിയന്തരമായി സർക്കാർ ഇടപെട്ട് സ്‌കൂളിലെ നിലവിലെ അവസ്ഥ പരിഹരിക്കണമെന്നാണ് പിടിഎയുടെയും വിദ്യാർത്ഥികളുടെയും ആവശ്യം.

തിരുവനന്തപുരം: കാട്ടാക്കട പൂഴനാട് എംജിഎംഎച്ച്എസ്എസിലെ ഓഫീസ് മുറി ടീച്ചർ ഇൻ ചാർജായ അധ്യാപകന് തുറന്നുനൽകാത്തതിൽ പ്രതിഷേധിച്ച് പിടിഎ ഭാരവാഹികളും വിദ്യാർഥികളും രംഗത്ത്. 2019 മെയ് 31ന് സ്‌കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്ന ഗോവിന്ദൻ നായർ വിരമിച്ചതിനെ തുടര്‍ന്ന് രാജശ്രീ എന്ന ഹിന്ദി അധ്യാപിക മാനേജ്മെന്‍റിന്‍റെ താൽപര്യപ്രകാരം ചുമതലയേറ്റിരുന്നു. എന്നാല്‍ രാജശ്രീക്ക് വേണ്ടത്ര യോഗ്യതയില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഡിഇഒ ഇടപ്പെട്ട് സ്‌കൂളിലെ മറ്റൊരു മുതിർന്ന അധ്യാപകനായ ശ്രീജിത്ത് ലാലിന് കഴിഞ്ഞ 27ന് ടീച്ചർ ഇൻ ചാർജ് നൽകി ഉത്തരവിടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഉത്തരവുമായി സ്‌കൂളിലെത്തിയ ശ്രീജിത്തിന് ഓഫീസ് മുറി തുറന്നുനല്‍കാതെ രാജശ്രീ താക്കോല്‍ കൈവശപ്പെടുത്തുകയായിരുന്നു. ഇതിനെതിരെയായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം.

ഓഫീസ് മുറി തുറന്നുനല്‍കിയില്ല; പ്രതിഷേധവുമായി വിദ്യാര്‍ഥികൾ

അതേസമയം ആരോഗ്യപ്രശ്‌നങ്ങളാൽ ചികിത്സയിലായതിനാലാണ് സ്‌കൂളിൽ എത്താതിരുന്നതെന്നും ഡിഇഒയുടെ ഉത്തരവ് പൂർണമായും നടപ്പിലാക്കുമെന്നും രാജശ്രീ പറഞ്ഞു. ഹിന്ദി ,സംസ്‌കൃതം, ഇംഗ്ലീഷ്, ബയോളജി തുടങ്ങിയ പാഠ്യവിഷയങ്ങൾ പഠിപ്പിക്കാന്‍ അധ്യാപകരില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. അടിയന്തരമായി സർക്കാർ ഇടപെട്ട് സ്‌കൂളിലെ നിലവിലെ അവസ്ഥ പരിഹരിക്കണമെന്നാണ് പിടിഎയുടെയും വിദ്യാർത്ഥികളുടെയും ആവശ്യം.

Intro:പുതിയ എച്ച് എം ചാർജ് എടുത്തിട്ടും
നാലുദിവസമായി ഓഫീസ് റൂം തുറന്നു നൽകുന്നില്ലെന്ന് ആരോപിച്ച്
വിദ്യാർത്ഥികളും പിടിഎയും ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.


കാട്ടാക്കട പൂഴനാട് എംജിഎം എച്ച്എസ്എസിലെ ഓഫീസ് റൂംമാണ് ടീച്ചർ ഇൻ ചാർജ് ഉള്ള പുതിയ
അധ്യാപകനു തുറന്നു നൽകാത്തതിൽ പ്രതിഷേധിച്ച് പിടിഎ ഭാരവാഹികളും, വിദ്യാർത്ഥികളും പ്രതിഷേധവുമായി രംഗത്ത് എത്തിയത് എത്തിയത്.



2019 മെയ് 31ന് സ്കൂളിലെ മുൻ എച്ച് എം ആയിരുന്ന ഗോവിന്ദൻനായർ പെൻഷനായ ഇതിനെത്തുടർന്ന്, രാജശ്രീ എന്ന ഹിന്ദി അധ്യാപിക മാനേജ്മെൻറിന്റ താൽപര്യപ്രകാരം ചുമതലയേറ്റു. എന്നാൽ
കഴിഞ്ഞ 11 വർഷക്കാലമായി സ്കൂളിൻറെ മാനേജ്മെന്റ് തർക്കത്തെത്തുടർന്ന് കേസ് കേസ് കോടതിയുടെ പരിഗണനയിൽ ആയിരുന്നതും, രാജശ്രീ വേണ്ടത്ര യോഗ്യത ഇല്ല എന്ന കണ്ടെത്തണം കാരണം ഡിഇഒ ഇടപെട്ട്, സ്കൂളിലെ മറ്റൊരു മുതിർന്ന അധ്യാപകനായ ശ്രീജിത്ത് ലാലിന് കഴിഞ്ഞ 27 ന് ടീച്ചർ ഇൻ ചാർജ് നൽകി ഉത്തരവ് നൽകി. ഇതു മായി സ്കൂളിലെത്തിയപ്പോൾ ഓഫീസ് റൂം നിലവിലെ ചാർജ്ജ് വഹിച്ചിരുന്ന രാജശ്രീ പൂട്ടികൊണ്ടുപോയെങ്കിലും നാളിതുവരെ തുറന്നു നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഇന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ രംഗത്തിറങ്ങിയത്.



ഹൈസ്കൂൾ വിഭാഗങ്ങളിലായി 153 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. പത്താം ക്ലാസ് പരീക്ഷ പടിവാതിലിൽ എത്തിനിൽക്കുമ്പോൾ സ്കൂളിൽ ഉടലെടുത്തിരിക്കുന്നത് ഈ സംഭവവികാസങ്ങൾ വിദ്യാർത്ഥികളുടെ പഠനത്തെയും ബാധിച്ചിട്ടുണ്ട്.



ഹിന്ദി ,സംസ്കൃതം, ഇംഗ്ലീഷ്, ബയോളജി തുടങ്ങിയവയ്ക്ക് അധ്യാപകരില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.
അടിയന്തരമായി സർക്കാർ ഇടപെട്ട് സ്കൂളിൻറെ നിലവിലത്തെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാണ് പിടിഎ യുടെയും വിദ്യാർത്ഥികളുടെയും ആവശ്യം.


അതേസമയം ആരോഗ്യ പ്രശ്നങ്ങളാൽ ചികിത്സയിലായതിനാൽ ആണ് സ്കൂളിൽ എത്താതിരുന്നത് എന്നും, ഡി ഇ ഒയുടെ ഉത്തരവിനെ പൂർണമായും അനുസരിക്കും എന്നും രാജശ്രീ പറഞ്ഞു.




.Body:പുതിയ എച്ച് എം ചാർജ് എടുത്തിട്ടും
നാലുദിവസമായി ഓഫീസ് റൂം തുറന്നു നൽകുന്നില്ലെന്ന് ആരോപിച്ച്
വിദ്യാർത്ഥികളും പിടിഎയും ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.


കാട്ടാക്കട പൂഴനാട് എംജിഎം എച്ച്എസ്എസിലെ ഓഫീസ് റൂംമാണ് ടീച്ചർ ഇൻ ചാർജ് ഉള്ള പുതിയ
അധ്യാപകനു തുറന്നു നൽകാത്തതിൽ പ്രതിഷേധിച്ച് പിടിഎ ഭാരവാഹികളും, വിദ്യാർത്ഥികളും പ്രതിഷേധവുമായി രംഗത്ത് എത്തിയത് എത്തിയത്.



2019 മെയ് 31ന് സ്കൂളിലെ മുൻ എച്ച് എം ആയിരുന്ന ഗോവിന്ദൻനായർ പെൻഷനായ ഇതിനെത്തുടർന്ന്, രാജശ്രീ എന്ന ഹിന്ദി അധ്യാപിക മാനേജ്മെൻറിന്റ താൽപര്യപ്രകാരം ചുമതലയേറ്റു. എന്നാൽ
കഴിഞ്ഞ 11 വർഷക്കാലമായി സ്കൂളിൻറെ മാനേജ്മെന്റ് തർക്കത്തെത്തുടർന്ന് കേസ് കേസ് കോടതിയുടെ പരിഗണനയിൽ ആയിരുന്നതും, രാജശ്രീ വേണ്ടത്ര യോഗ്യത ഇല്ല എന്ന കണ്ടെത്തണം കാരണം ഡിഇഒ ഇടപെട്ട്, സ്കൂളിലെ മറ്റൊരു മുതിർന്ന അധ്യാപകനായ ശ്രീജിത്ത് ലാലിന് കഴിഞ്ഞ 27 ന് ടീച്ചർ ഇൻ ചാർജ് നൽകി ഉത്തരവ് നൽകി. ഇതു മായി സ്കൂളിലെത്തിയപ്പോൾ ഓഫീസ് റൂം നിലവിലെ ചാർജ്ജ് വഹിച്ചിരുന്ന രാജശ്രീ പൂട്ടികൊണ്ടുപോയെങ്കിലും നാളിതുവരെ തുറന്നു നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഇന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ രംഗത്തിറങ്ങിയത്.



ഹൈസ്കൂൾ വിഭാഗങ്ങളിലായി 153 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. പത്താം ക്ലാസ് പരീക്ഷ പടിവാതിലിൽ എത്തിനിൽക്കുമ്പോൾ സ്കൂളിൽ ഉടലെടുത്തിരിക്കുന്നത് ഈ സംഭവവികാസങ്ങൾ വിദ്യാർത്ഥികളുടെ പഠനത്തെയും ബാധിച്ചിട്ടുണ്ട്.



ഹിന്ദി ,സംസ്കൃതം, ഇംഗ്ലീഷ്, ബയോളജി തുടങ്ങിയവയ്ക്ക് അധ്യാപകരില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.
അടിയന്തരമായി സർക്കാർ ഇടപെട്ട് സ്കൂളിൻറെ നിലവിലത്തെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാണ് പിടിഎ യുടെയും വിദ്യാർത്ഥികളുടെയും ആവശ്യം.


അതേസമയം ആരോഗ്യ പ്രശ്നങ്ങളാൽ ചികിത്സയിലായതിനാൽ ആണ് സ്കൂളിൽ എത്താതിരുന്നത് എന്നും, ഡി ഇ ഒയുടെ ഉത്തരവിനെ പൂർണമായും അനുസരിക്കും എന്നും രാജശ്രീ പറഞ്ഞു.




.Conclusion:പുതിയ എച്ച് എം ചാർജ് എടുത്തിട്ടും
നാലുദിവസമായി ഓഫീസ് റൂം തുറന്നു നൽകുന്നില്ലെന്ന് ആരോപിച്ച്
വിദ്യാർത്ഥികളും പിടിഎയും ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.


കാട്ടാക്കട പൂഴനാട് എംജിഎം എച്ച്എസ്എസിലെ ഓഫീസ് റൂംമാണ് ടീച്ചർ ഇൻ ചാർജ് ഉള്ള പുതിയ
അധ്യാപകനു തുറന്നു നൽകാത്തതിൽ പ്രതിഷേധിച്ച് പിടിഎ ഭാരവാഹികളും, വിദ്യാർത്ഥികളും പ്രതിഷേധവുമായി രംഗത്ത് എത്തിയത് എത്തിയത്.



2019 മെയ് 31ന് സ്കൂളിലെ മുൻ എച്ച് എം ആയിരുന്ന ഗോവിന്ദൻനായർ പെൻഷനായ ഇതിനെത്തുടർന്ന്, രാജശ്രീ എന്ന ഹിന്ദി അധ്യാപിക മാനേജ്മെൻറിന്റ താൽപര്യപ്രകാരം ചുമതലയേറ്റു. എന്നാൽ
കഴിഞ്ഞ 11 വർഷക്കാലമായി സ്കൂളിൻറെ മാനേജ്മെന്റ് തർക്കത്തെത്തുടർന്ന് കേസ് കേസ് കോടതിയുടെ പരിഗണനയിൽ ആയിരുന്നതും, രാജശ്രീ വേണ്ടത്ര യോഗ്യത ഇല്ല എന്ന കണ്ടെത്തണം കാരണം ഡിഇഒ ഇടപെട്ട്, സ്കൂളിലെ മറ്റൊരു മുതിർന്ന അധ്യാപകനായ ശ്രീജിത്ത് ലാലിന് കഴിഞ്ഞ 27 ന് ടീച്ചർ ഇൻ ചാർജ് നൽകി ഉത്തരവ് നൽകി. ഇതു മായി സ്കൂളിലെത്തിയപ്പോൾ ഓഫീസ് റൂം നിലവിലെ ചാർജ്ജ് വഹിച്ചിരുന്ന രാജശ്രീ പൂട്ടികൊണ്ടുപോയെങ്കിലും നാളിതുവരെ തുറന്നു നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഇന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ രംഗത്തിറങ്ങിയത്.



ഹൈസ്കൂൾ വിഭാഗങ്ങളിലായി 153 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. പത്താം ക്ലാസ് പരീക്ഷ പടിവാതിലിൽ എത്തിനിൽക്കുമ്പോൾ സ്കൂളിൽ ഉടലെടുത്തിരിക്കുന്നത് ഈ സംഭവവികാസങ്ങൾ വിദ്യാർത്ഥികളുടെ പഠനത്തെയും ബാധിച്ചിട്ടുണ്ട്.



ഹിന്ദി ,സംസ്കൃതം, ഇംഗ്ലീഷ്, ബയോളജി തുടങ്ങിയവയ്ക്ക് അധ്യാപകരില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.
അടിയന്തരമായി സർക്കാർ ഇടപെട്ട് സ്കൂളിൻറെ നിലവിലത്തെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാണ് പിടിഎ യുടെയും വിദ്യാർത്ഥികളുടെയും ആവശ്യം.


അതേസമയം ആരോഗ്യ പ്രശ്നങ്ങളാൽ ചികിത്സയിലായതിനാൽ ആണ് സ്കൂളിൽ എത്താതിരുന്നത് എന്നും, ഡി ഇ ഒയുടെ ഉത്തരവിനെ പൂർണമായും അനുസരിക്കും എന്നും രാജശ്രീ പറഞ്ഞു.




.
Last Updated : Jan 31, 2020, 6:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.