ETV Bharat / state

പെരുമ്പാവൂര്‍ ബെഥേല്‍ സുലോഖ പള്ളി തര്‍ക്കത്തിന് താൽക്കാലിക പരിഹാരം

author img

By

Published : Mar 26, 2019, 11:29 PM IST

Updated : Mar 27, 2019, 3:06 AM IST

ആരാധനക്ക് ഇരു വിഭാഗത്തിനും പ്രത്യേക സമയം നിശ്ചയിച്ചു. കോടതി വിധി വരുന്നത് വരെ ഈ രീതി പിന്തുടരണം

യാക്കോബായ - ഓര്‍ത്തഡോക്‌സ് തര്‍ക്കത്തിന് പരിഹാരം കണ്ടതിനെത്തുടർന്ന് പിരിഞ്ഞ് പോകുന്നവർ

പെരുമ്പാവൂര്‍ ബെഥേല്‍ സുലോഖ പള്ളിയിലെ യാക്കോബായ - ഓര്‍ത്തഡോക്‌സ് തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം. ഇരു വിഭാഗങ്ങള്‍ക്കുമുള്ള ആരാധന സമയം ക്രമീകരിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‍റെ ആരാധന സമയം രാവിലെ ആറു മുതല്‍ 8.45 വരെയും യാക്കോബായ വിഭാഗത്തിന്‍റെ സമയം ഒന്‍പത്മുതല്‍ 12 വരെയും ആക്കി. പള്ളിയുടെ താക്കോല്‍ സര്‍ക്കാര്‍ പ്രതിനിധി സൂക്ഷിക്കും. പള്ളി തുറക്കാനും അടക്കാനുമുള്ള അധികാരം ജില്ലാ ഭരണകൂടത്തിനാണ്. കോടതി വിധി ഉണ്ടാകുന്നത് വരെ ഈ രീതി പിന്തുടരും. എറണാകുളം ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല പങ്കെടുത്ത ചർച്ചയിലാണ് തീരുമാനമായത്. താൽകാലിക പരിഹാരമായതോടെ പള്ളി അങ്കണത്തിലെ സമരപന്തലുകൾ നീക്കം ചെയ്തു. കഴിഞ്ഞ നാല് ദിവസമായി പള്ളിയിൽ കഴിയുകയായിരുന്ന യക്കോബായ വിശ്വാസികളും പള്ളിക്ക് പുറത്ത് നിലയുറപ്പിച്ച ഓർത്തഡോക്സ് വിഭാഗവും സമാധാനത്തോടെ പിരിഞ്ഞു.

പെരുമ്പാവൂര്‍ ബെഥേല്‍ സുലോഖ പള്ളി തര്‍ക്കത്തിന് താൽക്കാലിക പരിഹാരം

പെരുമ്പാവൂര്‍ ബെഥേല്‍ സുലോഖ പള്ളിയിലെ യാക്കോബായ - ഓര്‍ത്തഡോക്‌സ് തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം. ഇരു വിഭാഗങ്ങള്‍ക്കുമുള്ള ആരാധന സമയം ക്രമീകരിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‍റെ ആരാധന സമയം രാവിലെ ആറു മുതല്‍ 8.45 വരെയും യാക്കോബായ വിഭാഗത്തിന്‍റെ സമയം ഒന്‍പത്മുതല്‍ 12 വരെയും ആക്കി. പള്ളിയുടെ താക്കോല്‍ സര്‍ക്കാര്‍ പ്രതിനിധി സൂക്ഷിക്കും. പള്ളി തുറക്കാനും അടക്കാനുമുള്ള അധികാരം ജില്ലാ ഭരണകൂടത്തിനാണ്. കോടതി വിധി ഉണ്ടാകുന്നത് വരെ ഈ രീതി പിന്തുടരും. എറണാകുളം ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല പങ്കെടുത്ത ചർച്ചയിലാണ് തീരുമാനമായത്. താൽകാലിക പരിഹാരമായതോടെ പള്ളി അങ്കണത്തിലെ സമരപന്തലുകൾ നീക്കം ചെയ്തു. കഴിഞ്ഞ നാല് ദിവസമായി പള്ളിയിൽ കഴിയുകയായിരുന്ന യക്കോബായ വിശ്വാസികളും പള്ളിക്ക് പുറത്ത് നിലയുറപ്പിച്ച ഓർത്തഡോക്സ് വിഭാഗവും സമാധാനത്തോടെ പിരിഞ്ഞു.

പെരുമ്പാവൂര്‍ ബെഥേല്‍ സുലോഖ പള്ളി തര്‍ക്കത്തിന് താൽക്കാലിക പരിഹാരം
Intro:Body:



പെരുമ്പാവൂര്‍ ബെഥേല്‍ സുലോക്ക പള്ളി തര്‍ക്കത്തിന് താൽകാലിക പരിഹാരം.

ആരാധനയ്ക്ക് ഇരുവിഭാഗത്തിനും പ്രത്യേക സമയം നിശ്ചയിച്ചു. ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിൽ ശനിയാഴ്ച മുതലാണ് പള്ളിയിൽ ആരാധന     നടത്തുന്നതിനെ ചൊല്ലി പ്രശ്നങ്ങൾ തുടങ്ങിയത്. ജില്ലാ ഭരണകൂടം നടത്തിയ രണ്ടാം ഘട്ട ചർച്ചയിലാണ് സമവായത്തിന് വഴി ഒരുങ്ങിയത് .



Vo



 പെരുമ്പാവൂര്‍ ബെഥേല്‍ സുലോഖ പള്ളിയിലെ യാക്കോബായ - ഓര്‍ത്തഡോക്‌സ് തര്‍ക്കത്തിന് പരിഹാരം. ഇരു വിഭാഗങ്ങള്‍ക്കുമുള്ള ആരാധന സമയം ക്രമീകരിച്ചുകൊണ്ട് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പങ്കെടുത്ത ചർച്ചയിലാണ് തീരുമാനമായത്.



ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആരാധന സമയം രാവിലെ 6 മുതല്‍ 8.45 വരെയും യാക്കോബായ വിഭാഗത്തിന്റെ സമയം 9 മുതല്‍ 12 വരെയും ആയി നിശ്ചയിച്ചു. പള്ളി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലായിരിക്കും. പള്ളിയുടെ താക്കോല്‍ വില്ലേജ് ഓഫീസറോ മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ സൂക്ഷിക്കും. ആരാധനയ്ക്ക് അനുവദിച്ച സമയത്ത് പള്ളി തുറക്കും. വിവാഹം, മരണം പോലുളള പ്രത്യേക സന്ദര്‍ഭങ്ങള്‍ പ്രത്യേകമായി പരിഗണിച്ച് തീരുമാനിക്കും. പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് പുതിയ കോടതി വിധി ഉണ്ടാകുന്നതു വരെ ഈ രീതി പിന്തുടരും.  



ശനിയാഴ്ച ഓര്‍ത്തഡോക്‌സ് വിഭാഗം പെരുമ്പാവൂര്‍ ബെഥേല്‍ സുലോക്കോ പള്ളിയില്‍ പ്രവേശിച്ചതോടെയാണ് യാക്കോബായ വിഭാഗവുമായുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അപ്പോള്‍ മുതല്‍ പള്ളിക്ക് മുന്നില്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. സുപ്രീംകോടതി വിധി പ്രകാരം പള്ളി വിട്ടുകിട്ടണമെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ മുന്‍പ് ഉണ്ടായിരുന്ന പോലെ ആരാധന നടത്താമെങ്കിലും പള്ളി വിട്ടു കൊടുക്കാ



*******************************************************************





Slug: / Malankara Church Issue



പെരുമ്പാവൂര്‍ ബെഥേല്‍ സുലോക്ക പള്ളി തര്‍ക്കത്തിന് താൽകാലിക പരിഹാരം.

ആരാധനയ്ക്ക് ഇരുവിഭാഗത്തിനും പ്രത്യേക സമയം നിശ്ചയിച്ചു. ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിൽ ശനിയാഴ്ച മുതലാണ് പള്ളിയിൽ ആരാധന നടത്തുന്നതിനെ ചൊല്ലി പ്രശ്നങ്ങൾ തുടങ്ങിയത്. ജില്ലാ ഭരണകൂടം നടത്തിയ രണ്ടാം ഘട്ട ചർച്ചയിലാണ് സമവായത്തിന് വഴി ഒരുങ്ങിയത് .



Vo



പെരുമ്പാവൂര്‍ ബെഥേല്‍ സുലോഖ പള്ളിയിലെ യാക്കോബായ - ഓര്‍ത്തഡോക്‌സ് തര്‍ക്കത്തിന് പരിഹാരം. ഇരു വിഭാഗങ്ങള്‍ക്കുമുള്ള ആരാധന സമയം ക്രമീകരിച്ചുകൊണ്ട് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പങ്കെടുത്ത ചർച്ചയിലാണ് തീരുമാനമായത്.



ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആരാധന സമയം രാവിലെ 6 മുതല്‍ 8.45 വരെയും യാക്കോബായ വിഭാഗത്തിന്റെ സമയം 9 മുതല്‍ 12 വരെയും ആയി നിശ്ചയിച്ചു. പള്ളി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലായിരിക്കും. പള്ളിയുടെ താക്കോല്‍ വില്ലേജ് ഓഫീസറോ മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ സൂക്ഷിക്കും. ആരാധനയ്ക്ക് അനുവദിച്ച സമയത്ത് പള്ളി തുറക്കും. വിവാഹം, മരണം പോലുളള പ്രത്യേക സന്ദര്‍ഭങ്ങള്‍ പ്രത്യേകമായി പരിഗണിച്ച് തീരുമാനിക്കും. പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് പുതിയ കോടതി വിധി ഉണ്ടാകുന്നതു വരെ ഈ രീതി പിന്തുടരും. 



ശനിയാഴ്ച ഓര്‍ത്തഡോക്‌സ് വിഭാഗം പെരുമ്പാവൂര്‍ ബെഥേല്‍ സുലോക്കോ പള്ളിയില്‍ പ്രവേശിച്ചതോടെയാണ് യാക്കോബായ വിഭാഗവുമായുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അപ്പോള്‍ മുതല്‍ പള്ളിക്ക് മുന്നില്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. സുപ്രീംകോടതി വിധി പ്രകാരം പള്ളി വിട്ടുകിട്ടണമെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ മുന്‍പ് ഉണ്ടായിരുന്ന പോലെ ആരാധന നടത്താമെങ്കിലും പള്ളി വിട്ടു കൊടുക്കാന്‍ അനുവദിക്കില്ലെന്നാണ് യാക്കോബായ വിഭാഗത്തിന്റെ നിലപാട്. 



ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ഇരു സഭാപ്രതിനിധികളും പങ്കെടുത്തു. താൽകാലിക പരിഹാരമായതോടെ പള്ളി അങ്കണത്തിലെ സമരപന്തലുകൾ നീക്കം ചെയ്തു.കഴിഞ്ഞ നാല് ദിവസമായി പള്ളിയിൽ കഴിയുകയായിരുന്ന യക്കോബായ വിശ്വാസികളും, പള്ളിക്ക് പുറത്ത് നിലയുറപ്പിച്ച ഓർത്തഡോക്സ് വിഭാഗവും പിരിഞ്ഞു പോയി.ഇതോടെ നാല് ദിവസം നീണ്ടു നിന്ന സംഘർഷാവസ്ഥയാണ് ഒഴിവായത്.



Parvees

Etv Bharat

Kochi


Conclusion:
Last Updated : Mar 27, 2019, 3:06 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.