ETV Bharat / sports

ട്വന്‍റി-20 പരമ്പര; കോലിയും കൂട്ടരും ഇന്ന് എത്തിയേക്കും

author img

By

Published : Jan 3, 2020, 8:54 AM IST

ശ്രീലങ്കന്‍ ടീം വ്യാഴാഴ്ച്ച ഗുവാഹത്തിയില്‍ എത്തിയിരുന്നു. പൗരത്വ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ മത്സരത്തിന് മുന്നോടിയായി അസം സർക്കാർ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്

India vs Sri Lanka news  Indian cricket team news  sri lanka cricket team  lasith malinga news  ഇന്ത്യ vs ശ്രീലങ്ക വാർത്ത  ഇന്ത്യന്‍ ക്രിക്കറ്റ് ടീം വാർത്ത  ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം വാർത്ത  മലിങ്ക വാർത്ത
ശ്രീലങ്ക

ഗുവാഹത്തി: ശ്രീലങ്കക്കെതിരായ ആദ്യ ട്വന്‍റി-20 മത്സരത്തിനായി ഇന്ത്യന്‍ ടീം ഇന്ന് ഗുവാഹത്തിയില്‍ എത്തും. ഞായറാഴ്ച്ച വൈകീട്ട് ഏഴ് മണിക്കാണ് മത്സരം. ശ്രീലങ്കന്‍ ടീം വ്യാഴാഴ്ച്ച തന്നെ ഗുവാഹത്തിയില്‍ എത്തിയിരുന്നു.

വ്യാഴാഴ്ച്ച ഗുവാഹത്തിയില്‍ എത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം

മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പൗരത്വ പ്രക്ഷോഭത്തെ തുടർന്ന് കനത്ത സുരക്ഷയാണ് ടീം അംഗങ്ങൾ താമസിക്കുന്ന ഹോട്ടലില്‍ ഒരുക്കിയിരിക്കുന്നത്. നേരത്തെ അണ്ടർ-19, രഞ്ജി ട്രോഫി മത്സരങ്ങളെ പ്രതിഷേധ പരിപാടികൾ ബാധിച്ചിരുന്നു. അതേസമയം സംസ്ഥാനത്തെ സാഹചര്യങ്ങൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതായി അസം ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹി പറഞ്ഞു. 7,000-ത്തോളം കായിക താരങ്ങൾ പങ്കെടുക്കുന്ന ഖേലോ ഇന്ത്യ ഗെയിംസന് ജനുവരി 10-ന് സംസ്ഥാനം ആതിഥേയത്വം വഹിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ട്വന്‍റി-20 മത്സരത്തിന് മുന്നോടിയായി ഇരു ടീമുകൾക്കും പരിശീലന പരിപാടികൾ ഉണ്ടാകുമെന്ന് അസം ക്രിക്കറ്റ് അസോസിയേഷന്‍ ഉദ്ദ്യോഗസ്ഥരും പറഞ്ഞു. 35,950 പേരെ ഉൾക്കൊള്ളുന്ന ഗുവാഹത്തി സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച്ചത്തെ മത്സരത്തിനായി 27,000 ടിക്കറ്റുകൾ വിറ്റുപോയി. വരും ദിവസങ്ങളില്‍ ബാക്കിയുള്ള ടിക്കറ്റുകളും വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ഓസ്‌ട്രേലിയയില്‍ ഈ വർഷം നടക്കാനിരിക്കുന്ന ട്വന്‍റി-20 ലോകകപ്പിന് മുന്നോടിയായുള്ള മത്സരം എന്ന നിലക്ക് ഇരു ടീമുകളും പരമ്പരയെ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. മുന്‍ നായകന്‍ എയിഞ്ചലോ മാത്യൂസിനെയും ധനഞ്ജയ ദിസില്‍വയെയും 16 അംഗ ശ്രീലങ്കന്‍ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. 2018 ഓഗസ്‌റ്റില്‍ ദക്ഷിണാഫ്രിക്കെതിരെയാണ് മാത്യൂസ് അവസാനമായി ട്വന്‍റി-20 മത്സരം കളിച്ചത്. അതേസമയം ഇന്ത്യന്‍ പേസ് ബോളർ ജസ്‌പ്രീത് ബൂമ്രയും ഓപ്പണർ ശിഖർ ധവാനും ടീമില്‍ തിരിച്ചെത്തുമോ എന്നതാണ് ഇന്ത്യന്‍ ആരാധകർ ഉറ്റുനോക്കുന്നത്. ഇരുവരെയും ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള സംഘത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഓപ്പണർ രോഹിത് ശർമ്മക്കും പേസ്‌ ബോളർ മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. ട്വന്‍റി-20 പരമ്പരയിലെ അടുത്ത മത്സരം ജനുവരി ഏഴിന് ഇന്‍ഡോറിലും അവസാനത്തെ മത്സരം ജനുവരി പത്തിന് പൂനെയിലും നടക്കും.

ഗുവാഹത്തി: ശ്രീലങ്കക്കെതിരായ ആദ്യ ട്വന്‍റി-20 മത്സരത്തിനായി ഇന്ത്യന്‍ ടീം ഇന്ന് ഗുവാഹത്തിയില്‍ എത്തും. ഞായറാഴ്ച്ച വൈകീട്ട് ഏഴ് മണിക്കാണ് മത്സരം. ശ്രീലങ്കന്‍ ടീം വ്യാഴാഴ്ച്ച തന്നെ ഗുവാഹത്തിയില്‍ എത്തിയിരുന്നു.

വ്യാഴാഴ്ച്ച ഗുവാഹത്തിയില്‍ എത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം

മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പൗരത്വ പ്രക്ഷോഭത്തെ തുടർന്ന് കനത്ത സുരക്ഷയാണ് ടീം അംഗങ്ങൾ താമസിക്കുന്ന ഹോട്ടലില്‍ ഒരുക്കിയിരിക്കുന്നത്. നേരത്തെ അണ്ടർ-19, രഞ്ജി ട്രോഫി മത്സരങ്ങളെ പ്രതിഷേധ പരിപാടികൾ ബാധിച്ചിരുന്നു. അതേസമയം സംസ്ഥാനത്തെ സാഹചര്യങ്ങൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതായി അസം ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹി പറഞ്ഞു. 7,000-ത്തോളം കായിക താരങ്ങൾ പങ്കെടുക്കുന്ന ഖേലോ ഇന്ത്യ ഗെയിംസന് ജനുവരി 10-ന് സംസ്ഥാനം ആതിഥേയത്വം വഹിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ട്വന്‍റി-20 മത്സരത്തിന് മുന്നോടിയായി ഇരു ടീമുകൾക്കും പരിശീലന പരിപാടികൾ ഉണ്ടാകുമെന്ന് അസം ക്രിക്കറ്റ് അസോസിയേഷന്‍ ഉദ്ദ്യോഗസ്ഥരും പറഞ്ഞു. 35,950 പേരെ ഉൾക്കൊള്ളുന്ന ഗുവാഹത്തി സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച്ചത്തെ മത്സരത്തിനായി 27,000 ടിക്കറ്റുകൾ വിറ്റുപോയി. വരും ദിവസങ്ങളില്‍ ബാക്കിയുള്ള ടിക്കറ്റുകളും വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ഓസ്‌ട്രേലിയയില്‍ ഈ വർഷം നടക്കാനിരിക്കുന്ന ട്വന്‍റി-20 ലോകകപ്പിന് മുന്നോടിയായുള്ള മത്സരം എന്ന നിലക്ക് ഇരു ടീമുകളും പരമ്പരയെ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. മുന്‍ നായകന്‍ എയിഞ്ചലോ മാത്യൂസിനെയും ധനഞ്ജയ ദിസില്‍വയെയും 16 അംഗ ശ്രീലങ്കന്‍ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. 2018 ഓഗസ്‌റ്റില്‍ ദക്ഷിണാഫ്രിക്കെതിരെയാണ് മാത്യൂസ് അവസാനമായി ട്വന്‍റി-20 മത്സരം കളിച്ചത്. അതേസമയം ഇന്ത്യന്‍ പേസ് ബോളർ ജസ്‌പ്രീത് ബൂമ്രയും ഓപ്പണർ ശിഖർ ധവാനും ടീമില്‍ തിരിച്ചെത്തുമോ എന്നതാണ് ഇന്ത്യന്‍ ആരാധകർ ഉറ്റുനോക്കുന്നത്. ഇരുവരെയും ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള സംഘത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഓപ്പണർ രോഹിത് ശർമ്മക്കും പേസ്‌ ബോളർ മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. ട്വന്‍റി-20 പരമ്പരയിലെ അടുത്ത മത്സരം ജനുവരി ഏഴിന് ഇന്‍ഡോറിലും അവസാനത്തെ മത്സരം ജനുവരി പത്തിന് പൂനെയിലും നടക്കും.

Intro:Body:

Guwahati: Lasith Malinga-led Sri Lanka team on Thursday reached Guwahati for the three-match T20Is series against India amid tight security.

The Sri Lankan team headed straight to the team hotel amid thick security cover.

The members of the Indian team are expected to arrive in batches on Friday for the series opener on Sunday.

"Both the teams have optional training sessions, Sri Lanka followed by India in the evening," an official of the Assam Cricket Association (ACA) said.

Assam had witnessed widespread protests against the CAA in December, which affected Ranji and U-19 matches at the domestic level because of curfew.

"But situation is absolutely normal now and tourism is back in the state. We are hosting Khelo India Games from January 10 and about seven thousand players will participate," ACA secretary Devajit Saikia told a news agency.

"It's now safe as any other place in the country. The state government is looking after the security arrangement and there's no issue at all."

About 27,000 tickets of the 39,500-capacity Barasapra Stadium has already been sold out.

"People were busy with the Christmas and New Year celebrations. We are expecting a last-minute ticket rush now," he said.

The second T20 will be played in Indore on January 7 while Pune will host the final match of the series on January 10.

The short series will mark the Twenty20 World Cup countdown for the two neighbouring countries.

Former skipper Angelo Mathews and Dhananjaya de Silva have been recalled to the 16-member Sri Lankan squad. Mathews last played a T20I against South Africa in August 2018.

For India, the series will mark the return of their pace spearhead Jasprit Bumrah who has recovered from a lower back surgery, while opener Shikhar Dhawan will also make a comeback.

Opener Rohit Sharma and pacer Mohammed Shami have been rested for the three T20Is.

Sri Lanka squad: Lasith Malinga (captain), Danushka Gunatilleke, Avishka Fernando, Angelo Mathews, Dasun Shanaka, Kusal Perera, Niroshan Dickwella, Dhananjaya de Silva, Isuru Udana, Bhanuka Rajapaksha, Dasan Fernando, Wanidu Raja, Kasun Lahiru Kumara, Kusal Mendis, Lakshan Moonakan.


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.