എറണാകുളം: വിവാഹത്തട്ടിപ്പിലൂടെ പണവും സ്വർണവും കവർന്ന് കടന്ന് കളയുന്ന യുവാവ് പൊലീസ് പിടിയിലായി. നാല് കേസുകളില്‍ പ്രതിയായ വളക്കാട് സ്വദേശി അബ്‌ദുൽ റഹിമാൻ (25) ആണ് പെരുമ്പാവൂര്‍ പൊലീസിന്‍റെ പിടിയിലായത്. മാട്രിമോണിയൽ സൈറ്റ് വഴി പുനർവിവാഹ തല്‍പരരായ നിർധന യുവതികളെ കണ്ടെത്തി വിശ്വാസം പിടിച്ചുപറ്റി വിവാഹ നിശ്ചയം ഉറപ്പിക്കും. തുടർന്ന് വീട്ടുകാർ എതിരാണെന്ന് വരുത്തി തീർത്ത് രജിസ്റ്റർ വിവാഹം കഴിച്ച് പെൺകുട്ടികളില്‍ നിന്ന് സ്വർണവും പണവും കവര്‍ന്ന് കടന്നുകളയുകയാണ് ഇയാളുടെ രീതി. ഇത്തരം ഒരു തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതി രണ്ട് മാസമായി തിരൂരങ്ങാടിയിൽ വാടക വീട്ടിൽ കഴിയുകയായിരുന്നു. പെരുമ്പാവൂർ സി.ഐ ഫൈസലിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വിവാഹത്തട്ടിപ്പുകാരൻ പിടിയില്‍ - marriage fraud case
വളക്കാട് സ്വദേശി അബ്‌ദുൽ റഹിമാൻ (25) ആണ് പെരുമ്പാവൂര്‍ പൊലീസിന്‍റെ പിടിയിലായത്.
എറണാകുളം: വിവാഹത്തട്ടിപ്പിലൂടെ പണവും സ്വർണവും കവർന്ന് കടന്ന് കളയുന്ന യുവാവ് പൊലീസ് പിടിയിലായി. നാല് കേസുകളില്‍ പ്രതിയായ വളക്കാട് സ്വദേശി അബ്‌ദുൽ റഹിമാൻ (25) ആണ് പെരുമ്പാവൂര്‍ പൊലീസിന്‍റെ പിടിയിലായത്. മാട്രിമോണിയൽ സൈറ്റ് വഴി പുനർവിവാഹ തല്‍പരരായ നിർധന യുവതികളെ കണ്ടെത്തി വിശ്വാസം പിടിച്ചുപറ്റി വിവാഹ നിശ്ചയം ഉറപ്പിക്കും. തുടർന്ന് വീട്ടുകാർ എതിരാണെന്ന് വരുത്തി തീർത്ത് രജിസ്റ്റർ വിവാഹം കഴിച്ച് പെൺകുട്ടികളില്‍ നിന്ന് സ്വർണവും പണവും കവര്‍ന്ന് കടന്നുകളയുകയാണ് ഇയാളുടെ രീതി. ഇത്തരം ഒരു തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതി രണ്ട് മാസമായി തിരൂരങ്ങാടിയിൽ വാടക വീട്ടിൽ കഴിയുകയായിരുന്നു. പെരുമ്പാവൂർ സി.ഐ ഫൈസലിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
മാട്രിമോണിയൽ വഴി പുനർവിവാഹ തത്പര നിർദ്ധന യുവതികളെ കണ്ടെത്തി വിശ്വാസം പിടിച്ചുപറ്റി വിവാഹ നിശ്ചയം ഉറപ്പിച്ച് തുടർന്ന് വീട്ടുകാർ എതിരാണെന്ന് വരുത്തി തീർത്താണ് തട്ടിപ്പ്. പിന്നീട് രജിസ്ട്രർ വിവാഹം കഴിച്ച് സ്വർണവും പണവും അടിച്ചെടുത്ത നാലു കേസിലാണ് പുനലൂർ വളക്കാട് എ.ആർ മൻസിൽ അബ്ദുൽ റഹിമാൻ (25) പിടിയിലായത്. ഇത്തരം ഒരു തട്ടിപ്പുമായി പ്രതി തിരൂരങ്ങാടിയിൽ രണ്ട് മാസമായി വാടക വീട്ടിൽ താമസിച്ചു വരവെ പെരുമ്പാവൂർ സി.ഐ ഫൈസലിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.Conclusion: