ETV Bharat / city

മഴക്കെടുതി: കണ്ണൂരില്‍ 50 കോടിയുടെ കൃഷിനാശം

author img

By

Published : Aug 14, 2019, 10:58 PM IST

1400 ഹെക്ടര്‍ കൃഷിസ്ഥലം നശിച്ചു. 500 ഹെക്ടറിലേറെ നെല്‍കൃഷി ഇപ്പോഴും വെള്ളക്കെട്ടിലാണ്.

മഴക്കെടുതി: കണ്ണൂരില്‍ 50 കോടിയുടെ കൃഷിനാശം

കണ്ണൂര്‍: ഒരാഴ്ച്ചക്കിടെ സംഭവിച്ച പ്രകൃതി ദുരന്തത്തില്‍ ജില്ലയില്‍ 50 കോടിയിലേറെ രൂപയുടെ കൃഷിനാശം. 1400 ഹെക്ടര്‍ കൃഷിസ്ഥലം നശിച്ചു. 500 ഹെക്ടറിലേറെ നെല്‍കൃഷി ഇപ്പോഴും വെള്ളക്കെട്ടിലാണ്.

റബ്ബര്‍, വാഴ, തെങ്ങ്, കവുങ്ങ് എന്നിവയാണ് പ്രധാനമായും നശിച്ചത്. മണ്ണിടിഞ്ഞ് ഏക്കർ കണക്കിന് പ്രദേശം കൃഷിയോഗ്യമല്ലാതായി. കൃഷിനാശം ഉണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടിക്രമങ്ങള്‍ കൃഷിവകുപ്പ് ആരംഭിച്ചു. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നാശമുണ്ടായ സ്ഥലം നേരിട്ടെത്തി സന്ദര്‍ശിക്കും. ജില്ലയില്‍ 109 വീടുകള്‍ പൂര്‍ണ്ണമായും 1607 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 1113 കടമുറികളിലും പ്രളയം ബാധിച്ചു. ജില്ലയില്‍ നിലവില്‍ 30 ക്യാമ്പുകളിലായി 5018 പേരാണ് കഴിയുന്നത്.

കണ്ണൂര്‍: ഒരാഴ്ച്ചക്കിടെ സംഭവിച്ച പ്രകൃതി ദുരന്തത്തില്‍ ജില്ലയില്‍ 50 കോടിയിലേറെ രൂപയുടെ കൃഷിനാശം. 1400 ഹെക്ടര്‍ കൃഷിസ്ഥലം നശിച്ചു. 500 ഹെക്ടറിലേറെ നെല്‍കൃഷി ഇപ്പോഴും വെള്ളക്കെട്ടിലാണ്.

റബ്ബര്‍, വാഴ, തെങ്ങ്, കവുങ്ങ് എന്നിവയാണ് പ്രധാനമായും നശിച്ചത്. മണ്ണിടിഞ്ഞ് ഏക്കർ കണക്കിന് പ്രദേശം കൃഷിയോഗ്യമല്ലാതായി. കൃഷിനാശം ഉണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടിക്രമങ്ങള്‍ കൃഷിവകുപ്പ് ആരംഭിച്ചു. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നാശമുണ്ടായ സ്ഥലം നേരിട്ടെത്തി സന്ദര്‍ശിക്കും. ജില്ലയില്‍ 109 വീടുകള്‍ പൂര്‍ണ്ണമായും 1607 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 1113 കടമുറികളിലും പ്രളയം ബാധിച്ചു. ജില്ലയില്‍ നിലവില്‍ 30 ക്യാമ്പുകളിലായി 5018 പേരാണ് കഴിയുന്നത്.

Intro:ഒരാഴ്ചക്കിടെ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ കണ്ണൂർ ജില്ലയിൽ മാത്രം 50 കോടിയിലേറെ രൂപയുടെ കൃഷി നാശമെന്ന് പ്രാഥമിക കണക്ക്. 1400 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. കണിച്ചാർ, കേളകം, ഉദയഗിരി, മയ്യിൽ, ആലക്കോട് തുടങ്ങിയ പ്രദേശങ്ങളിലാണ് വൻ കൃഷിനാശം സംഭവിച്ചത്. റബ്ബർ, വാഴ, തെങ്ങ്, കവുങ്ങ് എന്നിവയാണ് പ്രധാനമായും നശിച്ചത്.

ചന്ദ്രൻ, കർഷകൻ

500 ഹെക്ടറിലേറെ നെൽകൃഷി ഇപ്പോഴും വെള്ളത്തിലാണ്. മണ്ണിടിഞ്ഞ് ഏക്കറുകണക്കിന് ഭൂമി കൃഷിയോഗ്യമല്ലാതാവുകയും ചെയ്തു. നഷ്ടപരിഹാരം നൽകാനുള്ള നടപടിക്രമങ്ങൾ കൃഷിവകുപ്പ് ആരംഭിച്ചു. നഷ്ടം തിട്ടപ്പെടുത്താൻ കൃഷി ഉദ്യോഗസ്ഥർ നാശം സംഭവിച്ച പ്രദേശങ്ങൾ സന്ദർശിക്കും. 9350 വീടുകളാണ് പ്രളയത്തിൽ പെട്ടത്. ഇതിൽ 109 വീടുകൾ പൂർണ്ണമായും 1605 എണ്ണം ഭാഗീകമായും തർന്നെന്നാണ് കണക്ക്. 1113 കടകളേയും പ്രളയം ബാധിച്ചു. ജില്ലയിലെ ഭൂരിഭാഗം ക്യാമ്പുകളും പിരിച്ചു വിട്ടു. നിലവിൽ 30 ക്യാമ്പുകളിലായി 5018 പേരാണ് കഴിയുന്നത്.

ഇടിവി ഭാരത്
കണ്ണൂർBody:ഒരാഴ്ചക്കിടെ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ കണ്ണൂർ ജില്ലയിൽ മാത്രം 50 കോടിയിലേറെ രൂപയുടെ കൃഷി നാശമെന്ന് പ്രാഥമിക കണക്ക്. 1400 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. കണിച്ചാർ, കേളകം, ഉദയഗിരി, മയ്യിൽ, ആലക്കോട് തുടങ്ങിയ പ്രദേശങ്ങളിലാണ് വൻ കൃഷിനാശം സംഭവിച്ചത്. റബ്ബർ, വാഴ, തെങ്ങ്, കവുങ്ങ് എന്നിവയാണ് പ്രധാനമായും നശിച്ചത്.

ചന്ദ്രൻ, കർഷകൻ

500 ഹെക്ടറിലേറെ നെൽകൃഷി ഇപ്പോഴും വെള്ളത്തിലാണ്. മണ്ണിടിഞ്ഞ് ഏക്കറുകണക്കിന് ഭൂമി കൃഷിയോഗ്യമല്ലാതാവുകയും ചെയ്തു. നഷ്ടപരിഹാരം നൽകാനുള്ള നടപടിക്രമങ്ങൾ കൃഷിവകുപ്പ് ആരംഭിച്ചു. നഷ്ടം തിട്ടപ്പെടുത്താൻ കൃഷി ഉദ്യോഗസ്ഥർ നാശം സംഭവിച്ച പ്രദേശങ്ങൾ സന്ദർശിക്കും. 9350 വീടുകളാണ് പ്രളയത്തിൽ പെട്ടത്. ഇതിൽ 109 വീടുകൾ പൂർണ്ണമായും 1605 എണ്ണം ഭാഗീകമായും തർന്നെന്നാണ് കണക്ക്. 1113 കടകളേയും പ്രളയം ബാധിച്ചു. ജില്ലയിലെ ഭൂരിഭാഗം ക്യാമ്പുകളും പിരിച്ചു വിട്ടു. നിലവിൽ 30 ക്യാമ്പുകളിലായി 5018 പേരാണ് കഴിയുന്നത്.

ഇടിവി ഭാരത്
കണ്ണൂർConclusion:ഇല്ല
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.