ETV Bharat / business

തൊഴിലാളികള്‍ ബാധ്യതയാകുന്നു; വിആര്‍എസ് നടപ്പിലാക്കാന്‍ ബിഎസ്എന്‍എല്‍

ജീവനക്കാരുടെ എണ്ണം 1.76 ലക്ഷത്തില്‍ നിന്നും 75000 ആയി ചുരുക്കാനാണ് ശ്രമം. 31,287 കോടി നഷ്ടത്തിലുള്ള കമ്പനി വരുമാനത്തിന്‍റെ 60 ശതമാനവും ശമ്പളം നല്‍കാനാണ് ഉപയോഗിക്കുന്നത്.

ബിഎസ്എന്‍എല്‍
author img

By

Published : Feb 26, 2019, 8:54 PM IST

8,500 കോടി രൂപയുടെ വിആര്‍എസ് നടപ്പിലാക്കാനൊരുങ്ങി ബിഎസ്എന്‍എല്‍. പ്രായമായവരെയും കമ്പനിക്ക് ബാധ്യതയായുള്ളവരെയും ഒഴിവാക്കി യുവാക്കളെ നിയമിക്കാന്‍ വേണ്ടിയാണ് ബിഎസ്എന്‍എല്‍ വിആര്‍എസിന് തുടക്കം കുറിക്കുന്നത്.

ജീവനക്കാരെ സ്വയം പിരിഞ്ഞുപോകാന്‍ അനുവദിക്കുന്ന പദ്ധതിയാണ് വിആര്‍എസ് ( വോളന്‍ററി റിട്ടയര്‍മെന്‍റ് സ്കീം). ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ മാത്രമുള്ള എംടിഎലിന്വേണ്ടി 2,120 കോടി രൂപയാണ് ബിഎസ്എന്‍എല്‍ നീക്കിവച്ചിരിക്കുന്നത്. നിലവില്‍ 1.76 ലക്ഷം ജീവനക്കാരാണ് ബിഎസ്എന്‍എല്ലില്‍ പ്രവര്‍ത്തിക്കുന്നത് ഇവരുടെ എണ്ണം 75000 ആയി ചുരുക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

ആകെ 31,287 കോടിയുടെ നഷ്ടമാണ് ബിഎസ്എന്‍എല്ലിനുള്ളത്. വരുമാനത്തില്‍ അറുപത് ശതമാനത്തോളം തുകയും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ് ഉപയോഗിക്കുന്നത്.

8,500 കോടി രൂപയുടെ വിആര്‍എസ് നടപ്പിലാക്കാനൊരുങ്ങി ബിഎസ്എന്‍എല്‍. പ്രായമായവരെയും കമ്പനിക്ക് ബാധ്യതയായുള്ളവരെയും ഒഴിവാക്കി യുവാക്കളെ നിയമിക്കാന്‍ വേണ്ടിയാണ് ബിഎസ്എന്‍എല്‍ വിആര്‍എസിന് തുടക്കം കുറിക്കുന്നത്.

ജീവനക്കാരെ സ്വയം പിരിഞ്ഞുപോകാന്‍ അനുവദിക്കുന്ന പദ്ധതിയാണ് വിആര്‍എസ് ( വോളന്‍ററി റിട്ടയര്‍മെന്‍റ് സ്കീം). ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ മാത്രമുള്ള എംടിഎലിന്വേണ്ടി 2,120 കോടി രൂപയാണ് ബിഎസ്എന്‍എല്‍ നീക്കിവച്ചിരിക്കുന്നത്. നിലവില്‍ 1.76 ലക്ഷം ജീവനക്കാരാണ് ബിഎസ്എന്‍എല്ലില്‍ പ്രവര്‍ത്തിക്കുന്നത് ഇവരുടെ എണ്ണം 75000 ആയി ചുരുക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

ആകെ 31,287 കോടിയുടെ നഷ്ടമാണ് ബിഎസ്എന്‍എല്ലിനുള്ളത്. വരുമാനത്തില്‍ അറുപത് ശതമാനത്തോളം തുകയും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ് ഉപയോഗിക്കുന്നത്.

Intro:Body:

തൊഴിലാളികള്‍ ബാധ്യതയാകുന്നു; വി.ആര്‍.എസ് നടപ്പിലാക്കനൊരുങ്ങി ബിഎസ്എന്‍എല്‍



8,500 കോടി രൂപയുടെ വി.ആര്‍.എസ് നടപ്പിലാക്കനൊരുങ്ങി ബിഎസ്എന്‍എല്‍. പ്രായമായവരെയും കമ്പനിക്ക് ബാധ്യതയായുള്ളവരെയും ഒഴിവാക്കി യുവാക്കളെ നിയമിക്കാന്‍ വേണ്ടിയാണ് ബിഎസ്എന്‍എല്‍ വി.ആര്‍.എസിന് തുടക്കം കുറിക്കുന്നത്. 



ജീവനക്കാരെ സ്വയം പിരിഞ്ഞുപോകാന്‍ അനുവദിക്കുന്ന പദ്ധതിയാണ് വി.ആര്‍.എസ്( വോളന്‍ററി റിട്ടയര്‍മെന്‍റ് സ്കീം). ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍മാത്രമുള്ള എംടിഎലിനുവേണ്ടി 2,120 കോടി രൂപയാണ് ബിഎസ്എന്‍എല്‍ നീക്കിവെച്ചിരിക്കുന്നത്. നിലവില്‍ 1.76 ലക്ഷം ജീവനക്കാരാണ് ബിഎസ്എന്‍എലില്‍ പ്രവര്‍ത്തിക്കുന്നത് ഇവരുടെ എണ്ണം എഴുപത്തയ്യായിരമായി ചുരുക്കാനാണ് കമ്പനി ശ്രമിക്കുന്നത്. 



ആകെ 31,287 കോടിയുടെ നഷ്ടമാണ് ബിഎസ്എന്‍എലിനുള്ളത്. കമ്പനിയുടെ വരുമാനത്തില്‍ അറുപത് ശതമാനത്തോളം തുകയും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ് ഉപയോഗിക്കുന്നത്. 


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.