ETV Bharat / bharat

മോദിക്ക് ചൈനീസ് പേടിയെന്ന് രാഹുൽ ഗാന്ധി

author img

By

Published : Mar 14, 2019, 12:27 PM IST

Updated : Mar 14, 2019, 12:38 PM IST

2016 ൽ  പത്താൻകോട്ടിൽ ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിന് ശേഷം ഐക്യരാഷ്ട്രസഭയിൽ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുളള ശ്രമങ്ങൾ ഇന്ത്യ നടത്തിയിരുന്നു. എന്നാൽ അന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അതിന് തടസം സൃഷ്ടിച്ചത് ചൈനയാണ്.

മസൂദ് അസ്ഹർ ,രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ദുർബലനായ മോദിക്ക് ഷി ജിൻപിങിനെ പേടിയാണ് .ചൈന ഇന്ത്യക്കെതിരെ പ്രവർത്തിച്ചാലും അദ്ദേഹം ഒരു വാക്കുപോലും ശബ്ദിക്കില്ല രാഹുൽ ട്വീറ്റ് ചെയ്തു. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് തടഞ്ഞ ചൈനയുടെ നടപടിയെ തുടർന്നാണ് വിമർശനം.

  • Weak Modi is scared of Xi. Not a word comes out of his mouth when China acts against India.

    NoMo’s China Diplomacy:

    1. Swing with Xi in Gujarat

    2. Hug Xi in Delhi

    3. Bow to Xi in China https://t.co/7QBjY4e0z3

    — Rahul Gandhi (@RahulGandhi) March 14, 2019 " class="align-text-top noRightClick twitterSection" data=" ">

2016 ൽ പത്താൻകോട്ടിൽ ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിന് ശേഷം ഐക്യരാഷ്ട്രസഭ മസൂദ് അസ്ഹറിനെ നിരോധിക്കാനുളള ശ്രമങ്ങൾ ഇന്ത്യ നടത്തിയിരുന്നു. എന്നാൽ അന്നു സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അതിന് തടസം സൃഷ്ടിച്ചത് ചൈനയാണ്. ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്ത്യ രേഖപ്പെടുത്തുന്നത്. തങ്ങളുടെ പൗരന്മാരെ ആക്രമിക്കുന്ന ഭീകരവാദ നേതാക്കളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ലഭ്യമായ വഴികളും തുടരുമെന്നും ചൈനയുടെ നടപടി അംഗീകരിക്കാനാകാത്തതാണെന്നും ഇന്ത്യ പ്രതികരിച്ചു.

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്
ഇന്നലെ യുഎൻ സുരക്ഷാ കൗൺസിലിൽ ഉന്നയിച്ച പ്രമേയത്തെ വീറ്റോ അധികാരം ഉപയോഗിച്ച് അവസാന നിമിഷമാണ് ചൈന തടഞ്ഞത്.
പത്ത് വർഷത്തനിടെ ഇത് നാലാം തവണയാണ് ചൈന ഈ വിഷയത്തിൽ തടയിടുന്നത്. എന്നാൽ ജെയ്ഷെ മുഹമ്മദ് സംഘടനയെ ഐക്യരാഷ്ട്രസഭ നേരത്തെ നിരോധിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ദുർബലനായ മോദിക്ക് ഷി ജിൻപിങിനെ പേടിയാണ് .ചൈന ഇന്ത്യക്കെതിരെ പ്രവർത്തിച്ചാലും അദ്ദേഹം ഒരു വാക്കുപോലും ശബ്ദിക്കില്ല രാഹുൽ ട്വീറ്റ് ചെയ്തു. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് തടഞ്ഞ ചൈനയുടെ നടപടിയെ തുടർന്നാണ് വിമർശനം.

  • Weak Modi is scared of Xi. Not a word comes out of his mouth when China acts against India.

    NoMo’s China Diplomacy:

    1. Swing with Xi in Gujarat

    2. Hug Xi in Delhi

    3. Bow to Xi in China https://t.co/7QBjY4e0z3

    — Rahul Gandhi (@RahulGandhi) March 14, 2019 " class="align-text-top noRightClick twitterSection" data=" ">

2016 ൽ പത്താൻകോട്ടിൽ ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിന് ശേഷം ഐക്യരാഷ്ട്രസഭ മസൂദ് അസ്ഹറിനെ നിരോധിക്കാനുളള ശ്രമങ്ങൾ ഇന്ത്യ നടത്തിയിരുന്നു. എന്നാൽ അന്നു സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അതിന് തടസം സൃഷ്ടിച്ചത് ചൈനയാണ്. ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്ത്യ രേഖപ്പെടുത്തുന്നത്. തങ്ങളുടെ പൗരന്മാരെ ആക്രമിക്കുന്ന ഭീകരവാദ നേതാക്കളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ലഭ്യമായ വഴികളും തുടരുമെന്നും ചൈനയുടെ നടപടി അംഗീകരിക്കാനാകാത്തതാണെന്നും ഇന്ത്യ പ്രതികരിച്ചു.

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്
ഇന്നലെ യുഎൻ സുരക്ഷാ കൗൺസിലിൽ ഉന്നയിച്ച പ്രമേയത്തെ വീറ്റോ അധികാരം ഉപയോഗിച്ച് അവസാന നിമിഷമാണ് ചൈന തടഞ്ഞത്.
പത്ത് വർഷത്തനിടെ ഇത് നാലാം തവണയാണ് ചൈന ഈ വിഷയത്തിൽ തടയിടുന്നത്. എന്നാൽ ജെയ്ഷെ മുഹമ്മദ് സംഘടനയെ ഐക്യരാഷ്ട്രസഭ നേരത്തെ നിരോധിച്ചിരുന്നു.

Intro:Body:

Congress chief Rahul Gandhi hit out at Prime Minister Narendra Modi over China's blocking of the UN Security Council resolution to designate Jaish-e Mohammad chief Masood Azhar a global terrorist. This was the fourth time in a decade that China, a strategic ally of Pakistan, came to the rescue of Masood Azhar, whose terror organisation was banned by the UN.



A veto-wielding member of the UN Security Council, China made a last-minute objection yesterday to the resolution that was backed by an unprecedented number of countries. Sources said the figure went into "double digits".



This morning, Mr Gandhi tweeted:



In 2016, shortly after the Jaish attack on the Pathankot air base, India made another effort to get a UN ban on Masood Azhar. But China had blocked it on technical grounds.



India had lodged a strong protest, saying China's move was "incomprehensible". This time, the government said it was "disappointed by this outcome" and will "continue to pursue all available avenues to ensure that terrorist leaders who are involved in heinous attacks on our citizens are brought to justice".


Conclusion:
Last Updated : Mar 14, 2019, 12:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.