ETV Bharat / bharat

നിര്‍ഭയ കേസ്; അന്തിമാഭിലാഷങ്ങള്‍ അറിയിക്കാന്‍ പ്രതികള്‍ക്ക് നോട്ടീസ് അയച്ചു

പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്ച, സ്വത്ത് കൈമാറ്റം, പുസ്തകങ്ങൾ, മതപരമായോ ആത്മീയ പരമായോ ഉള്ള വ്യക്തിക്കളുമായുള്ള കൂടിക്കാഴ്ച്ച തുടങ്ങിയവയാണ് പ്രതികൾക്ക് അനുവദിച്ചിരിക്കുന്ന അവസാന ആഗ്രഹങ്ങൾ. എന്നാൽ  പ്രതികൾ ഇക്കാര്യത്തിൽ ഇതുവരെ അധികാരികളോട് പ്രതികരിച്ചിട്ടില്ല.

author img

By

Published : Jan 23, 2020, 1:25 PM IST

Nirbhaya convicts  Last wish  Tihar authorities  last wishes of Nirbhaya convicts  death warrant to Nirbhaya convicts  നിര്‍ഭയ കേസ്  ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും  അവസാന ആഗ്രഹം  അന്തിമാഭിലാഷം  പട്യാല ഹൗസ് കോടതി
Nirbhaya convicts Last wish Tihar authorities last wishes of Nirbhaya convicts death warrant to Nirbhaya convicts നിര്‍ഭയ കേസ് ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും അവസാന ആഗ്രഹം അന്തിമാഭിലാഷം പട്യാല ഹൗസ് കോടതി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും. തൂക്കിലേറ്റുന്നതിന് മുന്നോടിയായി പ്രതികളുടെ അവസാന ആഗ്രഹം അറിയിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ് തിഹാർ ജയിൽ അധികൃതർ.

പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്ച, സ്വത്ത് കൈമാറ്റം, പുസ്തകങ്ങൾ, മതപരമായോ ആത്മീയ പരമായോ ഉള്ള വ്യക്തികളുമായുള്ള കൂടിക്കാഴ്ച്ച തുടങ്ങിയവയാണ് പ്രതികൾക്ക് അനുവദിച്ചിരിക്കുന്ന അവസാന ആഗ്രഹങ്ങൾ. എന്നാൽ പ്രതികൾ ഇക്കാര്യത്തിൽ ഇതുവരെ അധികാരികളോട് പ്രതികരിച്ചിട്ടില്ല.

2012 ഡിസംബർ 16 ന് നടന്ന കേസിൽ പട്യാല ഹൗസ് കോടതി കഴിഞ്ഞ ദിസവം മരണ വാറാന്‍റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ശിക്ഷ നടപ്പാക്കാൻ ദിവസങ്ങൾ ബാക്കി നില്‍ക്കേ രണ്ട് പ്രതികൾ ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുന്നില്ലെന്നും മറ്റൊരു പ്രതിയായ വിനയ് മരണ വാറന്‍റ് പുറപ്പെടുവിച്ച അന്ന് മുതൽ ഭക്ഷണം കഴിക്കുന്നത് പൂർണ്ണമായും നിർത്തിയിരിക്കുകയാണെന്നും ജയിൽ അധികൃതർ പറയുന്നു.

നാലുപേരും ഇരുപത്തി നാല് മണിക്കൂർ നിരീക്ഷണത്തിലാണ്. ഇവരെ പാർപ്പിച്ചിരിക്കുന്ന സെല്ലിന് പുറത്ത് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് പൊലീസുകാരെ കാവൽ നിർത്തിയിരിക്കുന്നത്.

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും. തൂക്കിലേറ്റുന്നതിന് മുന്നോടിയായി പ്രതികളുടെ അവസാന ആഗ്രഹം അറിയിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ് തിഹാർ ജയിൽ അധികൃതർ.

പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്ച, സ്വത്ത് കൈമാറ്റം, പുസ്തകങ്ങൾ, മതപരമായോ ആത്മീയ പരമായോ ഉള്ള വ്യക്തികളുമായുള്ള കൂടിക്കാഴ്ച്ച തുടങ്ങിയവയാണ് പ്രതികൾക്ക് അനുവദിച്ചിരിക്കുന്ന അവസാന ആഗ്രഹങ്ങൾ. എന്നാൽ പ്രതികൾ ഇക്കാര്യത്തിൽ ഇതുവരെ അധികാരികളോട് പ്രതികരിച്ചിട്ടില്ല.

2012 ഡിസംബർ 16 ന് നടന്ന കേസിൽ പട്യാല ഹൗസ് കോടതി കഴിഞ്ഞ ദിസവം മരണ വാറാന്‍റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ശിക്ഷ നടപ്പാക്കാൻ ദിവസങ്ങൾ ബാക്കി നില്‍ക്കേ രണ്ട് പ്രതികൾ ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുന്നില്ലെന്നും മറ്റൊരു പ്രതിയായ വിനയ് മരണ വാറന്‍റ് പുറപ്പെടുവിച്ച അന്ന് മുതൽ ഭക്ഷണം കഴിക്കുന്നത് പൂർണ്ണമായും നിർത്തിയിരിക്കുകയാണെന്നും ജയിൽ അധികൃതർ പറയുന്നു.

നാലുപേരും ഇരുപത്തി നാല് മണിക്കൂർ നിരീക്ഷണത്തിലാണ്. ഇവരെ പാർപ്പിച്ചിരിക്കുന്ന സെല്ലിന് പുറത്ത് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് പൊലീസുകാരെ കാവൽ നിർത്തിയിരിക്കുന്നത്.

Intro:वीडियो wrap से भेज रहा हूँ. कृप्या इस्तेमाल कर लीजिएगा.
नई दिल्ली
निर्भया कांड के चारों दोषियों को एक फरवरी की सुबह 6 बजे फांसी पर लटकाया जाएगा. इसके लिए बकायदा डेथ वारेंट जारी हो चुका है. तिहाड़ प्रशासन ने मौत से पहले इन चारों दोषियों से उनकी आखिरी इच्छा पूछी है. तिहाड़ प्रशासन का कहना है कि कानूनी दायरे में रहते हुए उनकी आखिरी इच्छा पूरी की जाएगी. उधर अपनी मौत की तारीख तय होने के बाद से दो दोषियों ने ठीक से खाना नहीं खा रहे हैं.


Body:जानकारी के अनुसार 16 दिसंबर 2012 को हुए निर्भया कांड के मामले में पटियाला हाउस अदालत चारों दोषियों के डेथ वारंट जारी कर चुकी है. अदालत के आदेश अनुसार उन्हें 1 फरवरी की सुबह 6:00 बजे फांसी दी जाएगी. इस फांसी से पहले तिहाड़ जेल प्रशासन की तरफ से चारों दोषियों को नोटिस देकर उनसे आखरी इच्छा पूछी गई है. अपनी आखिरी इच्छा में वह अपने किसी परिवार या करीबी से मुलाकात कर सकते हैं, अपनी कोई प्रॉपर्टी किसी के नाम ट्रांसफर कर सकते हैं, किसी प्रकार की किताब मांगना, धर्मगुरु से मिलना आदि कर सकते हैं. फिलहाल उनकी तरफ से तिहाड़ प्रशासन को अभी कोई जवाब नहीं दिया गया है.

दो दोषी नहीं खा रहे ठीक से खाना
तिहाड़ जेल सूत्रों का कहना है कि जब से निर्भया के दोषियों का डेथ वारंट जारी हुआ है, जेल में मौजूद दो दोषियों ने ठीक से खाना नहीं खाया है. विनय ने डेथ वारंट जारी होने के बाद 2 दिन तक खाना नहीं खाया. बुधवार को जब जेल प्रशासन की तरफ से उसे समझाया गया तो उसने थोड़ा खाना खाया. वहीं पवन भी पहले की तरह खाना नहीं खा रहा है. उसने भी खाना कम कर दिया है. तिहाड़ प्रशासन के अनुसार जेल में बंद मुकेश फांसी से बचने के लिए अपने सभी कानूनी अधिकार खत्म कर चुका है. उसकी याचिका राष्ट्रपति के पास से खारिज हो चुकी है. वहीं अभी अन्य तीन दोषियों के पास दया याचिका दायर करने का रास्ता खुला हुआ है. इनमें से दो और दोषी क्यूरेटिव पिटिशन भी दाखिल कर सकते हैं.


24 घंटे की जा रही कैदियों की निगरानी
तिहाड़ सूत्रों का कहना है कि निर्भया कांड के इन चारों दोषियों कि 24 घंटे निगरानी की जा रही है. यहां पर लगातार सुरक्षाकर्मी तैनात रहते हैं जिन्हें प्रत्येक 2 घंटे में बदल दिया जाता है. यह चारों दोषी जेल नंबर 3 में अलग-अलग सेल में रखे गए हैं और प्रत्येक दोषी के सेल के बाहर दो गार्ड को हमेशा तैनात रखा जाता है. चारों की सुरक्षा में रोजाना पूरे दिन के मिलाकर लगभग 32 सिक्योरिटी गार्ड तैनात रहते हैं.


Conclusion:बढ़ सकती है फांसी की तारीख
तिहाड़ जेल सूत्रों का कहना है कि अगर अन्य दोषियों में से किसी ने राष्ट्रपति के पास दया याचिका दायर की तो फांसी की तारीख एक बार फिर टल सकती है. दया याचिका खारिज होने के बाद एक बार फिर नया डेथ वारंट लेना पड़ेगा क्योंकि दया याचिका खारिज होने के बाद दोषी को फांसी के लिए 14 दिन का समय दिया जाता है.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.