ETV Bharat / bharat

വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് പകരം റൊട്ടിയും ഉപ്പും; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ - ഉച്ചഭക്ഷണത്തിന് പകരം റൊട്ടിയും ഉപ്പും

ഹിനൗത ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സിയൂര്‍ എല്‍പി സ്‌കൂളില്‍ നടന്ന സംഭവം ഇടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുത്തത്.

ഉത്തര്‍ പ്രദേശിലെ മിര്‍സാപ്പൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് റൊട്ടിയും ഉപ്പും നല്‍കിയ നിലയില്‍
author img

By

Published : Aug 23, 2019, 6:03 PM IST

മിര്‍സാപൂര്‍ (ഉത്തര്‍പ്രദേശ്): ഉച്ചഭക്ഷണത്തിന് പകരം കുട്ടികള്‍ക്ക് റൊട്ടിയും ഉപ്പും നല്‍കിയ സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നടന്ന സംഭവം ഇടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായത്. ഹിനൗത ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സിയൂര്‍ എല്‍പി സ്‌കൂളിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ജില്ലാ മജിസ്ട്രേറ്റ് അനുരാഗ് പാട്ടീല്‍ നടപടിയെടുത്തത്. സ്‌കൂളിലെ അധ്യാപികയായ പ്രീമ ഫാസി, ഗ്രാമപഞ്ചായത്ത് സൂപ്പര്‍വൈസറും എന്‍പിആര്‍സി ഉദ്യോഗസ്ഥനുമായ അരവിന്ദ് ത്രിപാഠി എന്നിവരെയാണ് സസ്‌പെന്‍റ് ചെയ്‌തത്. ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ), ഡെപ്യൂട്ടി ബിഎസ്എ എന്നിവരോട് വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും അനുരാഗ് പാട്ടീല്‍ പറഞ്ഞു.

കുട്ടികള്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് റൊട്ടിയും ഉപ്പും കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഇടിവി ഭാരത് വാര്‍ത്ത നല്‍കി. മിക്ക ദിവസങ്ങളിലും കുട്ടികള്‍ക്ക് റൊട്ടിയോ ധാന്യങ്ങള്‍ പുഴുങ്ങിയതോ ആണ് നല്‍കാറുള്ളത്. ഇതിനൊപ്പം ഉപ്പ് കൂടി നല്‍കും. കഴിഞ്ഞ വര്‍ഷങ്ങളിലും സ്ഥിതി ഇതുതന്നെ ആയിരുന്നു എന്ന് സ്‌കൂളിലെ വിദ്യാര്‍ഥിയുടെ പിതാവ് അശോക് ഇടിവിയോട് പറഞ്ഞു. പാലും പഴവുമെല്ലാം വല്ലപ്പോഴും മാത്രമാണ് നല്‍കാറുള്ളത്. രാജ്യത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഉച്ചഭക്ഷണ കമ്മിറ്റി കൃത്യമായ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. പയറു വര്‍ഗ്ഗങ്ങള്‍ ധാന്യങ്ങള്‍ പഴങ്ങള്‍ പച്ചക്കറികള്‍ പാല് എന്നിവ ചേര്‍ത്താണ് പട്ടിക നിര്‍മിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 1.5 ലക്ഷം സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം നടത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് പ്രതികരച്ചു. വര്‍ഷത്തില്‍ 200 ദിവസം കുട്ടികള്‍ക്ക് ഇത്തരത്തില്‍ ഭക്ഷണം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

മിര്‍സാപൂര്‍ (ഉത്തര്‍പ്രദേശ്): ഉച്ചഭക്ഷണത്തിന് പകരം കുട്ടികള്‍ക്ക് റൊട്ടിയും ഉപ്പും നല്‍കിയ സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നടന്ന സംഭവം ഇടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായത്. ഹിനൗത ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സിയൂര്‍ എല്‍പി സ്‌കൂളിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ജില്ലാ മജിസ്ട്രേറ്റ് അനുരാഗ് പാട്ടീല്‍ നടപടിയെടുത്തത്. സ്‌കൂളിലെ അധ്യാപികയായ പ്രീമ ഫാസി, ഗ്രാമപഞ്ചായത്ത് സൂപ്പര്‍വൈസറും എന്‍പിആര്‍സി ഉദ്യോഗസ്ഥനുമായ അരവിന്ദ് ത്രിപാഠി എന്നിവരെയാണ് സസ്‌പെന്‍റ് ചെയ്‌തത്. ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ), ഡെപ്യൂട്ടി ബിഎസ്എ എന്നിവരോട് വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും അനുരാഗ് പാട്ടീല്‍ പറഞ്ഞു.

കുട്ടികള്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് റൊട്ടിയും ഉപ്പും കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഇടിവി ഭാരത് വാര്‍ത്ത നല്‍കി. മിക്ക ദിവസങ്ങളിലും കുട്ടികള്‍ക്ക് റൊട്ടിയോ ധാന്യങ്ങള്‍ പുഴുങ്ങിയതോ ആണ് നല്‍കാറുള്ളത്. ഇതിനൊപ്പം ഉപ്പ് കൂടി നല്‍കും. കഴിഞ്ഞ വര്‍ഷങ്ങളിലും സ്ഥിതി ഇതുതന്നെ ആയിരുന്നു എന്ന് സ്‌കൂളിലെ വിദ്യാര്‍ഥിയുടെ പിതാവ് അശോക് ഇടിവിയോട് പറഞ്ഞു. പാലും പഴവുമെല്ലാം വല്ലപ്പോഴും മാത്രമാണ് നല്‍കാറുള്ളത്. രാജ്യത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഉച്ചഭക്ഷണ കമ്മിറ്റി കൃത്യമായ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. പയറു വര്‍ഗ്ഗങ്ങള്‍ ധാന്യങ്ങള്‍ പഴങ്ങള്‍ പച്ചക്കറികള്‍ പാല് എന്നിവ ചേര്‍ത്താണ് പട്ടിക നിര്‍മിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 1.5 ലക്ഷം സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം നടത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് പ്രതികരച്ചു. വര്‍ഷത്തില്‍ 200 ദിവസം കുട്ടികള്‍ക്ക് ഇത്തരത്തില്‍ ഭക്ഷണം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

Intro:सरकार हर वर्ष प्राथमिक स्कूलों के बच्चों के मिड डे मील के लिए करोड़ों रुपए खर्च करती है।फिर भी बेसिक शिक्षा ले रहे बच्चों को मिड डे मील में दिया जा रहा है खाने में सिर्फ नमक और रोटी। यह पूरा मामला मिर्जापुर के जमालपुर विकासखंड के ग्रामसभा हिनौता के सीयूर प्राथमिक विद्यालय का है जहां बच्चे एक महीने से नमक रोटी और चावल नमक खाने को मजबूर हैं मामला संज्ञान में आते ही जिला बेसिक शिक्षा अधिकारी ने जांच कर कार्रवाई करने की बात कही।Body:एक तरफ जहा सरकार प्राथमिक विद्यालयों में छात्रों के दोपहर के भोजन मिड डे मील पर करोड़ो रूपये खर्च कर रही हैं और बच्चों के लिए मीनू कार्ड भी बना है उसके हिसाब से हर दिन अलग अलग पौष्टिक भोजन देने का विधान भी है इसके अलावा दूध, फल आदि भी देने का निर्देश है लेकिन उसके बावजूद बच्चों के खाने पर डाका डाला जा रहा है और बच्चों को रूखा सूखा खाने को मिल रहा है यँहा तक छात्रों को नमक रोटी परोशी जा रही है यह तस्वीरे दिखने को मिली मिर्ज़ापुर के जमालपुर विकास खंड के ग्रामसभा हिनौता के सीयूर प्राथमिक विद्यालय में जंहा पिछले एक महीने से मिडडेमील के अनियमितता से परेशान बच्चे विद्यालय में भूखे पेट शिक्षा लेने को मजबूर हैं। बच्चो को मिलता है रोटी नमक तो कभी नमक चावल खुद शिक्षा मित्र शांति बात रही है इस तरह से सालों से चल रहा है यहां पर यहां जिसके पास मिड डे मील का चार्ज है वह कहते हैं आप कुछ नहीं बोलेंगी। मजबूर हैं यहां कोई पद नहीं है प्रधानाध्यापक की जो है मैडम और छुट्टी पर हैं।
यहां के अभिभावक भी परेशान हैं अपने बच्चों को भेजते हैं लेकिन नमक रोटी खा कर पढ़ाई कर रहे हैं इसकी शिकायत कई बार किए लेकिन कोई कार्रवाई नहीं हुई अभिभावकों का कहना है कि सालों से ऐसे चल रहा है यहां 3 अध्यापक हैं लेकिन केवल एक शिक्षामित्र से चल रहा है स्कूल।
वहीं जिला बेसिक शिक्षा अधिकारी प्रवीण तिवारी ने कहा यह मामला गंभीर है अभी संज्ञान में आया है यह एबीएसए से आख्या मांगी गई है यहां जो भी टीचर हैं यदि अवगत नहीं कराया गया है तो सभी दोषी माने जाएंगे सब के खिलाफ कार्रवाई की जाएगी जांच कराकर यहां के जो प्रधानाध्यापिका हैं वह छुट्टी पर चल रही हैं चार्ज बगल वाले स्कूल के प्रधानाध्यापक को दिया गया है एक कमेटी बनाकर सामूहिक जांच कराया जाएगा जो भी दोषी होगा उसके खिलाफ सख्त कार्रवाई की जाएगी।

Bite-शांति- शिक्षा मित्र
Bite-अशोक-अभिभावक
Bite-प्रवीण कुमार तिवारी-जिला बेसिक शिक्षा अधिकारी
Conclusion:हम आपको बता दें कि बीजेपी प्रदेश अध्यक्ष स्वतंत्र देव सिंह का है जमालपुर ब्लाक के ऑडी गांव में पुश्तैनी मकान है उनके परिवार के कुछ लोग यहां रहते भी हैं उनका आना-जाना भी लगा रहता है इस ब्लॉक से उनका बहुत लगाव है सरकार भी उनकी है इसके बावजूद भी यहां की शिक्षा व्यवस्था का क्या हाल है इसका अंदाजा लगा सकते हैं कि प्रदेश में और क्या हाल होगा।

जय प्रकाश सिंह
मिर्ज़ापुर
9453881630
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.